- ഹല്ലുകളിൽ ഇരുപത്തഞ്ചാം അക്ഷരം
- ബ്രഹ്മാവു്
- ശിവൻ
- വിഷ്ണു
- യമൻ
- ചന്ദ്രൻ
- വാഴക്കുലയിൽ ഒടുവിലത്തേ പടലയിലുള്ള മുണ്ടങ്കായ്
- (തമിഴിൽ) മോണം = പഴവറ്റൽ).
- പുത്രൻ
- (അടിതോൽ എന്നതു നോക്കുക). രാജാക്കന്മാരോടും മറ്റും കിടാത്തൻ എന്നു പറയണം.
- സുഖം, സന്തോഷം
- ജലം
- പത്താമത്തേ നക്ഷത്രം, ഇരുപത്തേഴു നാൾ ഉള്ളതിൽ പത്താമത്തേതു്
- (മഘം എന്നതാണു് മകമായതു്)
- ഓണം കഴിഞ്ഞതിന്റെ ശേഷമുള്ള ഒരു വിശേഷനാൾ
- അഞ്ചാമത്തേ നക്ഷത്രം
- അഞ്ചാമത്തേ നാൾ
- (സംസ്കൃതം: മൃഗശീർഷം.)
- വിഷ്ണുവിന്റെ ഒരാഭരണം
- (മകരാകൃതിയിലുള്ളതു്. കാതിലിടുന്നതാണു്).
കവിൾത്തടങ്ങളും മുഖസരോജവും
- ഒരുമാതിരി കർണ്ണാഭരണം
- മത്സ്യാകൃതിയിലുള്ളതാണു്.
- കാമദേവൻ
- മകരമാകുന്ന കൊടിയടയാളമുള്ളവൻ എന്നർത്ഥം.
- കാമദേവൻ
- ഒരുമാതിരി ശ്രാവു മത്സ്യം
- കോലിന്റെ അറ്റത്തു പൂവും മറ്റും കെട്ടിത്തൂക്കി അടയാളമായിട്ടു മുമ്പിൽ കൊണ്ടുനടക്ക
- കടലിലെ ഒരുവക മത്സ്യം
- ചിറാകു്
- കാമദേവൻ
- മകരമത്സ്യമാകുന്ന കൊടിയടയാളമുള്ളവൻ എന്നർത്ഥം.
- പൂന്തേൻ
- കാമദേവന്റെ വാഹനമായ മകരത്തേപ്പോലും കാമപരവശമാക്കിത്തീർത്തു വലയ്ക്കുന്നതു് എന്നർത്ഥം. (മരന്ദം എന്നുമാവാം).
- താമരയല്ലി
- കുരുക്കുത്തിമുല്ല
- വിശേഷമായ ഒരുമാതിരി മാവു് (വൃക്ഷം)
- തേനീച്ച
- കുയിൽ
- മകരമാസത്തിൽ കൊയ്യുന്നതായ നെല്ലുകൃഷി
- മത്സ്യത്തിൽ ഒരു വലിയ ജാതി
- ഒരുവക മത്സ്യം, മകരമത്സ്യം
- മനുഷ്യരെ ഹിംസിക്കുന്നതു്, ജലത്തെ അലങ്കരിക്കുന്നതു്, ഭംഗിയുള്ളതു്, പ്രാണികളേ തിന്മാൻ വേണ്ടി മുഖം വിടിർത്തുന്നതു്, ഒളിച്ചു കൊല്ലുന്നതു് ഇങ്ങിനെ ശബ്ദാർത്ഥം. തമിഴിൽ – ചുറുമീൻ.
- മേടം മുതൽ പത്താംരാശി
- പത്താംമാസം
- വൈശ്രവണന്റെ നവനിധികളിൽ ഒന്നു്
- മുതലയെപ്പോലെ പിടിപ്പാനശക്യമെന്നർത്ഥം.
- വരുണന്റെ വാഹനം
- കാമദേവന്റെ ദ്ധ്വജം
- മകരാകൃതിയിലുള്ള ഒരു സ്വർണ്ണാഭരണം.
- പത്താമത്തേ രാശി
- പെണ്മകരമത്സ്യം
- മത്സ്യവല്ലഭന്റെ അമ്മ
- മകരമത്സ്യത്തിന്റെ ആകൃതിയിൽ സേനയെ നിറുത്തുക
- അഗ്രത്തിങ്കൽ തേരുകളൂം അതുകളുടെ പിറകിൽ കുതിരകളും അതുകളുടെ പിറകിൽ കാലാളുകളും ഇരുഭാഗങ്ങളിൽ ആനകളുമായി വരും വിധത്തിൽ സൈന്യങ്ങളേ നിറുത്തിയാൽ അതിനു വ്യൂഹമെന്നു പേർ. ഭാരതയുദ്ധത്തിൽ കൗരവന്മാർ സേനയെ നിറുത്തിയതു മകരവ്യൂഹത്തിലാണു്. മത്സ്യത്തിന്റെ മുഖത്തു് – കർണ്ണൻ.
മത്സ്യത്തിന്റെ കണ്ണുകളുടെ സ്ഥാനത്തു് – ശകുനി, ഉലൂകൻ.
മത്സ്യത്തിന്റെ ശിരസ്സിൽ – അശ്വത്ഥാമാവു്.
മത്സ്യത്തിന്റെ കഴുത്തിൽ – സഹോദരന്മാരെല്ലാം.
മത്സ്യത്തിന്റെ മദ്ധ്യപ്രദേശത്തു് – സൈന്യസമേതനായി ദുര്യോധനൻ.
മത്സ്യത്തിന്റെ ഇടത്തു പാദത്തിങ്കൽ – തെക്കരായ ഭടന്മാരോടുകൂടി ഗൗതമനും ത്രിഗർത്തനും. [പാണ്ഡവന്മാർ സേനയെ നിറുത്തിയതു് അർദ്ധചന്ദ്രവ്യൂഹത്തിലായിരുന്നു]
ഇടത്തു വശത്തു് – ഭീമൻ.
വലത്തുവശത്തു് – ധൃഷ്ടദ്യുമ്നൻ.
വ്യൂഹമദ്ധ്യം – ധർമ്മജനും അർജ്ജുനനും.
ധർമ്മപുത്രരുടെ പിറകിൽ – നകുലനും സഹദേവനും.
- ധനുവിൽ നിന്നു സൂര്യൻ മകരത്തിലേയ്ക്കു കടക്കുന്ന സമയമോ ദിവസമോ
- കടൽ
- ഒരു രാക്ഷസൻ
- കറുത്ത കണ്ണുള്ളവൻ
- വലിയ കണ്ണുള്ളവൻ
- കാമദേവൻ
- സമുദ്രം
- സമുദ്രം
- നാലു് എന്ന അക്കം
- സമുദ്രം
- വരുണൻ
- സമുദ്രം
- ഒരു രാക്ഷസി
- ധന്യമാലി എന്ന അപ്സരസ്ത്രീ ദുർവ്വാസസ്സ് മഹർഷിയെ ഉപദ്രവിക്കയാൽ ശാപം ഹേതുവായിട്ടു് രാക്ഷസിയായി ഭവിച്ചു. അവളത്രേ മകരി.
- ലക്ഷ്മിയുടെ മുഖത്തുള്ള ഒരടയാളം
- (മകരീലെഖാ എന്നുമുണ്ടു്).
- വരുണൻ
- പുത്രി
- (അടിതോൽ എന്നതു നോക്കുക).
- പുത്രിമാർ
- (മകൾ എന്നതിന്റെ ബഹുവചനം).
‘അക്കാലമവൾപെറ്റിട്ടൊൻപതു മകളരും’
- തന്ത്രിയുടെ ശക്തിപൂജയ്ക്കു് ആവശ്യമുള്ള മദ്യം
- മാംസം
- മത്സ്യം
- മുദ്ര
- മൈഥുനം
- സന്തോഷിക്കുക
- കിരീടം
- ഇതുകൊണ്ടു് ശിരസ്സു അലങ്കരിക്കുന്നതിനാൽ ഈ പേർ വന്നു. മകുടവും കിരീടവും പര്യായങ്ങളാണെങ്കിലും തമ്മിൽ അല്പം വ്യത്യാസമുണ്ടു്, ശിരസ്സിനെ അലങ്കരിക്കുന്നതു “മകുടം” നെറ്റിമേൽ വയ്ക്കപ്പെടുന്നതു് “കിരീടം”.
- തൂണിന്റേയും മറ്റും മുകളിലുള്ള ഒരു പണി
- മുകൾപ്പരപ്പു്
- ശിരോലങ്കാരത്തിലെ രത്നം
- ഏറ്റവും ശ്രേഷ്ഠമായുള്ളതു്
- മുഖക്കണ്ണാടി
- (മങ്കുരമെന്നും പാഠമുണ്ടെന്നു കാണുന്നു).
- വിടിരാത്ത പുഷ്പം
- കുശവന്റെ ചക്രത്തിന്റെ കോൽ
- താന്നി
- ഇലഞ്ഞി
- ഒരുമാതിരി മുല്ല
- ഇലഞ്ഞി
- കാട്ടുപയറു്
- മങ്കട്ടപ്പയറു്
- അലങ്കരിച്ചുകൊണ്ടിരിക്കുന്നതു് എന്നർത്ഥം. മകുഷ്ടം എന്നുമാവാം. (മകുഷ്ടകം എന്നു ‘ട’കാരമായും ആവാമെന്നു അഭിപ്രായം കാണുന്നു).
- ചെറിയ നാഗദന്തി
- (വജ്രദന്തി എന്നും കാണുന്നു). (ഭൂമിയെ അലങ്കരിക്കുന്നതു് എന്നർത്ഥം).
- മൊട്ടു്
- പുത്രവർഗ്ഗം
- മക്കൾവഴി
- മക്കൾക്കു മുതലവകാശമുള്ള ജാതിക്കാരുടെ മുറ
- (ദായം എന്നതിന്റെ തത്ഭവം).
- ഒരു മരുന്നു്
- മരുക്കൊഴുന്തു്
- വിഷം, കുഷ്ഠം, വിദ്രധി, ഗ്രഹണി, ചൊറി മുതലായവയ്ക്കു നന്നു്. ഇതു ചെറിയ ചെടിയാണു്. സംസ്കൃതം: ദമനകം. ഇംഗ്ലീഷ്: Worm-wood വറംവുഡ്.
- മൂട്ട
- ഒരു അളവു്
- = 1 കാപ്പാടൻ അല്ലെങ്കിൽ ഒത്ത ഇടങ്ങഴി അല്ലെങ്കിൽ ഒന്നേകാൽ ഇളയതു്. (1 ഇളയതു = 2 കോഴിക്കോട്ടുശേർ)
- കൂട്ടം
- ക്രോധം
- വെണ്ണ
- കാലിന്മേൽകെട്ടുന്ന കവചം
- ഈച്ച
- ജനങ്ങൾ ഇതിനോടു കോപിക്കുന്നതിനാൽ ഈ പേരുണ്ടായി.
- മെഴുകു്
- യാഗം
- ദേവന്മാർ ഇതിലെക്കാഗമിക്കുന്നതിനാൽ ഈ പേർ വന്നു.
- യാഗശാല
- സ്തുതിപാടുന്ന കവിതക്കാരൻ, വംശപരമ്പരയെ പാടി സ്തുതിക്കുന്നവൻ
- മഗധദേശത്തുള്ളവൻ
- പുരാതനമായ ഒരു രാജ്യം (തെക്കൻ ബീഹാർ)
- ഗംഗാനദിയുടെ തെക്കുഭാഗത്തുണ്ടായിരുന്നു. ഗിരിവ്രജം, പാടലീപുത്രം (പാട്നാ), ഗയാ, ഉരുബില്വം (ബുദ്ധാഗയ) ഇവയത്രേ മഗധദേശത്തിലേ അക്കാലത്തെ പ്രധാന നഗരങ്ങൾ.
- തിപ്പലി
- വിശേഷണം:
- മുങ്ങിയ
- മുങ്ങുന്നു
- താഴുന്നു
- പത്താമത്തേ നക്ഷത്രം
- പത്താമത്തേ നാൾ
- ലോകത്തിന്റെ വിഭാഗങ്ങളിൽ ഒന്നു്, ഒരു ദ്വീപ്
- ഒരങ്ങാടിമരുന്നു്
- ഭാഗ്യം, സുഖം
- ഒരു പുഷ്പം
- ഊമൻ
- ഇന്ദ്രൻ
- പൂജിക്കപ്പെടുന്നവൻ എന്നര്‍ത്ഥം.
- സ്ത്രീ
- കളിക്കാരി
- പതിർ
- മണ്ണുകൊണ്ടുള്ള കലം
- ഒരുവക നെല്ലു്
- കാട്ടുതീ
- മണ്ണുകൊണ്ടുള്ള കുടം
- കാട്ടുപയറു്
- (നായാട്ടുപേർ) ഉടുമ്പു്
- രക്തദോഷം, ഛർദ്ദി, ജ്വരം മുതലായവയ്ക്കു നന്നു. ക്രിമിപെരുക്കം, മലത്തെ പിടിപ്പിക്കും, ഇതു പാലിനൊടൊരുമിച്ചു ഭക്ഷിക്കരുതു്. സംസ്കൃതം: മകുഷ്ഠം.തമിഴ്: കാട്ടുപ്പയറു്.
- കണ്ണാടി
- വേഗം
- വളരെ
- സത്യമായിട്ടു്
- ബോട്ടിന്റെ തല
- വിശേഷണം:
- ശുഭമായ
- നല്ല
- കല്യാണത്തിനു ക്ഷണിച്ചു വന്നവര്‍
- വസ്തുനിദ്ദേശരൂപം
- നമസ്കാരരൂപം
- ആശിര്‍വാദരൂപം ഇവ
- ലക്ഷ്മീദേവി
- ശുഭസ്വരൂപിണിയായ ദേവി എന്നർത്ഥം.
- ചൊവ്വാ
- സ്തുതിപാടുന്ന കവിതക്കാരൻ
- പന്തിപ്പായ്
- ഏഴിലമ്പാല
- ശംഖു്
- ഭാഗ്യം, ശുഭം
- ഭാഗ്യവാനെ പ്രാപിക്കുന്നതു് എന്നര്‍ത്ഥം.
- കാര്‍ത്തിക നക്ഷത്രം
- നല്ലവാദ്യം
- ചെറിയ ശബ്ദമുള്ള ചില വാദ്യം
- നന്മയുള്ള സ്തോത്രം
- വിവാഹം കഴിക്കപ്പെട്ടവൾ
- മംഗല്യം
- പാർവതി ദുർഗ്ഗ
- വിശേഷണം:
- നല്ല ശരീരമുള്ള
- സൗന്ദര്യമുള്ള.
- കവിത ഉണ്ടാക്കുന്നതിനോ വേറെ വല്ല സൽക്കർമ്മങ്ങളും ചെയ്യുന്നതിനോ തുടങ്ങുമ്പോൾ ചെയ്യുന്ന സ്തുതി
- വലിയ മൺകലം
- ഒരു വക വാദ്യം
- വിശേഷണം:
- വിശേഷമുള്ള
- ഭംഗിയുള്ള
- സൗഭാഗ്യമുള്ള
- വെള്ളത്തുവര, വെൺകടല
- കറുത്ത ചണംപയറു്
- മംഗല്യത്തെ ധരിക്കുക
- വിവാഹം
- ചെറുപയറു്
- ഒരുമാതിരി അകിൽ
- വിവാഹത്തെ സൂചിപ്പിക്കുന്ന താലി
- (മംഗല്യം ആഡംബരത്തിനുള്ളതല്ല. കൂടിയേ കഴിയു എന്നതിൽ ഒന്നാണ്.)
- ചന്ദനം
- സിന്ദൂരം
- തൈര്
- കൂവളം
- തെങ്ങു്
- അരയാലു്
- വ്ളാർ മരം
- ഉറുഞ്ചി
- നീരിരിപ്പ
- ജീവകം
- പൊന്നു്
- വെള്ളത്തുവര
- ഭാഗ്യമുള്ളവൾ
- ഭാഗ്യമുള്ളവന്‍
- വിവാഹ കര്‍മ്മത്തിൽ സ്ത്രീകളുടെ കഴുത്തില്‍ കെട്ടുന്ന ചരടു്
- മംഗല്യമുള്ള സ്ത്രീ
- ഞാഴൽ
- ഗോരോചനാ
- വന്നി
- ഓരിലത്താമര
- കൊഴുപ്പ
- കരിങ്കറുക
- കറുത്ത ചണംപയറു്
- മുല്ലപ്പൂനാറിഅകിൽ
- മല്ലികാപുഷ്പത്തിന്റെ ഗന്ധത്തോടു തുല്യമായ ഗന്ധമുള്ള അകില്‍
- വൃദ്ധി
- ഋദ്ധി
- ശംഖപുഷ്പി
- ശതകുപ്പ
- ത്രായമാണ
- വയംപു്
- മഞ്ഞൾ
- കാട്ടുഴുന്ന്
- അടവതിയൻ
- ക്ഷേമം
- പര്യായപദങ്ങൾ:
- ശ്വഃശ്രേയസം
- ശിവം
- ഭദ്രം
- കല്യാണം
- മംഗലം
- ശുഭം
- ഭാവുകം
- ഭവികം
- ഭവ്യം
- കുശലം
- ക്ഷേമം
- ശസ്തം.
- ബോട്ട്, വെള്ളം
- കപ്പൽ
- ചേറ്റുകണ്ടത്തിൽ ഉണ്ടാകുന്ന കള
- ഒരു വലിയ മൺപാത്രം
- (മംഗലി എന്നതു നോക്കുക).
- ഇരുൾ
- വാട്ടൽ
- തളരാതെ
- കുറയാതെ
- ചലം
- മങ്ങല്‍
ചോരയും നീരും വരും’
- ഇരുളുന്നു
- വാടുന്നു
- മയങ്ങുന്നു
- പ്രകാശം കുറയുന്നു
- തമിഴിലെയും മലയാളത്തിലെയും, മഴു, മാഴ് എന്നതിൽ നിന്നുണ്ടായത്.
- പ്രകാശം കുറയുക
- വണ്ടി മഷി, കറുപ്പു്
- കുറവു്
- ശ്രേഷ്ടതയുള്ളതു എന്നു അർത്ഥം വരുത്തുവാനായി പദാന്ത്യത്തിൽ ചേർക്കുന്ന പദം
- ഉദാ:
- ഗോമചർച്ചിക = (നല്ല കാളയോ പശുവോ എന്നർത്ഥം)
- ശിവനെ പൂജിക്കുന്നതു് എന്നർത്ഥം
- തട്ടിട്ടമുറി
- മേൽത്തട്ടുള്ള മുറി
- മാതിരി, വിധം
- മാറ്റു നോക്കുന്നതിനുള്ള പൊന്നു്
- അളിയൻ എന്നതിനു് പകരം ചില ജാതിക്കാർ പറയുന്ന വാക്കു്
- (മൈ + തമ്പി = മച്ചമ്പി എന്നായിരിക്കാം).
- പ്രസവിക്കാത്ത സ്ത്രീ
- വാടിവീണ ഫലം
- പെങ്ങളേ കെട്ടിയവൻ
- അളിയൻ
- തട്ടുപലക
- അറ
- ഒരു മാതിരി വള്ളി
- പുരയ്ക്കകത്തു മുകളിലിടുന്ന പലക
- തട്ടുപലക
- തട്ടുമ്പുറം
- അമ്മയുടെ സഹോദരന്റെ മകൾ
- അച്ഛന്റെ സഹോദരിയുടെ മകൾ
- മീൻ
- കുളി
- മുങ്ങുക
- കുളിപ്പുര
- കാതൽ
- പരിശുദ്ധമെന്നു ശബ്ദാർത്ഥം.
- ആറാമത്തേ ധാതു
- കുളിക്കുന്നു
- മുങ്ങുന്നു
- വലിയ എണ്ണത്തൊട്ടി
- പഴകിയ വൃക്ഷങ്ങളിലുള്ള ദ്വാരം
- കുടുക്കു്, കണി
- കട്ടിൽ
- ഒരു മാതിരി മൂട്ട
- ഒരു മരുന്നു്
- പൂവത്തു്
- (ജ്വരം, കുഷ്ഠം, കർണ്ണരോഗം, രക്താതിസാരം മുതലായവയ്ക്കു് നന്നു്. ഇതു നാലു തരമുണ്ടു്. തമിഴ്: ചെവ്വള്ളിക്കൊടി.ഇംഗ്ലീഷ്: Indian madder ഇൻഡ്യൻ മേഡർ.
- പര്യായപദങ്ങൾ:
- മഞ്ജിഷ്ഠാ
- വികസാ
- ജിംഗീ
- സമംഗാ
- കാളമേഷികാ
- മണ്ഡൂകപർണ്ണി
- ഭണ്ഡീരീ
- ഭണ്ഡീ
- യോജനവല്ലീ.
- കട്ടിൽ(ൾ)
- മേട
- മാടം
- തട്ടു്
- ഇതിനാൽ മനുഷ്യൻ ധരിക്കപ്പെടുമെന്നർത്ഥം.
- ആളുകളേ വഹിച്ചുകൊണ്ടു പോവാനുള്ള ഒരുതരം സുഖവാഹനം
- ഒരു വൃക്ഷം
- (അതിൻ) കുരുവു്
- ത്രാസിൽ തൂക്കിയാൽ ഒരു മഞ്ചാടിക്കുരുവോടു സമം കനമുള്ള
- വലിയ കൊട്ട
- കസേര
- മരത്തൊട്ടി
- അതിപ്രകാശം നിമിത്തം കണ്ണു കൂസുന്നു
- മുത്തു്
- മയിലെള്ളു്
- പൂന്തോത്തു്, പൂങ്കുല, തളിർക്കുല
- ഭംഗിയുള്ളതു് എന്നർത്ഥം.
- തളിർ
- രാമായണം 24 വൃത്തത്തിലേ 10-ഉം, 12-ഉം വൃത്തങ്ങൾ
- മുത്തു്
- മയിലെള്ളു്
- തുളസി
- ആട്ടിൻപെട
- ഭംഗി
- സ്നേഹം
- ഒരങ്ങാടിമരുന്നു്
- മഞ്ചട്ടി
- നിറപ്പറ്റുള്ളതു് എന്നർത്ഥം.
- കാൽച്ചിലമ്പു്
- ശബ്ദിക്കുന്നതു് എന്നർത്ഥം.
- ഒരുമാതിരി തുളസിയരി
- വിശേഷണം:
- ഭംഗിയുള്ള
- നല്ല
- മഞ്ജു = മനോഹരം. ദൂരത്തിൽ വ്യാപിക്കുന്നതു് എന്നർത്ഥം.
- നേപാളരാജ്യം
- Nepal.
- മാടപ്രാവു്
- മനോഹരത്വം
- ഭംഗി
- ദുർഗ്ഗ
- ശചി
- തത്ത
- ബ്രഹ്മാവു്
- മധുരമായി സംസാരിക്കുന്നവൾ
- സാമവൃത്തത്തിൽ ചേർന്ന ഒരു വൃത്തം അക്ഷരം 13 ‘സജസം കഴിഞ്ഞു ജഗമഞ്ജുഭാഷിണീ’
- വിശേഷണം:
- നല്ലവാക്കുള്ള.
- വിശേഷണം:
- മനോഹരമായുള്ള
- ഭംഗിയുള്ള.
- കരിമ്പായൽ
- നീർക്കാക്ക
- വിശേഷണം:
- നല്ല ശരീരമുള്ള
- സൗന്ദര്യമുള്ള.
- സുന്ദരി
- വലിയകൊട്ട
- (കുട്ട)
- വസ്ത്രങ്ങൾ ആഭരണങ്ങൾ മുതലായവ വച്ചു സൂക്ഷിക്കുന്ന പെട്ടി
- വെടിപ്പുള്ളതു എന്നർത്ഥം.
- കല്ലു്
- മഞ്ചട്ടി
- പുകപോലെ കാണുന്നതായ ഒരുമാതിരി വെള്ളത്തുള്ളിക്കൂട്ടം
- പനിവെള്ളം
- മഞ്ഞിൻകൂട്ടം = ഹിമാനീ, ഹിമ സംഹതി.
- പര്യായപദങ്ങൾ:
- പ്രാലേയം
- മിഹികാ
- അവശ്യായം
- നീഹാരം
- തുഷാരം
- തുഹിനം
- ഹിമം.
- മഞ്ഞൾ നിറം
- മഞ്ഞൾ
- വിശേഷണം:
- മഞ്ഞളിന്റെ നിറമുള്ള
- ഒരു വൃക്ഷം
- ഛർദ്ദിക്കും മറ്റും നന്നു്. ഇതു മിക്കവാറും മലകളിലുണ്ടാകുന്നു. സംസ്കൃതം: ഹാരിദ്രകം.
- ആനക്കയ്യോന്നി
- ഗുണങ്ങൾകൊണ്ടു കയ്യോന്നിക്കു സമമാണു്. പൂമഞ്ഞനിറമാണു്. സംസ്കൃതം: സ്വർണ്ണഭൃംഗാരം.തമിഴ്: പൊറ്റലൈ കയ്യാന്തകരൈ.
- മുട്ടയുടെ അകത്തു് ചെമന്നുള്ള വസ്തു
- ഒരുമാതിരി ദീനം
- ഒരുവക പച്ചമരുന്നു്
- സംസ്കൃതം: ഹേമ പുഷ്പികാ.ഹേമ പുഷ്പിക എന്നതു് മഞ്ഞക്കുറുമുഴി മുല്ലയാണെന്നും അഭിപ്രായം കാണുന്നു.
- ഒരുവക മത്സ്യം
- മഞ്ഞനിറമുള്ള കൂവ
- ഒരു വൃക്ഷം
- കസ്തൂരിമഞ്ഞൾ
- ഒരുമാതിരി പുല്ലു്
- ഒരുമാതിരി പൂച്ചെടി
- ഒരുമാതിരി വിഷമില്ലാത്ത പാമ്പു്
- മഞ്ഞളിന്റെ നിറം
- കണ്ണുംമറ്റും മഞ്ഞളിക്കുന്ന ഒരുവക പിത്തദീനം
- ഒരുമാതിരിവള്ളി
- (മഹാജാലി). (പീരയ്ക്കു പീച്ചിൽ എന്നു ഭാഷ കാണുന്നു.)
- മഞ്ഞപ്പൂവാട
- മനോഹരമായ ഒരുതരം മഞ്ഞവസ്ത്രം
- മഞ്ഞമന്താരവും മറ്റും
- ഒരുമാതിരി തൈ
- മഞ്ഞനിറമാകുന്നു
- മഞ്ഞനിറമുള്ളതായി തീരുക
- ഏകദേശം പൊന്നുപോലെ നിറമുള്ള ഒരുമാതിരി കിഴങ്ങു്
- ആ കിഴങ്ങുണ്ടാകുന്ന തൈ
- (രാത്രിയുടെ പര്യായങ്ങളെല്ലാം മഞ്ഞളിന്റെ പേരാകുന്നു). മഞ്ഞൾ കഫം, പിത്തം, അരുചി, പാണ്ഡു, ചൊറി മുതലായവയ്ക്കു നന്നു്. മലത്തെ ഇളക്കും. തമിഴ്: മഞ്ചൾ. ഇംഗ്ലീഷ്: Turmeric ടർമെറിക്കു്.
- പര്യായപദങ്ങൾ:
- നിശാ
- കാഞ്ചനീ
- പീതാ
- ഹരിദ്രാ
- വരവർണ്ണിനി
- ഓകു്
- ഒരുമാതിരി വെള്ളച്ചാൽ
- ചിറമുറി
- ദ്വാരം
- ഉദാ:എലിമട.
- ഒരുവക അളവിന്റെ പേർ
- കന്നുകാലികളേ വയലിൽ കൊണ്ടുവരുക
- മടക്കുക
- മടക്കിയിട്ടുണ്ടായ അടയാളം
- മടക്കി വെച്ചിരിക്കുന്നതിന്റെ ഓരോ ഭാഗം
- കൈയുടേയും മറ്റും മടക്കുന്നതിനുള്ള ഭാഗം
- മടങ്ങുക
- തോലി, തിരിയെ പോരുക
- ഒരുമാതിരി പിച്ചാങ്കത്തി
- മടക്കു പിച്ചാങ്കത്തി
- വസ്ത്രം, കടലാസു മുതലായവയെ മുറിക്കാതെയും ചുരുട്ടാതെയും ഭംഗിയിൽ ചെറുതാക്കുന്നു. മടക്കുവരുത്തി വെക്കുന്നു
- നിവിർന്നിരിക്കുന്ന കൈയുടെയും മറ്റും സന്ധിയിൽ വെച്ചു് ചുരുക്കുന്നു
- തോല്പിക്കുന്നു
- അരിമാവും ശർക്കരയുംകൊണ്ടുള്ള ഒരുവക പലഹാരം
- രണ്ടുപാളി കൂട്ടിച്ചേർത്ത ഒരുമാതിരി വാതിൽ
- ദൂതന്റെ പക്കൽ കൊടുത്തയക്കുന്നതിന്നായിട്ടു എഴുതി മടക്കിക്കെട്ടിയ ഓലയും മറ്റും
- വർത്തമാനം അറിയിക്കുന്നതിന്നു എഴുതിക്കൊടുത്തയക്കുന്ന എഴുത്തുകൊണ്ടു പോകുന്നവൻ
- ദൂതൻ
- ഭൃത്യൻ
- മടക്കു്
- സമയം
- ഉഴവു്
- തോല്ക്കുന്നു, തോറ്റു പിൻമാറുന്നു
- നിവിർന്നിരിക്കുന്നു, കൈയും മറ്റും സന്ധിയിൽവച്ചു ഒരു വശത്തേക്കു വളയുന്നു
- വസ്ത്രവും മറ്റും മടക്കപ്പെട്ടതായി തീരുന്നു
- വാളിന്റേയും മറ്റും മൂർച്ചയുള്ള ഭാഗം അല്പം പരക്കുന്നു
- ഇരട്ടിയാകുന്നു
- തിരിയെ വരുന്നു
- മടയുക
- ഒരുമാതിരി നൈത്തു്, പിന്നൽ
- ഒരുവക കാട്ടുചേമ്പു്
- പത്തൊൻപതു വയസ്സായ യുവതി
- കുതികാൽ
- മാടു്
മടമ്പില്ലാതോരമ്പും’
- രാജാക്കന്മാർക്കുവേണ്ടി ഭക്ഷണം തയാറാക്കുന്ന സ്ഥലം
- അടുക്കളക്കാരൻ
- രാജാക്കന്മാർക്കുവേണ്ടി ഭക്ഷണം തയാറാക്കുന്നവൻ.
- രാജാവിന്റെ നെല്പുര
- ഒരുവക ക്ഷേത്രമുള്ള ഭവനം
- ഭോഷൻ
- യുവതികൾ
- സ്ത്രീകൾ
- തെങ്ങോല പുരകെട്ടുവാൻ തക്കവണ്ണം പിണച്ചു ചേർക്കുന്നു
- ഒരുമാതിരിയിൽ പിണച്ചു നെയ്യുന്നു
- പനയുടേയും മറ്റും തണ്ടു്
- തേങ്ങാ പൊതിച്ചാലുള്ള തോടു്, തൊണ്ടു്, ചകരി, മടൽ
- മടലോടുകൂടിയുള്ള തേങ്ങ
- പൊതിക്കാത്ത തേങ്ങ
- വിശേഷണം:
- മടലിനോടു തുല്യമായ
- ഉറപ്പില്ലാത്ത
- സാരമില്ലാത്ത
- 25 വയസ്സുള്ള സ്ത്രീ
- സ്ത്രീകൾ
- യുവതികൾ
- മടയവർ
മടവാർമുടിമാലികേ’
- മടൽകൊണ്ടു വാൾപോലെയുണ്ടാക്കിയതു്
- ചെറുതായ മഴു
- ദാസി
- വേലചെയ്വാൻ കഴികയില്ലെന്നുള്ള ഭാവം
- മനസ്സുകേടു്
- തുടരണ്ടിന്റേയും മുൻഭാഗം
- സംശയം
- ലജ്ജ
- വസ്ത്രം ഉടുത്താലുണ്ടാകുന്ന അറ്റം
- മടങ്ങു്
- പര്യായപദങ്ങൾ:
- തന്ദ്രീ
- പ്രമീളാ.
- സ്ത്രീകൾ വസ്ത്രമുടുക്കുമ്പോൾ മുൻവശത്തുറപ്പിച്ചിരിക്കുന്നതു്
- കണക്കുത്തു്
- സംശയിക്കുന്നു
- മനസ്സില്ലാതെയാകുന്നു
- ലജ്ജിക്കുന്നു
- ഭയപ്പെടുന്നു
- മടിയുക
- കൈത്തോക്കു്
- ഒരുമാതിരി ചെറിയതോക്കു്
- പിന്നിൽ പിണച്ചുനെയ്യുക
- മടക്കു്
- നീരസം
- മടിയുള്ളവൻ
- മടിയില്ലാത്തവൻ = ദക്ഷൻ, ചതുരൻ, പേശലൻ, പടു, സൂത്ഥാനൻ, ഉഷ്ണൻ.
- പര്യായപദങ്ങൾ:
- മന്ദൻ
- തുന്ദപരിമൃജൻ
- ആലസ്യൻ
- ശീതകൻ
- അലസൻ
- അനുഷ്ണൻ.
- ക്രമക്കേടായിട്ടു വളയുന്നു
- ചുളുങ്ങിച്ചരിയുന്നു
- വെറുപ്പു കാണിക്കുന്നു, മടികാണിക്കുന്നു, മനസ്സുകേടു കാണിക്കുന്നു
- അന്ന്യായക്കാരി
- സംകടക്കാരി
- ഒരുമാതിരി ചെറിയ സഞ്ചി
- മൂലദ്രവ്യം, ഇരിപ്പുദ്രവ്യം
- ഉദാ:മുളകുമടിശ്ശീലസർവാധികാര്യക്കാർ.
- ഭണ്ഡാരവിചാരിപ്പുകാരൻ, സ്രാപ്പു്
- സമ്പന്നൻ
- തേൻ
- നീർമട
- ആഴമുള്ളസ്ഥലം
- ഒരുമാതിരി മരം
- തോല്ക്കുന്നു
- (മടുപ്പിക്കുന്നു. കാരണക്രിയ:)
- മട്ടോടുകൂടിയ (തേനോടുകൂടിയ – അതിനാൽ പുതിയ) താർ (പുഷ്പം)
- തേനൊലിക്കുന്നതുപോലെ മധുരമുള്ള വാക്കു് (ഓടു കൂടിയവൾ)
- തോലി
- വില താഴ്ച
- വെറുപ്പു്
- അധൈര്യം
- തേനുള്ള പൂവു്
- തേന്മൊഴി
- മനോഹരയായ സ്ത്രീ
- അദ്ധ്വാനപ്പെടുന്നു. അധികം വേലചെയ്യുന്നു
- മടയ്ക്കുക
- ഊറൽ
- തേൻ
- പ്രകൃതി, നടപ്പു്
- അതിരു
- ക്രമം, രീതി
- അടിയിൽ ഊറിയിരിക്കുന്നതു്
- വിശേഷണം:
- വളഞ്ഞ
- ചെവികേൾക്കാത്ത
- വളവില്ലാത്ത ശാഖ (വൃക്ഷത്തിന്റെ കൊമ്പു്)
- ഒരുവക അളവു്, നീളം
- ബുദ്ധിയില്ലായ്മ
- ഓലമടൽ കൊണ്ടുള്ള വടി
- നല്ല നടപ്പുള്ള ഒരുമാതിരി കൊച്ചു കുതിര
- പശുവിന്റേയും മറ്റും വളഞ്ഞ കൊമ്പു്
- മുക്കവർ ഉപയോഗിച്ചുവരുന്ന ഒരുവക ചാരം
- ഒട്ടും ചെവി കേൾക്കാത്തവൻ
- മട്ടംചേർത്തുള്ള പൊന്നു്
- ദുസ്സാമർത്ഥ്യം
- ചേരുവയുള്ള ഒരുവക നാണയം
- പൊൻപണം
- കെട്ടിടത്തിന്റെ മുൻവശത്തുപണിഞ്ഞു ചേർത്തിട്ടുള്ള വിലാസസ്ഥലം
- ആശാരിമാർ വച്ചു വരയ്ക്കുന്ന ഒരു പലക
- സ്വർണ്ണത്തിൽ ചേർക്കുന്ന ഒരു ചേരുവ
- മട്ടക്കുതിര
- ലജ്ജിക്കുന്നു
- തേനുള്ള പുഷ്പം
- കാമദേവൻ
- വിശേഷണം:
- വശക്കേടായുള്ള
- കട്ടിയുള്ള
- അടിയിൽ ഉറഞ്ഞതു്
- കട്ടിയായതു്
- വട്ടത്തിലാക്കുക
- തക്കിടികാണിക്കുക
- വഞ്ചിക്കുക
- തട്ടിപ്പ്
- ഇന്ദ്രജാലം
- മുറട്ടുവേല
- ഒരുമാതിരി സുഗന്ധവസ്തു
- ഒരുവക സാമ്പ്രാണി
- മരത്തിന്റെ കറ
- മുഖസ്തുതി
- പ്രശംസ
- ഉരുട്ടു്
- സ്തുതിക്കുന്നവൻ
- തക്കിടിക്കാരൻ
- ഉരുട്ടൻ
- സുന്ദരി
- തേൻവാണി
- മട്ടേൽമൊഴി കാണുക.
- മട്ടേൽമൊഴി കാണുക.
- മട്ടേൽമൊഴി കാണുക.
- മഠത്തിൽ പാർക്കുന്ന സന്ന്യാസി
- മഠം
- മലയാളത്തിൽ സന്ന്യാസിമാരുടെ ഭവനത്തിനു പറയുന്ന ഒരു ബഹുമാനപ്പേർ
- ബ്രാഹ്മണർ വേദംപഠിക്കുന്ന സ്ഥലം
- ശിഷ്യന്മാർക്കും ചില ബ്രാഹ്മണർക്കും മറ്റും പാർക്കുന്നതിനായിട്ടുള്ള ഭവനം
- ബ്രാഹ്മണരുടെ വാസസ്ഥലം
- ഉല്ലാസമായി പാർക്കുന്നേടം എന്നർത്ഥം. (മഠീ എന്നുമാവാം). ഓത്തന്മാരുടെ മഠം, സഭാമഠം, സ്വാമിയാരന്മാരുടെ മഠം, കന്യാസ്ത്രീമഠം മുതലായവ.
- ക്ഷേത്രം
- കാള വലിക്കുന്ന വണ്ടി
- അറ, മുറി
- പര്യായപദങ്ങൾ:
- ഛാത്രാദിനിലയം.
- അറ
- മുറി
- നെടുന്തുടി
- ഒരു വാദ്യം
- ‘മഡ്’ എന്നു ശബ്ദിക്കുന്നതു് എന്നർത്ഥം.
- മാപ്പിളക്കും പെണ്ണിനും (കെട്ടിയവനും കെട്ടിയവൾക്കും) ഉള്ള ഇരിപ്പിടം
- പറങ്കിമാങ്ങപ്പച്ചയണ്ടി
- മണമുള്ള വസ്തുക്കളെ മൂക്കിനോടടുപ്പിക്കുന്നു, ഘ്രാണിക്കുന്നു
- മണം പുറപ്പെടുന്നു
- (കാരണക്രിയ:മണപ്പിക്കുന്നു.)
- ചുംബിക്കുന്നു
- നായരുടെ മഞ്ചം
- (ബഹുമാനസൂചകം).
- ഒരുവക ചീത്ത മത്സ്യം
- മീൻചൂണ്ടലിൽ കൊരുത്ത ഇര
- ഒരുമാതിരി തൈ
- ഒരു പ്രധാന ക്ഷേത്രം
- (of Kottayam, sacred to കൊട്ടിയൂർ പെരുമാൾ whose feast lasts 22 days from ചോതി of മേടം till ഇടവച്ചോതി).
- പൊടിമണൽ
- ഭോഷത്വം
- മണവാട്ടിക്കും മണവാളനുമുള്ള പുര
- പഞ്ചഭൂതങ്ങളിൽ ഭൂമിക്കു പ്രത്യേകമായുള്ള ഒരു ഗുണം
- ഗന്ധം
- സുഗന്ധം
- ദുർഗ്ഗന്ധം
- കണമ്പു്
- ഒരുവക നെല്ലു്
- ഒരുവക ചീര
- മരുക്കൊഴുന്തു്
- പാണ്ടിയിലേ പഴയ പ്രധാന നഗരം
- ആറ്റിലും കടപ്പുറത്തും മറ്റുമുള്ള ഒരുമാതിരി പൊടിമണ്ണു്
- മണലുള്ള ദേശം – സൈകതം, സികതാവാൻ. മണൽ അധികമായ ദേശം – സികതാ, സികതിലം.
- മണൽകൂട്ടിയ കുമ്മായം
- വിശേഷണം:
- മണലുള്ള
- (ഇതു ഭൂമിയോടു ചേരും).
- മണപ്പുറം
- ആറ്റിന്റെ നടുവിലും മറ്റും മണൽ കൂട്ടമായി പൊങ്ങിക്കാണുന്നതു്
- പര്യായപദങ്ങൾ:
- പുളിനം
- സൈകതം.
- മണപ്പാട്ടുവസ്ത്രം
- അഞ്ചാംപനി
- പൊങ്ങൻപനി
- വിശേഷണം:
- മണലുള്ള
- (ഇതു ചില പ്രദേശത്തിന്നു ചേരും).
- മണവാളപ്പുര
- കല്യാണം കഴിക്കപ്പെട്ട പെണ്ണു്
- ഭർത്താവു്
- കല്യാണം കഴിച്ചാൽ അടുത്ത ദിവസങ്ങളിൽ ആ ഭർത്താവിനു പറയുന്ന ഒരു പേർ
- മണത്തവള
- ഒരുവക തവള
- രത്നം
- മുത്തു്
- കൈയുടെ കുഴ
- ആട്ടിന്റെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന വസ്തു
- കിലുക്കുന്ന മണി
- വിത്തു്, കുരു
- കണ്ണിലെ ഉണ്ണി
- വലമണി
- വൃഷണം
- അരമണി
- കാത്തുമണി, സമയം അറിയിക്കുന്ന ശബ്ദം
- നല്ലതു്
- ആഭരണത്തിന്റെ സാമാന്യമായ പേർ
- അയസ്കാന്തം
- ‘മണീ’ എന്നു് ഈകാരാന്തമായിട്ടുമാവാം. പ്രസിദ്ധപ്പെട്ടതു് എന്നു ശബ്ദാർത്ഥം. ശിലാജാതികളായ പത്മരാഗ-മരതക-സ്ഫടികാദികളുടേയും മുത്തു, മണി, പവിഴം മുതലായതിന്റേയും പേർ. രത്നങ്ങൾ സ്ഥലജങ്ങളും ജലജങ്ങളും എന്നു രണ്ടുവകയുണ്ടു്. രത്നം എന്നും മണി എന്നും പറയുന്നതു് എല്ലാവിധം രത്നങ്ങളുടെയും സാമാന്യമായ പേരാകുന്നു.
- ഒരുമാതിരി പക്ഷി
- കോഴി
- കുടം, മങ്ങ(ങ്ക)ലി, മിടാവു മുതലായ വലിയ പാത്രം
- ഗംഭീരമായി ശബ്ദിക്കുന്നതു് എന്നർത്ഥം.
- രത്നം
- സ്ഫടികക്കൊട്ടാരം
- കാശിയിലെ ഒരു പുണ്യമുള്ള കുളം
- രത്നമയമായ കർണ്ണാഭരണം
- നല്ല കുടം
- രത്നപാത്രം
- ഒരു കിളിപ്പാട്ടുവൃത്തം
- ഒരു റവന്യൂ ഉദ്യോഗസ്ഥൻ
- ഒരുമാതിരി ചെറിയ ഇലയുള്ള തുളസി
- (സംസ്കൃതം: പ്രസ്ഥപുഷ്പം.)
- രത്നവേലചെയ്ത കട്ടിൽ
- രാജാവിന്റെ മഞ്ചം
- ഒരുമാതിരി വലിയ ഈച്ച
- മണിക്കെട്ടു്
- കൈയുടെ കുഴ
- ഒരുമാതിരി മുളയുടെ വേരു്
- രത്നംപതിച്ച കാതിലം (ഒരു കർണ്ണാഭരണം)
- രത്നങ്ങളെ പണിയുന്നവൻ
- മണിയടിക്കുന്നവൻ
- ഒരു റവന്യൂഉദ്യോഗസ്ഥൻ, പാർവത്യകാരനും മറ്റും
- കപ്പലിന്റേയും വള്ളത്തിന്റേയും മറ്റും അകത്തുള്ള ഒരുമാതിരി പണി
- വല താഴുന്നതിനു ഈയത്തുണ്ടുകൾ കെട്ടിയ കയറു്
- നല്ല വെള്ളമുള്ള കിണർ
- ആഴമുള്ള കിണർ
- രത്നങ്ങളേ പതിച്ച കിരീടം
- താരാട്ടുന്നു
- (ഉദാ:കുഞ്ഞിനെ മണിച്ചുറക്കി.)
- മണി അടിക്കുന്നു
- സന്തോഷിക്കുന്നു, സന്തോഷമുള്ള ശബ്ദമുണ്ടാക്കുന്നു
- ശബ്ദം ഉണ്ടാക്കി പരിശോധിക്കുന്നു
- (ഉദാ:റുപ്പിക മണിച്ചു നോക്കി.)
- ശുദ്ധിചെയ്ത കുന്തുരുക്കം
- (കറുത്ത കുന്തുരുക്കമെന്നും പറയും).
- രണ്ടരനാഴിക കൂടിയ സമയം
- മണിനാദം
- കൈയുടെ കഴ
- കാട്ടുകാക്ക
- വൈശ്രവണന്റെ ഒരു പുത്രൻ
- വൈശ്രവണന്നു രണ്ടു പുത്രന്മാരുണ്ടു്.
- നളകൂബരൻ
- മണിഗ്രീവൻ
- ശുദ്ധിചെയ്ത ഗന്ധകം
- മണിയടിക്ക
- നല്ല വിശറി
- രതികാലത്തിലേ വാക്കു്
- രതികാലത്തിൽ അനുരാഗാധിക്യം നിമിത്തം കണ്ഠത്തിൽ നിന്നു പുറപ്പെടുന്നതും കപോതകൂജിതസദൃശവുമായ ഒരു ശബ്ദവിശേഷം
- മുളകുതക്കാളി
- മണത്തക്കാളി
- അർശ്ശസ്സ്, വിഷം, കുഷ്ഠം, ജ്വരം മുതലായവക്കു നന്നു്. മലത്തെ ഇളക്കും, രുചിയെ ഉണ്ടാക്കും. ഇതു തിപ്പലി, ശർക്കര, തേൻ, മുളകു ഇവ ഓരോന്നിനോടൊരുമിച്ചു ഭക്ഷിക്കരുതു്. മത്സ്യം വേവിച്ച പാത്രത്തിലോ ചുക്കു വെന്തിട്ടുള്ള പാത്രത്തിലോ പാകംചെയ്തു ഭക്ഷിക്കുന്നതും വിരുദ്ധമാണു്. സംസ്കൃതം: കാകമാചി.തമിഴ്: കറുന്തക്കാളി. ഇംഗ്ലീഷ്: Night-shade നൈറ്റ് ഷേഡ്.
- ചെറുതായിട്ടുരുട്ടുക
- മണിപ്പിടിക്കുന്നു
- അമൃതക്കടലിലെ ഒരു ദ്വീപം
- അനന്തന്റെ പത്തി
- മേഘവില്ലു്
- മണിയടിക്കുന്നതിനു് അതിന്റെ ഉള്ളിൽ തൂക്കുന്ന വസ്തു
- ഒരുമാതിരി സർപ്പം
- മണിയുടെ ശബ്ദം
- സഹദേവന്റെ ശംഖം
- നാഭി
- പൊക്കിൾ
- ബഭ്രുവാഹനന്റെ നഗരം
- ഷഡാദാരങ്ങളിൽ ഒന്നു്. (സ്വാധിഷ്ഠാനത്തിന്നു് അര അംഗുലം മേൽ) (അതിനു് എട്ടംഗുലംമേൽ അനാഹതം).
- കരിങ്കല്ലു്
- ഒരുമാതിരി ഉരുണ്ട ചെറിയകല്ലു്.
- ചെറിയ ഉരുളയാക്കുക
- നടുക്കെട്ടു ശീല
- ഉദാ:“അർക്കാന്വയത്തിൽ മണിപ്പൂൺപു” (രാമായണസങ്കീർത്തനം).
- മേനിയുള്ള ഒരു തരം ചെറിയ കയർ
- രത്നത്തോടു ചേർത്തുള്ള തളിരു
- മലയാളവും സംസ്കൃതവും കൂടിയുണ്ടാക്കിയ ഒരുമാതിരി കവിത
- മണിയാകുന്ന മലയാള പദങ്ങളും, പ്രവാളമാകുന്ന സംസ്കൃതപദങ്ങളും ചേർന്ന ഒരു വിശേഷ പ്രസ്ഥാനം. ഇടയ്ക്കിടയ്ക്കു രത്നങ്ങൾ കൂടി കലർന്നുണ്ടാക്കിയിട്ടുള്ള പവിഴമാലപോലെ സരസമായും സാലങ്കാരമായും സംസ്കൃതപദങ്ങൾ കൂടി ചേർത്തുണ്ടാക്കിയിട്ടുള്ള മലയാളകാവ്യമത്രേ മണിപ്രവാളം. മണിപ്രവാളത്തിനു വളരെ ശുദ്ധിവരുത്തി ആദ്യമായി ഭംഗിയിൽ പ്രയോഗിച്ചു കാണുന്നതു് എഴുത്തഛന്റെ ഭാരതത്തിലാണു്. കുഞ്ചൻനമ്പ്യാർ തുള്ളൽ ഉണ്ടാക്കിയിരിക്കുന്നതു് അതിനെ അനുസരിച്ചാകുന്നു.
- ഒരു മാതിരി പ്രാവു്
- ശേഷസർപ്പത്തിന്റെ വാസസ്ഥലം
- (മണിമണ്ഡപം എന്നും കാണുന്നു).
- മണിക്കെട്ടു്
- കൈയുടെ മണിക്കുഴ.
- ഇന്തുപ്പു്
- രത്നക്കട്ടിൽ
- ഒരു വൃത്തത്തിന്റെ പേർ
- ‘കേൾ മണിമദ്ധ്യം ഭം മസവും—അക്ഷരം 9.
- ഒരു പർവതം
- (ഇതിൽ നിന്നെടുക്കുന്നതത്രേ മാണിമന്ഥം = ഇന്തുപ്പു്).
- ഇന്തുപ്പു്
- വിശേഷണം:
- രത്നംകൊണ്ടുള്ള
- ഒരു വൃക്ഷം
- വൈശ്രവണന്റെ സഖാവായ ഒരു രാക്ഷസൻ
- (ഇവനെ ഭീമൻ വധിച്ചു.)
- രത്നമാല
- സമവൃത്തത്തിൽപ്പെട്ട ഒരു വൃത്തം
- അക്ഷരം 12. ‘ആറാറിഹ തം യം തം യം മണിമാലാ’.
- നാഴികമണിയുംമറ്റും വയ്ക്കുന്നതിനു് പൊക്കത്തിൽ പണിത ഒരു മാളിക
- രത്നങ്ങളേ കൊണ്ടുണ്ടാക്കിയ മാളിക
- രത്നം പതിച്ച കിരീടം
- രത്നം കൊണ്ടുള്ള കിരീടം
- രത്നങ്ങൾകൊണ്ടലങ്കരിച്ച മാളിക
- നല്ല ശരീരം
- ഒരു വക വലിയ കറുത്ത ഈച്ച
- ഒരു വക നെല്ലു്
- ഒരു മാതിരി മസൂരി
- ഒരു വക ചെറിയ ഈച്ച, മണിയീച്ച
- അധികാരം
- പാർവത്യകാരന്റെ അധികാരവും മറ്റും
- അലങ്കരിച്ച മുറി
- മെതിക്കുന്നു
- നായരിൽ ഒരിനം, കോവിലിൽ പാൽകൊടുക്കുന്ന ഒരു വകക്കാർ
- ഊരാളി അല്ലെങ്കിൽ കോലയാൻ എന്നപോലെയുള്ള ഒരു ജാതിക്കാരൻ
- ശബ്ദമുണ്ടാക്കുക
- വൈരം
- ഇന്ദ്രനീലക്കല്ലിന്റെ നിറത്തോടു കൂടിയവൻ
- കൃഷ്ണൻ
- എറിയുന്ന വല
- ഈയത്തുണ്ടുകൾ കെട്ടിയിട്ടുള്ള വല
- ചുണ്ടു്
- ഒരു മാതിരി വിളക്കു്
- രത്നങ്ങൾ തുളക്കുവാനുള്ള കതിർ
- മാല
- കണ്ഠാഭരണം
- ചന്ദ്രകാന്തം
- നീർകാക്ക
- പുഷ്പം
- കൈയ്യുടെ മണിക്കുഴ
മണിബന്ധനാൽ’
- ദുർബുദ്ധി
- പുളിപ്പു്
- ഉപ്പിപ്പു്
- ഉവരുള്ളതു്
- ദുർബുദ്ധി
- അധികാരി. (മണിയഗാരൻ
- മണിയകാരൻ.)
- പഞ്ചഭൂതങ്ങളിൽ ഒന്നു്
- ഭൂമി
- മണ്ണിൻകട്ട
- പര്യായപദങ്ങൾ:
- ലോഷ്ടം
- ലേഷ്ടവം.
- ഉടുമ്പിന്റെ (വേട്ടക്കുള്ള) പേർ
- കല്പൊടിയും മണലും കൂട്ടികുഴച്ച കുമ്മായം
- കല്ലും മണലും ഇല്ലാത്ത മാലിയും മറ്റും
- മണ്ണു ചുമക്കുന്നതിനുള്ള കൊട്ട
- കയ്യാലക്കൊട്ട
- മൺകുമ്മായം
- മൂർച്ചയില്ലാത്ത ഭാഗം
- തലയോടു്, തല
- മൺപാത്രം
- തെങ്ങു്, കവുങ്ങു മുതലായ ചില വൃക്ഷത്തിന്റെ തലയ്ക്കു പറയുന്ന പേർ
- ഉടച്ച ധാന്യം
- കുഴച്ച മാവു്
- ബുദ്ധികുറഞ്ഞവൻ
- മണ്ടുക
- ഓടുക
- ഓട്ടം
- മണ്ഡലം
- ദിഗ്വലയം (മൺ + തലം)
- മണ്ഡപം (ജനാശ്രയം)
- മണ്ഡവത്തിൻ വാതിൽ
- കുതികാലിൽ ഇരുത്തുക
- ഓടുന്നു
- (സകര്‍മ്മകക്രിയ:) മണ്ടിക്കുന്നു.
- വിശേഷണം:
- അലങ്കരിക്ക ശീലമുള്ള.
- ആഭരണം, അലങ്കാരം
- സാഹിത്യസാഹ്യപ്രകാരം വിമർശത്തിന്റെ ഉൾപ്പിരിവുകളിൽ ഒന്നു്
- ഗ്രന്ഥകാരനെ പിൻതാങ്ങി അനുകൂലമായി ചെയ്യുന്ന വിമർശം.
- അലങ്കരിക്ക ശീലമായുള്ളവൻ
- തിരുവിതാംകൂറു രാജ്യത്തിന്റെ ഒരോ അംശങ്ങൾക്കു് പറഞ്ഞുവരുന്നതിൽ ഒരു പേർ
- അവിടത്തെ അധികാരികൾ ഇരിക്കുന്ന ഒരു കച്ചേരി, തഹശീൽദാറുടെ കച്ചേരിസ്ഥലം
- ഇരിപ്പാനുള്ള സ്ഥലം
- ക്ഷേത്രത്തിൽ ഒരു സ്ഥലം
- ഭഗവൽഭജനത്തിനായിട്ടു ഭക്തന്മാരും, രാജ്യകാര്യാലോചനാർത്ഥം മന്ത്രി പ്രഭൃതികളും ഒന്നുചേർന്നിരിപ്പാനായിട്ടു അമ്പലങ്ങളിലും രാജധാനികളിലും പ്രത്യേകമായി പണിചെയ്തിട്ടുള്ളതത്രേ മണ്ഡപം.
- പര്യായപദങ്ങൾ:
- ജനാശ്രയം.
- എല്ലാവിധ രസങ്ങളുടേയും തെളിയുടേയും പേർ
- ഭംഗിയുള്ളതു് എന്നർത്ഥം.
- അലങ്കരിക്കുന്നതു്
- മഡി എന്ന ധാതുവിങ്കൽ നിന്നു ‘മണ്ഡ’ എന്ന ശബ്ദമുണ്ടായി.
- തൈർവെള്ളം
- വെളുത്താവണക്കു്
- തവള
- പട്ടി
- ഒരുമാതിരി കുഷ്ഠരോഗം
- വട്ടപ്പുണ്ണു്. മണ്ഡലാകാരമായിട്ടുള്ളതു് എന്നർത്ഥം.
- ഒരുമാതിരി മുഖക്കണ്ണാടി
- അണിഭേദം
- അഗ്നിമണ്ഡലം
- സൂര്യമണ്ഡലം
- ചന്ദ്രമണ്ഡലം ഇവ മൂന്നും
- പരിവേഷം
- സൂര്യാദികളുടെ ബിംബം.
- ദിഗ്വലയം
- ദിക്കുകളുടെ പര്യന്തം അലങ്കരിക്കുന്നതു എന്നർത്ഥം.
- വണ്ടി
- നാല്പതുയോജനസമചതുരമുള്ള ദിക്കു്
- ചക്രവർത്തി രാജാവിന്റെ രാജ്യം
- കൂട്ടം.
- പലഹാരം
- നാല്പതുദിവസം
- വില്ലാളികളുടെ നിലഭേദം
- അണിഭേദം
- വൃത്തം (ഉണ്ട)
- തവള
- നായ്
- ഒരുതരംവ്യൂഹം
- വ്യൂഹം എന്നതു യുദ്ധശാസ്ത്രപ്രകാരം സൈന്യത്തെ അതാതു നിശ്ചിതസ്ഥലങ്ങളിൽ വേണ്ടുംവണ്ണം നിറുത്തുന്നതാകുന്നു.
- വിശേഷണം:
- മണ്ഡലത്തിന്റെ ആകൃതിയുള്ള
- വട്ടത്തിലുള്ള
- വളവുള്ള ഒരുതരം വാൾ
- വാൾ
- മണ്ഡലാകാരമായ (വളഞ്ഞ) അഗ്രത്തോടു കൂടിയതു് എന്നർത്ഥം.
- മഹാരാജാവു്
- ഉരുള
- വിശേഷണം:
- മണ്ഡലമുള്ള
- (സ്ത്രീ:മണ്ഡലിനീ).
- ഒരുവക പാമ്പു്
- പൂച്ച
- കൂട്ടം
- നായു്
- ചിറ്റമൃതു്
- പേരാൽ
- മഹാരാജാവു്
- ചക്രവർത്തിയുടെ കീഴിൽ ഏതാനും രാജ്യത്തിന്നുമാത്രം അധിപനായുള്ളവൻ
- മദ്യം ചെത്തിയുണ്ടാക്കുകയും കാച്ചുകയും വില്ക്കുകയും ചെയ്യുന്നവൻ
- മദ്യം വാറ്റിയെടുക്കുന്നവൻ എന്നു ശബ്ദാർത്ഥം. (ചോവൻ)
- നെല്ലി
- മദ്യം
- വിശേഷണം:
- അലങ്കരിക്കപ്പെട്ട
- ജീനന്മാരിൽ ഒരു പ്രധാനി
- അലങ്കരിക്കപ്പെട്ടവൻ
- പെൺതവള
- പലകപ്പയ്യാനി
- തവളയെപ്പോലെയുള്ള ഇലകൾ ഉള്ളതു് എന്നർത്ഥം.
- മഞ്ചട്ടി
- തവളയെപ്പോലെയുള്ള ഇലകൾ ഉള്ളതു് എന്നർത്ഥം.
- കുടകൻ
- തവള
- ജലാശയത്തെ അലങ്കരിക്കുന്നതു്, ജലാശയങ്ങളിൽ പ്രവേശിക്കുന്നതു് ഇങ്ങിനെ ശബ്ദാർത്ഥം.
- പലകപ്പയ്യാനി
- പെൺതവള
- ബ്രഹ്മി
- മഞ്ചട്ടി
- തൊഴുകണ്ണി
- മുന്തിരി
- ഇരിമ്പിൻകിട്ടം (പഴകിയതു്)
- അലങ്കരിക്കുന്നതു് എന്നർത്ഥം.
- രാവണന്റെ ഭാര്യ (ഇന്ദ്രജിത്തിന്റെ അമ്മ)
- മയന്റെ മകളാണു്. അഹല്യയെപ്പോലെ നല്ല പതിവ്രതയാകുന്നു. സീതയെ വിട്ടയപ്പാൻ ഇവൾ രാവണനോടു വളരെ ഗുണദോഷിച്ചു. ഫലിച്ചില്ല.
- നിലം
- ചളി
- തുരുമ്പു്
- ചുവരു്
- കയ്യാല
- മണ്ണിന്റെ
- പര്യായപദങ്ങൾ:
- മൃത്തു്
- മൃത്തിക.
- ഒരുമാതിരി പ്രാണി
- പുഴു
- ചെറുപുഴു
- അഭിപ്രായഭേദം കാണുന്നുണ്ടു്.
- പര്യായപദങ്ങൾ:
- ദുർന്നാമം
- ദീർഘകോശിക
- വാലിൽ മണ്ണുള്ള പാമ്പു്
- ഒരു അലക്കുകാരൻ
- ദുർബ്ബുദ്ധി
- ചെറിയ മുതല
- ഒരുവക താണതരം വാഴ, പടുവാഴ
- വണ്ണാൻ
- അലക്കുകാരന്റെ സ്ത്രീ
- മണ്ണാത്തിപ്പക്ഷി
- ഒരുവക പക്ഷി
- അലക്കുകാരിൽ ഒരു ജാതിക്കാരൻ
- ചിലന്തി, ഒരു ചെറിയ പ്രാണി
- മണ്ണാൻ അലക്കുന്ന കടവു്
- നിലത്തിലുള്ള (ഭൂമിയിലുള്ള) ആഗ്രഹം
- കട്ടമണ്ണു്
- ഉപകാരമില്ലാത്ത വസ്തു
- ശ്വാസനാഡി
- ജന്മി
- മൺതൈലം
- ഇതു് ഇപ്പോൾ വിളക്കുവയ്പിനായി ധാരാളം ഉപയോഗിച്ചുവരുന്നു.
- മൺതളിക
- മണ്ണിൽ നിന്നെടുക്കുന്ന എണ്ണ
- മയങ്ങൽ
- സൗന്ദര്യം
- മണ്ണുകൊണ്ടുള്ള വേല
- കട്ടളയുടെ മേല്പടിക്കും ചുവരിന്നും മദ്ധ്യേ വെയ്ക്കുന്ന പലക
- ഒരുമാതിരി പളുങ്ക്
- മണ്ണുകൊണ്ടുണ്ടാക്കിയ പാത്രം
- മണ്ണുകൊണ്ടുണ്ടാക്കിയ വീടു്
- സീത. (ഭൂപുത്രി)
- മണ്ണിന്റെ നല്ലതോ ചീത്തയോ ആയ സ്ഥിതി
- തൂമ്പ
- കൃഷിക്കുപയോഗമുള്ള ഒരു പണിയായുധം
- മരിച്ചുപോയവർ
- വിശേഷണം:
- അറിയപ്പെട്ട
- സ്വീകരിക്കപ്പെട്ട
- ബഹുമാനിക്കപ്പെട്ട
- ഒരു വൃക്ഷം
- ദേവതാരം
- ഏതെങ്കിലും ഒരു മതത്തെ അനുസരിച്ചു നടക്കുന്നവൻ
- ആന
- ആന
- മേഘം
- ആന
- മതംഗമഹർഷിയിൽ നിന്നുണ്ടായതു് എന്നർത്ഥം.
- ഒരു ഋഷി
- മതംഗൻ ബ്രാഹ്മണനായി വളർത്തപ്പെട്ട ചണ്ഡാളനാണു്. ഒരിക്കൽ ഒരു കഴുതക്കുട്ടിയെ മതംഗൻ അതികഠിനമായി ഉപദ്രവിച്ചു. അനന്തരം അതിന്റെ തള്ള മതംഗൻ ചണ്ഡാളനാകയാൽ അവന്റെ പ്രവൃത്തിയെക്കുറിച്ചു അത്ഭുതപ്പെടുവാനില്ലെന്നു പറഞ്ഞു. ഇതിന്റെ കാരണം ഗ്രഹിക്കണമെന്നു് മതംഗൻ ഉടൻ ആവശ്യപ്പെട്ടു. മതംഗന്റെ അമ്മ മദ്യപിച്ചിരിക്കവേ ഒരു ക്ഷുരകനുമായുണ്ടായ ചേർച്ചയിൽ ജനിച്ചവനാണു് മതംഗൻ എന്നു കഴുത പറഞ്ഞു. ഉടനെതന്നെ മതംഗൻ ഒരു ബ്രാഹ്മണനാവാനായി കഠിനതപസ്സ് അനുഷ്ഠിച്ചു. ദേവകൾക്കു ഭീതി പിടിച്ചു. എങ്കിലും അവനെ ഇന്ദ്രൻ ബ്രാഹ്മണനായി കൈക്കൊണ്ടില്ല. തദനന്തരം മതംഗൻ തള്ളവിരലിന്മേൽ മാത്രം നിന്നു 1൦൦ വർഷം തപസ്സുചെയ്തു. ക്ഷയിച്ചു വീഴാറായപ്പോൾ ഇന്ദ്രൻ ചെന്നു താങ്ങിക്കൊണ്ടു ബ്രാഹ്മണനാകുന്ന കാര്യം അസാദ്ധ്യമാകയാൽ ആ അഭീഷ്ടത്തെ തള്ളിക്കളയുന്നതിനു് ഉപദേശിക്കയും പക്ഷികളേപ്പോലെ യഥേഷ്ടം സഞ്ചരിക്കുന്നതിനും രൂപം മാറ്റുന്നതിനുമുള്ള ശക്തി നൽകയും ചെയ്തു. മതംഗന്റെ ആശ്രമം ഋശ്യമൂകപർവതത്തിലാണു്. രാമനും സീതയും ഒരിക്കൽ ഇവിടെ ചെന്നിട്ടുണ്ടു്.
- താൻ മുൻപിനാലെ അനുസരിച്ചുവന്ന മതത്തെ ഉപേക്ഷിക്ക
- തന്റെ മതത്തെ ഉപേക്ഷിച്ചവൻ
- മനനം ചെയ്യപ്പെട്ടവൻ. മനനം ചെയ്യുക = നിശ്ചയിക്കുക
- മതത്തിന്റെ വ്യത്യാസം
- പക്ഷഭേദം
- അഭിപ്രായം, അറിവു്
- ആഗ്രഹം
- മതക്കാർ തമ്മിൽ മതസംബന്ധമായ കാര്യങ്ങളെക്കുറിച്ചു് തർക്കിക്കയും പിണങ്ങുകയും ചെയ്യുന്നതു്
- വിശേഷണം:
- (പദാന്ത്യത്തിൽ) ശ്രേഷ്ഠതയുള്ള
- ശ്രേഷ്ഠത
- മറ്റുള്ളവരുടെ ബുദ്ധിയെ അലങ്കരിക്കുന്നതു് എന്നർത്ഥം.
- വിശേഷണം:
- മതത്തിന്നു വിരോധമുള്ള
- മതത്തെ സ്ഥാപിക്ക
- അതാതു മതക്കാരുടെ മര്യാദ
- ബുദ്ധി
- അറിയുന്നതു് എന്നർത്ഥം.
- ഇച്ഛ
- ഭാവം
- മാനം
- വിലമതിപ്പു്
- വേണ്ട
- തികഞ്ഞു്
- ശക്തനായിത്തീരും, സാധിക്കും
- ചന്ദ്രകല
- ബുദ്ധിയില്ലാത്തവൻ
- ബുദ്ധിയുടെ കുറ്റം
- പ്രാചീനമലയാളം:
- അഹങ്കാരാധിക്യം
- ബുദ്ധിഭ്രമം
- വില നിശ്ചയിക്കുന്നു
- വിചാരിക്കുന്നു
- മാനിക്കുന്നു
- ബുദ്ധിവൈഭവം
- ചന്ദ്രകല
- ബുദ്ധിയാകുന്ന കണ്ണുമാത്രമുള്ളവൻ
- വിശേഷണം:
- ചന്ദ്രനേപ്പോലെയുള്ള
- മതിയാകാതെ
- തൃപ്തിയാവുക
- വില നിശ്ചയിപ്പു്
- ഉദ്ദേശത്തിൽ തീരുമാനപ്പെടുത്തുക
- ബുദ്ധിയുടെ ഭ്രമം
- ഭ്രാന്തി
- ഭ്രാന്തു്
- ബുദ്ധിഭ്രമം
- ഭ്രാന്തു്
- വിശേഷണം:
- ബുദ്ധിയുള്ള
- തന്റെ നില അറിയാതെ ബുദ്ധിക്കു ഇളക്കം തട്ടുന്നു
- ബുദ്ധിമാൻ
- നടുവു
- ചുഴിക്കുറ്റി
- കതകിന്റെ കുടുമ്മ
- മതിവരുന്നു, തൃപ്തിയാകുന്നു
- തികയുന്നു
- സകര്‍മ്മകക്രിയ:മതിയാക്കുന്നു
- പ്രാപ്തി
- ശേഷി
- ത്രാണി
- തൃപ്തി
- മധുരിക്ക
- മതിലിന്നകത്തുള്ള പ്രദേശം
- മതിലിന്റെ അടിസ്ഥാനം
- ഏതുകെട്ടിടത്തിന്റേയും അടിവാനം
- പന്ത്രണ്ടു താണതരം ജ്ഞാനികളിൽ ഒരുവൻ
- ക്ഷേത്രത്തിന്റെയും മറ്റും ചുറ്റിലുള്ള കല്ലുകൊണ്ടുപണിയപ്പെട്ട ചുവരു്
- പര്യായപദങ്ങൾ:
- പ്രാകാരം
- വരണം
- സാലം
- മതിയാവുക
- തൃപ്തിയാവുക
- വിശേഷണം:
- (പദങ്ങളുടെ മുമ്പിൽ ചേർന്നുവരുമ്പോൾ) എന്റെ
- ഉദാ:മദ്വംശം – എന്റെ വംശം.
- തെങ്ങു്
- ധരിച്ചു
- കടകോൽ
- കടകോലിന്റെ ചുവട്ടിലെ ഭാഗം
- മത്തം എന്നതിന്റെ തത്ഭവമാണു്. മഥി എന്നതിന്റെതു് എന്നും കാണുന്നു.
- കുമ്മായം കൂട്ടുന്നതിനു് ഇടിക്കുന്ന തടി
- ആനയെ പിടിക്കുന്നതിനുള്ള ഒരു യന്ത്രം
- പിച്ചു്
- ഒരുമാതിരി കറിസ്സാധനവള്ളി
- സമവൃത്തത്തിൽപെട്ട ഒരു വൃത്തം
- അക്ഷരം-1൦ ‘മത്താവൃത്തം മഭസഗ ചേർന്നാൽ’.
- ലഹരിയുള്ള ഒരു വക മദ്യം
- വിശേഷണം:
- മദമുള്ള
- സന്തോഷമുള്ള
- ഉത്തമ സ്ത്രീ
- ഭംഗിയും വശീകരണശക്തിയുമുള്ളവൾ
- മദ്യപാനം ചെയ്യാതെതന്നെ മത്തയേപ്പോലെ ശോഭിക്കുന്നവൾ എന്നർത്ഥം. ‘മത്തകാസിനി’ എന്നും കാണുന്നുണ്ടു്. അതിനു മത്തയെപ്പോലെ ഗമിക്കുന്നവൾ എന്നു ശബ്ദാർത്ഥം.
- ആന
- മദമുള്ള ആന
- ലക്ഷണമൊത്ത നടയോടുകൂടിയവൾ
- മത്തവള്ളിയിൽ ഉണ്ടാകുന്ന കായ്
- മദം
- സന്തോഷം
- മയക്കം, ലഹരി
- ഉമ്മത്തു്
- പോത്തു്
- കുയിൽ
- മദിച്ച ബുദ്ധിയോടുകൂടിയവൻ
- മദിച്ച ആന, മദംപൊട്ടിയ ആന
- മദിച്ചവൻ
- മത്തങ്ങാ
- പോത്തു്
- മദ്യം മുതലായവ കൊണ്ടു മത്തനായിട്ടുള്ളവന്റെ പേർ – മത്തൻ, ശൗണ്ഡൻ, ഉൽക്കടൻ, ക്ഷീബൻ.
- ഭ്രാന്തൻ
- സമവൃത്തങ്ങളിൽ ഒന്നു്
- അക്ഷരം 13. ‘ നലോൽഛിന്നം മത്യസഗം മത്തമയൂരം’.
- മദയാന
- വരാന്ത, തിണ്ണ
- വലിയ കെട്ടിടത്തിന്റെ ചുറ്റുമുള്ള മതിൽ
- വലിയ കെട്ടിടത്തിന്റെ മുകളിലുള്ള ചെറിയ മുറി, മേൽമാളിക
- കൂടാരം, മന്ദിരം
- പാക്കിന്റെ പൊടി
- മത്തവാരണംഎന്നത് ‘മത്താണം’ എന്നു സാധാരണ പറഞ്ഞുവരുന്നതാണെന്നു് അഭിപ്രായം കാണുന്നുണ്ടു്. മെത്താണം എന്നതു് കിടക്കുന്നതിനും മറ്റും ഉയർത്തി തയ്യാറാക്കിയ സ്ഥലമാണു്. പണ്ടു – കസകര മുതലായവ പ്രചരിക്കുന്നതിനു മുമ്പു് – എഴുത്തുപള്ളികളിൽ ആശാന്മാർക്കിരിപ്പാൻ തറയിൽ നിന്നും അല്പം ഉയർത്തി മണ്ണുകൊണ്ടു് ഒരാളിനു് ഇരിപ്പാനും കിടപ്പാനും വിശാലമായ സ്ഥിതിയിൽ ഉണ്ടാക്കാറുണ്ടു്. അതിനു ‘മെത്താണം’ എന്നാണു പേർ, ഇതു ഇപ്പോഴും ഇല്ലെന്നില്ല.
- ഒരു കൂത്തു്
- ഒരു മത്സ്യം
- കുയിൽപേട
- നിലാത്തിരി
- ഒരുമാതിരി പുല്ലു്
- ഒരുതരം വേലിയോ
- നടക്കാവോ
- ഒരുവക ചെറിയ മത്സ്യം
- ഇഷ്ടമാകുന്നു
- മധുരിക്കുന്നു
- മധുരം
- കുടിക്കുന്നവർക്കു് ഭ്രാന്തു പിടിക്കാൻ തക്കതായ ചില വസ്തുക്കൾ കലക്കിയ കള്ളു്
- മദിച്ചയാന
- മത്തഗജം
- ജയിപ്പാൻ ഇച്ഛയുള്ളവൻ
- അസൂയയുള്ളവൻ
- ജയിപ്പാനുള്ള ഇച്ഛ
- അസൂയ
- ദ്രോഹം
- സ്വാച്ഛന്ദ്യം
- അത്യാഗ്രഹം
- സ്വാർത്ഥത
- ദൗഷ്ട്യം
- കലഹം
- മത്സരമുള്ളവൻ
- (സ്ത്രീ:മത്സരിണീ.)
- തോല്പിക്കുന്നതിനായിട്ടു് വല്ലതും പ്രവർത്തിക്കുന്നു
- അസൂയ വിചാരിക്കുന്നു
- തർക്കിക്കുന്നു
- എതിർക്കുന്നു
- മത്സ്യത്തിന്റെ ഗന്ധംപോലെ ഗന്ധമുള്ള ഒരു തൈ
- നീർതിപ്പലി
- മീനാങ്ങാണി
- ചെറിയ അടക്കാമണിയൻ
- മീൻ കണ്ണിക്കറുക
- സത്യവതി
- സത്യവതി
- മുക്കുവൻ
- മീൻകണ്ടിശ്ശർക്കര, നീർക്കണ്ടിശ്ശർക്കര
- ശുദ്ധിചെയ്യാത്ത ശർക്കര
- പഞ്ചസാര
- കല്ക്കണ്ടു്
- സന്തോഷത്തെ ഉണ്ടാക്കുന്നതു് എന്നർത്ഥം.
- മീനിനെ പിടിക്കുന്ന കൊട്ട
- മീൻകൂടു്, ഒറ്റൽ, കുരുത്തി
- മത്സ്യത്തെ പിടിച്ചിടുന്ന പാത്രം
- (മീൻകണ്ടി). മത്സ്യങ്ങൾ ഇതിൽ ആധാനംചെയ്യപ്പെടുന്നതിനാൽ ഈ പേർ വന്നു.
- കാമദേവൻ
- സത്യവതി
- ആകൃതി പകുതി മത്സ്യത്തിന്റേയും പകുതി മനുഷ്യസ്ത്രീയുടേയുമാണു്.
- ഒരു പക്ഷി
- മാർഗ്ഗശീർഷമാസത്തിലേ പന്ത്രണ്ടാം ദിവസം
- കടുകുരോഹിണി
- 18 പുരാണങ്ങളിൽ ഒന്നു്
- (മത്സ്യാവതാരത്തിൽ വിഷ്ണു മനുവിനുപദേശിച്ചതു്. പുരാണങ്ങൾ, അഷ്ടാദശപുരാണങ്ങൾ എന്നീ ശബ്ദങ്ങൾ നോക്കുക).
- മീൻ
- മാംസഭക്ഷണംകൊണ്ടു ഹർഷിക്കുന്നതു്, പുതുജലത്തിൽ തന്നത്താനറിയാതെ മദിക്കുന്നതു് ഇങ്ങിനെ ശബ്ദാർത്ഥം.
- വിഷ്ണൂവിന്റെ ഒന്നാമത്തെ അവതാരം
- ഒരു രാജ്യത്തിന്റെ പേരു്
- മീനം രാശിയും മീനമാസവും
- ഒരു പുരാണം
- മത്സ്യം വളത്തിനു കൊള്ളാം, മലയാളത്തിലും വേറെ കടൽതീരപ്രദേശങ്ങളിലും ഇതു വളമായി ഉപയോഗിച്ചു വരുന്നു, ഇതിൽ നിന്നും പ്രകാശിതവും മറ്റും കിട്ടും.
- പര്യായപദങ്ങൾ:
- ത്സഷം
- മീനം
- വൈസാരിണം
- അണ്ഡജം
- വിസാരം
- ശകലീ
- പൃഥുരോമാ(വു്).
- നീർകാക്ക
- ചെങ്കവരി മീൻ
- മത്സ്യത്തിന്റെ ഭാഷയിൽ ഭാഗ്യമുള്ളവരുടെ കൈയിലോ കാലിലോ ഉണ്ടാകുന്ന ഒരടയാളം
- ചൂണ്ടൽ, മത്സ്യങ്ങളേ വേധിക്കുന്നതു് എന്നർത്ഥം
- നീർകാക്ക
- പാർപ്പുമത്സ്യം
- മത്സ്യക്കൂട്ടം
- നീർകാക്ക
- മീനംങ്ങാടി
- മത്സ്യത്തിന്റെ കണ്ണുപോലെയുള്ള പൂവോടുകൂടിയതു് എന്നർത്ഥം.
- ബ്രഹ്മി
- മണിത്തക്കാളി
- മീൻകണ്ണി
- നീർതിപ്പലി
- സോമവള്ളി
- വിഷ്ണുവിന്റെ മീനായുള്ള അവതരണം
- (അവതാരം എന്നതു നോക്കുക)
- സത്യവതി
- കലക്കുക
- കൊല്ലുക
- അരയ്ക്കുക
- പഞ്ഞി
- മുഞ്ഞ
- സമുദ്രമഥനത്തിനു് ഉപയോഗിച്ച ‘മന്ദരം’ എന്ന പർവതം
- വിശേഷണം:
- കലക്കപ്പെട്ട
- മർദ്ദിക്കപ്പെട്ട
- ഉപദ്രവിക്കപ്പെട്ട
- കൊല്ലപ്പെട്ട
- പൊടിക്കപ്പെട്ട, അരയ്ക്കപ്പെട്ട
- നീർകൂടാതെ കലക്കിയ മോരു്
- ഒട്ടും വെള്ളംചേർക്കാത്ത മോരു്
- മഥനം ചെയ്യപ്പെട്ടതു് എന്നർത്ഥം.
- അഗ്രായിൽ കൃഷ്ണൻ ജനിച്ചതായ നഗരം
- മഥുര യമുനാനദിയുടെ വലത്തെ തീരത്തിലുണ്ടായിരുന്ന ഒരു നഗരമാണു്. പുണ്യസ്ഥലങ്ങളായ സപ്തനഗരങ്ങളിൽ ഒന്നാകുന്നു. ശത്രുഘ്നൻ സ്ഥാപിച്ചതാണു്.
- കൃഷ്ണൻ
- വിശേഷണം:
- കലക്കപ്പെടുന്ന
- മർദ്ദിക്കപ്പെടുന്ന
- നപുംസകൻ
- വൃഷണം ഉടച്ചവൻ
- വിശേഷണം:
- മദത്തെയുണ്ടാക്കുന്ന
- മദയാന
- ഒരു വൃക്ഷം
- ദേവതാരം
- വിശേഷണം:
- മദമുള്ള
- മദയാന
- മദം ഹേതുവായിട്ടു ശബ്ദിക്കുന്നവൻ എന്നർത്ഥം.
- മദിച്ച ആന
- മദ്യം
- അഗശി
- ആനയുടെ കവിൾ പൊട്ടി ഒഴുകുന്ന വെള്ളം
- പര്യായപദങ്ങൾ:
- മദം
- ദാനം.
- മെഴുകു്
- മാടപ്രാവു്
- കൃഷ്ണൻ
- ശിവൻ
- ശിവൻ
- കാമദേവൻ
- മദിപ്പിക്കുന്നവൻ എന്നർത്ഥം.
- ശിവൻ
- കരിംകുരികിൽ
- കുയിൽ
- ഒരു പൂ
- ഒരങ്ങാടിമരുന്നു്
- ഉന്മത്തം, ഉമ്മത്തു്
- മദത്തെ ഉണ്ടാക്കുന്നതു് എന്നർത്ഥം.
- തേനീച്ച
- ഇലഞ്ഞിവൃക്ഷം
- മെഴുകു്
- മലങ്കാര
- ചരളം
- അഴിഞ്ഞിൽ
- ഉഴുന്നു്
- മക്കിപ്പൂവു്
- കരിങ്ങാലി
- കുരുട്ടുമാവു്
- കാക്ക
- ഒരുമാതിരി സർപ്പം
- കൃഷ്ണൻ
- മാടപ്രാവു്
- ശിവൻ
- മദനന്റെ (കാമന്റെ) രിപു (ശത്രു) എന്നർത്ഥം.
- പഞ്ചവർണ്ണക്കിളി
- പഞ്ചവർണ്ണക്കിളി
- മദ്യം
- കാമാർത്തിയൊടുകൂടിയവൾ
- രാമായണം 24 വൃത്തത്തിലേ 23-ആം വൃത്തം
- വരകു്
- ശിവൻ
- ശിവൻ. കാമന്റെ ശത്രു എന്നർത്ഥം
- താമരപ്പൂവു്
- മദ്യം
- കസ്തൂരി
- അതിമുക്തം
- താതിരി
- അരേണുകം
- തേന്മാവു്
- സന്തോഷം
- മദജലം
- ലഹരിയുള്ള മദ്യം
- മത്തത
- ഡംഭം
- ലഹരി
- ഭ്രാന്തു്
- കോപം
- കസ്തൂരി
- നായികാശ്രിതങ്ങളായ 18 അലങ്കാരങ്ങളിൽ ഒന്നു്
- എനിക്കു സമ്പത്തുണ്ടു്
- ഞാൻ വിചാരിച്ചാൽ എന്തും സാധിക്കും എന്നുള്ള ബുദ്ധി. യൗവ്വനം, പ്രിയന്റെ അനുരാഗം മുതലായതു കൊണ്ടുള്ള ഗർവ്വം ഹേതുവായിട്ടുണ്ടായ വികാരമത്രേ മദം.
- പര്യായപദങ്ങൾ:
- ദർപ്പം
- അവലേപം
- അവഷ്ടംഭം
- ചിത്തോദ്രേകം
- സ്മയം
- മദം.
- മദംപിടിച്ച ആനയുടെ അവസ്ഥ
- മദമുണ്ടാകുന്നു
- ആനയുടെ ചെന്നിയിൽ നീരുവന്നു പൊട്ടുന്നു
- മദം (അഹങ്കാരം) കൊണ്ടു മദിച്ചവൻ
- മദംകൊണ്ടുള്ള മത്സരം
- കോപം
- ഡംഭം
- കന്മാഷപാദരാജാവിന്റെ പത്നി
- ഭർത്താവിന്റെ സമ്മതപ്രകാരം വസിഷ്ഠനോടു സംസർഗ്ഗം ചെയ്തു് ഒരു പുത്രനെ സമ്പാദിച്ചു.
- വള്ളിമുല്ല
- മദമുള്ളയാന
- മദിച്ചയാന
- ഒരു വൃത്തത്തിന്റെ പേർ
- (സമവൃത്തത്തിൽ പെട്ടതു്). അക്ഷരം 7. ‘മംസംഗംമദലേഖാ’
- മദയാന
- ജാതിക്ക
- മദ്യം വില്ക്കുന്ന സ്ഥലം
- കള്ളുഷാപ്പു്
- കരിമ്പന
- കടമ്പു്
- മാവു്
- ഒരു രോഗം
- വിശേഷണം:
- അധികം മദമുള്ള
- മദജലം
- വള്ളിമുല്ല
- പന്നി
- ആന, മദയാന
- കുയിൽ
- കസ്തൂരി
- അഹങ്കരിക്കുന്നു
- മദമുണ്ടാകുന്നു
- ലഹരിപിടിക്കുന്നു
- ഡംഭം ഉണ്ടാകുന്നു
- സന്തോഷിക്കുന്നു
- ഏറ്റവും ആനന്ദിപ്പിക്ക
- മദ്യം
- ഇതുകൊണ്ടു മദിക്കുന്നതിനാൽ ഈ പേർ വന്നു.
- ലഹരിയുള്ള മദ്യം
- ദുർഗ്ഗ
- മനോഹരമായ കണ്ണുള്ളവൾ
- മദിര (മദ്യം) പോലെ മയക്കുന്നതായ കണ്ണുള്ളവൾ
- സുന്ദരി
മദിരാക്ഷിതന്റെ
ചുണ്ടിൽപ്പരക്കുമൊരു
പുഞ്ചിരിയോടെതിർക്കും’
- മദ്യംവില്ക്കുന്ന വീടു്
- കള്ളുഷാപ്പു്
- മദ്യപാനം
- മാവു്
- മനോഹരങ്ങളായ കണ്ണുള്ളവൾ
- സുന്ദരി
- മദ്യം
- വിശേഷണം:
- എന്റെ
- എനിക്കുള്ള
- വിശേഷണം:
- മദം വർദ്ധിച്ച
- മദയാന
- മാടപ്രാവു്
- മദ്യം
- വിശേഷണം:
- മദം വർദ്ധിച്ച
- കുയിൽ
- നീർകാക്ക
- പെരുങ്കയൽ മീൻ, പെരുത്തലമീൻ
- ജലത്തിൽ മുങ്ങിക്കിടക്കുന്നതു് എന്നർത്ഥം.
- ഒരുവക സർപ്പം
- ഒരുവക കാട്ടുജന്തു
- പെരുത്തലമീൻ
- പെരുങ്കയൽ മീൻ
- ജലത്തിൽ മുങ്ങിക്കിടക്കുന്നതു് എന്നർത്ഥം.
- പെരുങ്കയൽ മീനിന്റെ സ്ത്രീ
- ഒരുവക വാദ്യം
- മർദ്ദളം എന്നു പാരദേശിക പുസ്തകത്തിൽ പാഠം കാണുന്നു. മർദ്ദ(ന)ത്തെ സ്വീകരിക്കുന്നതു് എന്നർത്ഥം.
- മദ്യം വാറ്റി എടുക്കുന്നവൻ
- കള്ളുവില്ക്കുന്നവൻ
- മദ്യം ചെത്തിയുണ്ടാക്കുകയും കാച്ചുകയും വില്ക്കുകയും ചെയ്യുന്നവന്റെ പേരാണത്രേ ഇതു്.
- ചാരായക്കുടം
- സദാ മദ്യം സേവിക്കുന്നവനെപ്പറയുന്ന പരിഹാസവാക്കു്
- വിശേഷണം:
- മദ്യത്തെ കുടിക്കുന്ന
- പല വസ്തുക്കളുടെ കലർപ്പു്
- മദ്യം കുടിക്കുന്നതിനുള്ള പാത്രം
- കള്ളുകുടി
- കള്ളുകുടിക്കുന്നവൻ
- കള്ളുകുടിക്കുന്നു
- താതിരി
- ഒരു ചെടി
- മദ്യവാസിനി
- ചാരായപ്പാത്രം
- ചാരായപ്പാത്രം
- തെങ്ങു്, കരിമ്പന, ചൂണ്ടപ്പന ഇവയുടെ കുലയിൽനിന്നു് എടുക്കുന്ന ഒരു വെള്ളം
- മുന്തിരിങ്ങ മുതലായ വസ്തുക്കളിൽ നിന്നു വാറ്റിയെടുക്കുന്ന വെള്ളം, ചാരായം
- മദിര. മദിപ്പിക്കുന്നതു് എന്നർത്ഥം. (മദ്യസാരം Alcohol).
- ചുത്തപ്പുളി
- മദ്യത്തിന്റെ നുര
- ഒരുമാതിരി ചെടി
- താതിരി
- ചാരായം വാറ്റുക
- ചാരായം വാറ്റുന്നവൻ
- ഇലഞ്ഞി
- വിശേഷണം:
- സന്തോഷത്തെക്കൊടുക്കുന്ന
- മദ്രാസു ഗവർണ്ണർ
- സന്തോഷം
- ഒരു രാജ്യം
- മാദ്രി
- മദ്രാസു്
- Madras എന്ന സംസ്ഥനം.
- മദ്രരാജ്യത്തെ രാജാവു്
- വിശേഷണം:
- ഇടത്തരമായ
- നടുവിലുള്ള
- നടുവിലേ കക്ഷ്യം
- ഇടക്കെട്ടു്
- നടുവിലത്തേ കാലം
- സമവൃത്തങ്ങളിൽ ഒന്നു്
- അക്ഷരം 14.
- വിശേഷണം:
- നടുവിലുള്ള.
- നടുപ്രദേശം
- ഇൻഡ്യയിലെ ഒരു ഭാഗം
- ആര്യാവർത്തം. ഹിമവാന്റെയും വിന്ധ്യപർവ്വതത്തിന്റെയും മദ്ധ്യേയുള്ള സ്ഥലം. ശർദ്ധ്യദേശം – ഹിമവാങ്കൽനിന്നു തെക്കോട്ടു വിന്ധ്യപർവ്വതംവരയ്ക്കും കുരുക്ഷേത്രത്തിങ്കൽനിന്നു കിഴക്കോട്ടു പ്രയാഗ വരയ്ക്കുമുള്ള പ്രദേശത്തെ മദ്ധ്യദേശം എന്നു പറയുന്നു.
- എന്നുള്ള വചനം മേൽപറഞ്ഞതിന്റെ മൂലമാകുന്നു. മേൽപറഞ്ഞവചനത്തിൽ വിനശനശബ്ദത്തിനു കുരുക്ഷേത്രം എന്നർത്ഥം.
യൽ പ്രാഗ്വിനശനാദപി
പ്രത്യഗേവ പ്രയാഗാച്ച
മധ്യദേശഃ പ്രകീർത്തിതഃ’
- കുറുന്തോട്ടിവേർ
- തഴുതാമവേർ
- ആവണക്കിൻവേർ
- കാട്ടുഴുന്നിൻവേർ
- കാട്ടുപയറ്റിൻവേർ ഇവ അഞ്ചും
- നടുവു്
- നടുവു്
- അര, ശരീരമദ്ധ്യപ്രദേശം, അരക്കുടുക്കു്
- ശോഭയെ ധരിക്കുന്നതു് എന്നർത്ഥം.
- ഇടത്തരം
- താളത്തിന്റെ മാത്രാനിയമങ്ങളിൽ ഒന്നു്
- ഒരു വലിയ തുക
- കുതിരയുടെ പാർശ്വഭാഗം
- വിശേഷണം:
- നടുവിലുള്ള
- ഇടത്തരമായ
- (സംസാരത്തേ ബോധിക്കുന്നവൻ)
- ഉദാ:നീ.
- സാമാന്യമനുഷ്യൻ
- നടുവിലുള്ളവൻ
- ഉദാസീനൻ
- യ ര ല വ ഇവ നാലും
- സപ്തസ്വരങ്ങളിൽ ഒന്നു്
- ഇൻഡ്യയിലെ പ്രധാന ഭാഗം, പുണ്യഭൂമി, മദ്ധ്യദേശം
- നടുവിലേ (മദ്ധ്യത്തെ) സ്ഥിതി
- (ഉത്തമം, മദ്ധ്യമം, അധമം ഇങ്ങിനെ മൂന്നുവിധം.)
- ശരീരമദ്ധ്യപ്രദേശം
- വായു നാഭിയിൽനിന്നു പുറപ്പെട്ടു് ഉരഃകണ്ഠ്യങ്ങളിൽ തട്ടിമുട്ടി മഹാനാദനായിട്ടു മദ്ധ്യമസ്വരത്തെ ഉണ്ടാക്കുന്നു.
- ഭൂമി
- തിരണ്ടവൾ
- ബാല്യയൗവനാവസ്ഥകളുടെ മദ്ധ്യത്തിലിരിക്കുന്നവൾ; അരക്കുടുക്കിൽ ശോഭയുള്ളവൾ, ഇങ്ങിനെ ശബ്ദാർത്ഥം.
- നടുവിരൽ
- മദ്ധ്യത്തിൽ ഭവിച്ചതു് എന്നർത്ഥം.
- ഒരു രാഗം
- അർദ്ധരാത്രി
- അർദ്ധരാത്രി
- പാതിരാത്രിയായ സമയം
- മദ്ധ്യവയസ്സു പ്രായമുള്ളവൻ
- പൊക്കിൾ
- വിശേഷണം:
- നടുവിലിരിക്കുന്ന
- ബന്ധുവും ശത്രുവുമല്ലാത്ത
- മദ്ധ്യസ്ഥന്റെ ഭാവം
- മൂന്നാമൻ
- ഉച്ച
- പത്തുനാഴിക പുലർന്ന സമയം മുതൽ പത്തുനാഴിക പകലുള്ള സമയംവരെയുള്ള പത്തുനാഴികയുടെ പേർ
- പകലിന്റെ മദ്ധ്യഭാഗം എന്നർത്ഥം. ദിനരാത്രി പ്രമാണത്തിന്റെ ഏറ്റക്കുറവിനെ അനുസരിച്ചു മേൽപറഞ്ഞ 1൦ – എന്നുള്ള സംഖ്യക്കും ഏറ്റക്കുറവുവരും.
- ഉച്ചയുടെ ഒരു സ്ഥലം
- നടുവെ
- വഴിയുടെ നടുവിൽ
- സമുദ്രത്തിന്റെ നടുവിൽ
- വിശേഷണം:
- മധുരമുള്ള
- മദ്യം
- തേന്‍
- പൂന്തേന്‍
- വെള്ളം
- പാൽ
- ശര്‍ക്കര
- ചൈത്രമാസം
- അറിയപ്പെടുന്നത് എന്നർത്ഥം.
- വസന്തം എന്ന ഋതു
- ഒരസുരന്‍
- മധു എന്ന അസുരനെ വിഷ്ണുവാണ് വധിച്ചത്. അതിനാൽ മധുസൂദനന്‍, മധുമഥനന്‍ എന്നും മറ്റും പേരുണ്ടായി. ഈ അസുരനെയോ ഈ പേരുള്ള വേറെ ഒരു അസുരനെയോ ശത്രുഘ്നനും വധിച്ചിട്ടുണ്ട്
- വിശേഷണം:
- മധുരമുള്ള
- എരട്ടിമധുരം
- മുന്‍പില്‍ നടന്നു വാഴ്ത്തുന്നവന്‍
- ഇരട്ടിമധുരം
- ഒരു പക്ഷി
- തകരം
- വെളുത്തീയം
- കുയില്‍
- മാവു്
- തേനീച്ച
- വണ്ടു്
- കയ്യോന്നി
- തിരുനാമപ്പാല
- ജീവകം
- പെണ്‍വണ്ട്
- ആദിത്യരുടെ അമ്മ
- വസുക്കളുടെ പുത്രി
- സര്‍വജന്തുക്കളുടെയും ജീവന്‍
- ചിറ്റമൃതു്
- മധുവിന്റെ വാസസ്ഥലം
- മധുവിനെ കൊന്നശേഷം ശത്രുഘ്നന്‍ അവിടെ മഥുരാപുരി സ്ഥാപിച്ചു.
- തേന്‍കൂട്
- മദ്യപാനം
- തേന്‍കൂടു്
- മദ്യപാനം ചെയ്യേണ്ട അവസരം, മദ്യപാനക്രമം
- കുയില്‍
- കുയില്‍
- മെഴുക്
- മധുര നാരകം
- വിഷ്ണു
- (‘മധു’ നോക്കുക).
- കരിമ്പു്
- നെയ്യ്
- പഞ്ചസാര തേന്‍ ഇവ 3
- കുയില്‍
- ഇരിപ്പവൃക്ഷം
- (‘മധു’ വൃക്ഷം).
- വിഷ്ണു
- (‘മധു’ നോക്കുക).
- വിഷ്ണു
- കല്‍ക്കണ്ട്
- വിഷ്ണു
- വിഷ്ണു
- (‘മധു’ നോക്കുക).
- തേനീച്ച
- വണ്ടു്
- അതിഥികളെ സൽക്കരിയ്ക്കുവാന്‍ ഉപയോഗിക്കുന്ന ഒരു മധുര പദാർത്ഥം
- ‘തൈരും നെയ്യും സലിലവും ക്ഷൗദ്രവും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന പാനീയം ധരിക്ക മധുപർക്കമാം’.
- ചിറ്റമൃത്
- മധുരമാതുളനാരകം
- കുമിഴു്
- അമരി
- പന്നിക്കിഴങ്ങ്
- കിണികിണിപ്പാല
- വള്ളി എരട്ടിമധുരം
- അമരി
- ചിറ്റമൃതു്
- കുമിഴു്
- വണ്ട്
- തേനീനെ പാനം ചെയ്യുന്നതു എന്നർത്ഥം.
- തേൻകുടിയ്ക്ക
- മദ്യപാനം
- തേനീച്ചക്കൂട്ടം
- വണ്ടിന്‍കൂട്ടം
- മാവ്
- തേനീച്ച
- തേനുണ്ടാക്കുന്ന ഈച്ച.
- ഒരു വൃത്തത്തിന്റെ പേർ
- സമവൃത്തത്തിൽ പെട്ടതു്. ‘മധുമതീ, നഭഗം’ അക്ഷരം 7.
- കാശ്മീരദേശത്തിലുള്ള ഒരു നദി
- വിഷ്ണു
- പിച്ചകം
- ഒരു തൈ
- വസന്തം
- ഇരട്ടിമധുരം
- ഒരുമാതിരി കിഴങ്ങു്, വാകച്ചേമ്പു്
- ഒരു രോഗം
- മധുമേഹത്തിംകൽ മൂത്രം തേൻപോലെ ഇരിക്കും. ചികിത്സിക്കാതെയിരുന്നാൽ എല്ലാ പ്രമേഹവും കാലക്രമേണ മധുമേഹമായിത്തീരും.
- നല്ലവാക്കോടുകൂടിയവൾ
- മനോഹരയായ സ്ത്രീ
- കരിമ്പു്
- എരട്ടിമധുരം
- ഇരട്ടിമധുരം
- മധുവിനോടു തുല്യമധുരമായ കോൽ എന്നർത്ഥം.
- വിശേഷണം:
- സ്വാദുള്ള, മധുരമുള്ള
- മനോഹരമായ
- ഒരുമാതിരി ചതകുപ്പ
- ഒരു ദേശം
- കണ്ടിവെണ്ണ
- തകരം
- തിരുനാമപ്പാല
- അക്കാനി
- ശർക്കരയും തേങ്ങാപ്പാലും കൂട്ടിയുണ്ടാക്കുന്ന ചില ഭക്ഷണസാധനം
- പ്രഥമൻ
- പായസം
- മധുരമുള്ള ഒരുമാതിരിക്കിഴങ്ങ്
- ഇനിപ്പു്
- ഗണപതിനാരകം
- പഴുത്ത കായ രക്തദോഷം, ചുമ, ക്ഷയം മുതലായവയ്ക്കു നന്നു്. ഇതിന്റെ കായ് മാതുളനാരങ്ങയേക്കാൾ വലുതാണ്. മധുരം കൂടും. സംസ്കൃതം: മധുരബീജപൂരം. ഇംഗ്ലീഷ്: A Kind of citron.
- ഒരുമാതിരി നാരകം
- പഴുത്ത കായ് തണ്ണീർദാഹം, അരുചി, കൂട്ടുവിഷം മുതലായവയ്ക്കു നന്നു്. മലത്തെ പിടിപ്പിക്കും. സംസ്കൃതം: മധുജംബീരം. ഇംഗ്ലീഷ്: Sweet lime tree സ്വീറ്റ് ലൈം ട്രീ.
- മധുരമുള്ള നാരങ്ങാ
- ഇനിപ്പു്
- സാഹിത്യസാഹ്യപ്രകാരം രീതികളിൽ ഒന്നു്
- മനോഹരം
- വെളുത്തീയം
- കാരീയം
- നീരിരിപ്പ
- തണ്ടൻചീര
- മധുരനാരകം
- തുടരി
- ശർക്കര
- കരിമ്പു് (ചെമന്നതു്)
- വലിയ ലന്ത
- ചെറിയ അമര
- പെരുംപയറു്
- പിലാവു്
- ജീവകം
- ചെമ്മുരിങ്ങ
- ഞെട്ടികുഴിയൻ മാവു്
- മുന്തിരിങ്ങാപ്പഴം
- കുമിഴു്
- കിണികിണിപ്പാല
- പെരുങ്കുരുമ്പ
- കരിംപന
- ഇരിപ്പ
- കരിമ്പു്
- ഒരു നാടകം
- ഗ്രന്ഥകർത്താവു് ശയനി ചന്ദ്രശേഖരനാണു്. ഉഷയുടേയും അനിരുദ്ധന്റേയും അനുരാഗമത്രേ വിഷയം.
- അമ്പഴം
- നാരകം
- കുയിൽപ്പേട
- പഞ്ചവർണ്ണക്കിളി
- കാട്ടുചതകുപ്പ
- മധുരമുണ്ടാകുന്നു
- ഇഷ്ടമാകുന്നു
- വിഷ്ണു
- മധു എന്നു പേരായ അസുരനെ നിഗ്രഹിച്ചവൻ എന്നർത്ഥം.
- മധുരരസം
- മധുരിക്കുക
- തേനീച്ച
- വണ്ടു്
- തേനിനെ ആസ്വദിക്കുന്നതു് എന്നർത്ഥം.
- ഒരു വിജന പ്രദേശത്തിന്റെ പേർ
- സുഗ്രീവപാലിതമായ ഒരു വനം
- (രാമായണം സുന്ദരകാണ്ഡം നോക്കുക).
- ധ്രുവൻ തപസ്സു ചെയ്യാൻ പോയ വനം
- തേന്മൊഴി
- കൂടക്കൂടെ മദ്യപാനം ചെയ്ക
- മദ്യപാനം ചെയ്യാനുള്ള അവസരം
- മദ്യപാനക്രമം
- മധുവിന്റെ വാരം (സമയം) എന്നർത്ഥം.
- തേനീച്ച
- വണ്ടു്
- മുട്ടാതെ തേനുണ്ണുന്നതു് എന്നർത്ഥം.
- ചെമ്മുരിങ്ങ
- പുനർമ്മുരിങ്ങ
- പെരുംകുരുമ്പ
- ഇരിപ്പവൃക്ഷം
- മധുവിനെ വമിക്കുന്നതു് എന്നർത്ഥം.
- വിഷ്ണു
- ഒരു സംസ്കൃത കവിയാണു്
- മിഥിലാ രാജ്യക്കാരൻ. അച്ഛൻ പത്മനാഭൻ. അമ്മയ്ക്കു ശുഭമ എന്നു പേർ. ദുജതി (ഉചതി) എന്നു വംശനാമം. അന്യാപദേശശതകത്തിന്റെ കർത്താവു്.
- ഒരു പച്ചമരുന്നു്
- അടകൊതിയൻ
- അടപതിയൻ
- തേൻപോലെ മധുരമായ രസത്തെ സ്രവിക്കുന്നതു് എന്നർത്ഥം.
- കുയിൽ
- ഇരിപ്പവൃക്ഷം
- തേൻ ഇരിക്കുന്നേടം എന്നർത്ഥം. മധുകം എന്നുമാവാം.
- ഇരട്ടിമധുരം
- മെഴുകു്
- വിശേഷണം:
- മധുരമുള്ള
- മലയിരിപ്പ
- തേൻ ഒലിച്ചുകൊണ്ടിരിക്കുന്നതു് എന്നർത്ഥം.
- പെരുംകുരുമ്പ
- തേനുള്ളതെന്നർത്ഥം.
- തേൻ
- വൃത്തശാസ്ത്രപ്രകാരം ഛന്ദസ്സുകളിൽ ഒന്നു്
- ഒരു പ്രസിദ്ധനായ ആചാര്യൻ
- വൈഷ്ണവമതം കണ്ടുപിടിച്ച മഹാൻ. വേദാന്തശാസ്ത്രത്തിലേ ഭാഷ്യകർത്താവു്.
- ഇരിപ്പപ്പൂകൊണ്ടുണ്ടാക്കിയ മദ്യം
- തേൻ ചേർത്തുണ്ടാക്കിയ മദ്യം
- ചില ബ്രാഹ്മണ ഭവനത്തിന്റെ ഒരു പേർ
- ധൈര്യം
- ഉള്ളുറപ്പു്
- മഠം
- വലിയ വീടു്
- മനസ്സിന്റെ ഇളക്കം
- മനസ്സു്
- ബ്രാഹ്മണസ്ത്രീയുടെ കുട
- (അകക്കുരുന്നു് എന്നതു നോക്കുക)
- മനസ്സുകേടു്
- വെറുപ്പു്
- വലുതായ മനസ്സിളക്കം
- ചില മൺമാത്രം ഉണ്ടാക്കുന്നതിനു പറയുന്ന പേർ
- ഒരുവക മത്സ്യം
- വിചാരം
- ഓർമ്മ
- മനനം എന്നതു യുക്തിയോടുകൂടിയുള്ള പദാർത്ഥ ചിന്തനമാകുന്നു. ഭഗവൽ കാരണത്വേന ശ്രുതിയിൽ ശ്രുതമായിരിക്കുന്ന അപ്രത്യക്ഷമായ വസ്തു ഉണ്ടോ ഇല്ലയോ എന്നു് ഒരു ശങ്ക വരുമ്പോൾ ഘടാദിപദാർത്ഥം സകർത്തൃകമായി കാണുന്നതിനാൽ കാര്യഭൂതമായ ജഗത്തിനു കർത്താവായി ഒരുത്തൻ സംഭവിക്കണം എന്നുള്ള ഊഹം (മനനം) കൊണ്ടു അസംഭവശങ്ക നിവർത്തിക്കുന്നു. ഇതിനായിട്ടാണു് മനനം.
- കേരളം
- മനസ്സിന്റെ ഭാവഭേദം
- മനസ്സിന്റെ ചേർച്ച
- മനസ്സു്
- ഹിതം, അഭിപ്രായം
- ആമാശയം
- ഊഹം
- ഛർദ്ദിലക്ഷണം
- ക്ലാവുപറ്റിയ സാധനം (തൈരോ മോരുമുതലായതോ) ഭക്ഷിച്ചുണ്ടാകുന്ന മനംപിരട്ടലിൽ സഹിക്കാവുന്ന ചൂടോടു കൂടി ചുക്കുവെള്ളമോ കാഞ്ഞവെള്ളമോ കുടിച്ചാൽ ഉടൻ ശമിക്കും.
- മടിതോന്നുക
- ഓക്കാനം
- ഛർദ്ദിക്കുന്നതിനുള്ള ഭാവം
- ഭയപ്പെടുക
- കുശവൻ
- ഒരുജാതി കൈത്തൊഴിലുകാരൻ
- മൂസ്സതിന്റെ സ്ത്രീ (ഭാര്യ)
- മനയവർഗ്ഗത്തിൽപ്പെട്ട സ്ത്രീ
- മനയിലുള്ള ഭാര്യ
- ഗൃഹനായിക
- ഒരു ജാതിക്കാരൻ, ഊരാളി
- മലയാളി
- കുശവൻ
- നിർമ്മിക്കുന്നു
- കലവും മറ്റും ഉണ്ടാക്കുന്നു
- (കാരണക്രിയ:മനയിക്കുന്നു.)
- മഞ്ഞൾനിറമായ ഒരു ധാതു
- മനശ്ശില
- രക്തദോഷം, വിഷം, ചുമ, ചൊറി മുതലായവയ്ക്കു നന്നു്. ഇതു് അരിതാരത്തിന്റെ ഭേദമാണു്. ഇതു ശുദ്ധിചെയ്യാതെ ഉപയോഗിക്കരുതു്. തമിഴ്: മനോചിലൈ.ഇംഗ്ലീഷ്: Bisulphite of arsenic, Red arsenic.
- പര്യായപദങ്ങൾ:
- മനശ്ശില
- മനോഗുപ്താ
- മനോഹ്വാ
- നാഗജിഹ്വികാ
- നൈപാളി
- കനടി
- ഗോളം.
- മനസ്സിന്റെ ഇളക്കം
- മനയോല
- മനോല
- മനശ്ശബ്ദം കൊണ്ടു പറയപ്പെടുന്ന ശില എന്നർത്ഥം.
- മനസ്സിന്റെ ശുദ്ധി
- ശേഷസർപ്പത്തിന്റെ സഹോദരി
- ജരൽകാരുവിന്റെ ഭാര്യ, കശ്യപന്റെ പുത്രി. ജഗൽഗൗരി, നിത്യാ, പത്മാവതി, വിഷഹരാ എന്നും പേരുകളുണ്ടു്. വിഷം ഇറക്കുന്നതിനുള്ള ശക്തിയിരിക്കകൊണ്ടാണു് ‘വിഷഹരാ’ എന്നു പേർ സിദ്ധിച്ചതു്.
- വിശേഷണം:
- മനസ്സിൽ ഉണ്ടാകുന്ന
- കാമദേവൻ
- (ശൃംഗാരരൂപേണ) മനസ്സിൽ ജനിക്കുന്നവൻ എന്നർത്ഥം. (മനസിശയൻ എന്നുമുണ്ടു്.)
- മനസ്സോടുകൂടിയവൻ.
- (സാധാരണമായി പദാന്തത്തിൽ ചേർത്തുവരുന്നു.) ഉദാ:ശുദ്ധമനസ്കൻ = ശുദ്ധമനസ്സോടുകൂടിയവൻ.
- അറിഞ്ഞതിനെ മനസ്സിൽ ഉറപ്പിക്കുന്നു
- അറിഞ്ഞതിനെ മനസ്സിൽ ഉറപ്പിക്ക
- മനസ്സിന്നു സുഖാദികളിലുള്ള താൽപര്യം
- മനസ്സിന്റെ കാരം – വ്യാപാരവിശേഷം; വരാൻ പോകുന്ന ചിന്തയെപ്പറ്റിയുള്ള നിശ്ചയം. ഇങ്ങിനെ ശബ്ദാർത്ഥം.
- മനസ്സിന്റെ ചൂടു്
- ദുഃഖം
- ദേവിയുടെ വാഹനമായ സിംഹം
- വിശേഷണം:
- ബുദ്ധിമാൻ
- എട്ടടിമാൻ
- മനസ്സുറപ്പുള്ള
- ബുദ്ധിശക്തിയുള്ള
- കാര്യസാധ്യങ്ങൾക്കായിക്കൊണ്ടു കൗശലം മുതലായവയെ ചീത്തയായവിധം ചെയ്യാതെയിരിക്കുന്ന അവസ്ഥയോടുകൂടിയവൾ
- (പു:മനസ്വീ.)
- ദുർഗ്ഗാ
- ചന്ദ്രന്റെ അമ്മ
- കുരുട്ടുപാവൽ
- അകത്തുള്ള ഇന്ദ്രിയങ്ങളിൽ ഒന്നു്, ഏറ്റവും വേഗമുള്ള ഇന്ദ്രിയം, മാനസം. മനനം ചെയ്യപ്പെടുന്നതു് എന്നർത്ഥം
- ആഗ്രഹം
- അറിവു്
- ഇഷ്ടം
- അഭിപ്രായം
- ആപത്തിലും ആലോചിച്ചു പ്രവർത്തിപ്പാനുള്ള മനസ്സുറപ്പു്
- മനസ്സിൽനിന്നും ഉണ്ടായവൻ
- (വിചാരമാത്രത്താൽ മനസ്സുകൊണ്ടു ബ്രഹ്മാവു് സൃഷ്ടിച്ചവൻ എന്നർത്ഥം).
- ഇഷ്ടക്കേടു്
- അറിവു്
- മനസ്സിന്റെ മാറ്റം
- ദയയുണ്ടാകുന്നു
- മനസ്സിന്റെ കടുപ്പമില്ലായ്ക
- ദയ
- ആർദ്രത
- മനസ്സുമാത്രം സാക്ഷിയായിരിക്കുക
- “ ‘മനോസാക്ഷി’ ‘മനോസുഖം’ എന്നിവയെ സമ്മതിക്കാൻ മനസ്സാക്ഷി സമ്മതിക്കുന്നില്ല. മനസ്സുഖവും കുറയും. സംസ്കൃതപ്രകാരം ‘അസാക്ഷി’ എന്നും ‘അസുഖം’ എന്നും അർത്ഥം വിപരീതമായി വരുന്നതിനാൽ ഇതു രണ്ടും ഗ്രാഹ്യങ്ങളല്ല”. (മനഃസാക്ഷി = മനസ്സാക്ഷി. മനഃസുഖം = മനസ്സുഖം.)
- ഞെരുക്കം
- ഇല്ലാഞ്ഞിട്ടും മറ്റുമുള്ള ദുഃഖം
- ചെലവിനില്ലാഞ്ഞിട്ടും മറ്റും വിഷാദിക്കുന്നു
- ഞെരുങ്ങുന്നു
- ദുഃഖത്താലുണ്ടാകുന്ന ചൂടുകൊണ്ടു മനസ്സുരുകുക
- മനസ്സലിവു്
- പിടിയാന
- അല്പം
- കുറഞ്ഞോന്നു്
- ഒരുവക മത്സ്യം
- വേലക്കാരൻ
- അടിമക്കാരൻ
- വിശേഷണം:
- അറിയപ്പെട്ട
- മനയുക
- ഒരു വേലക്കാരൻ
- ഒരുത്തന്നു പകരമായുള്ള മറ്റൊരുത്തൻ
- ബുദ്ധി
- അറിയുന്നതു്. മനസ്സിനെ ഈഷ (ലാംഗലദണ്ഡം - ഉഴുന്ന കരിയുടെ കോൽ) പോലെ സംബന്ധിച്ചിരിക്കുന്നതു എന്നർത്ഥം.
- വിശേഷണം:
- ബുദ്ധിയുള്ള
- വിദ്വാൻ
- ബുദ്ധിയുള്ളവൻ എന്നർത്ഥം. (നകാരാന്തമാണു്.)
- സ്വായംഭുവൻ മനു തുടങ്ങിയുള്ള മനുക്കൾ പതിന്നാലുപേർക്കും കൂടെ പ്രത്യേകം പറയുന്ന ഒരു പേർ
- (ചതുർദ്ദശ മനുക്കൾ നോക്കുക. ബ്രഹ്മാ, ധർമ്മൻ, രുദ്രൻ എന്നവയ്ക്കു പകരം മേരുസാവർണ്ണി, ഋഭു, വിഷ്വകേസനൻ ഇങ്ങിനെയും കാണുന്നു).
- മന്വന്തരങ്ങൾ ഭാഗവതം അഷ്ടമസ്കന്ധത്തിൽ വിവരിക്കുന്നുണ്ടു്. ഇപ്പോഴത്തെ മനു സൂര്യന്റെ പുത്രനും സൂര്യകുലസ്ഥാപകനുമായ വൈവസ്വതൻ (സത്യവ്രതൻ) ആകുന്നു. ജലപ്രളയവും മത്സ്യാവതാരവും ഈ മനുവിന്റെ കാലത്തു ഭവിച്ചു – മന്വന്തരങ്ങൾ എന്ന പദം കൂടി നോക്കുക.
- മനുപത്നി
- മന്ത്രം
നാവിർഭവിച്ചാൻ മനുപ്രവരോത്തമൻ,
- തട്ടുക
- തലോടുക
- താലോലിക്ക
- മനുഷ്യൻ
- മനുവിങ്കൽ നിന്നു ജനിച്ചവൻ എന്നർത്ഥം.
- രാജാവു്
- രാജാവു്
- രാജാവു്
- മനുവിനാൽ നിശ്ചയിക്കപ്പെട്ട നീതിശാസ്ത്രം
- മനുവിന്റെ ജീവനകാലം
- 18 (ജ്യൗതിഷം)
- വൈശ്രവണൻ
- മനുഷ്യരുടെ ധർമ്മം (ആചാരം) പോലെയുള്ള ധർമ്മത്തോടുകൂടിയവൻ എന്നർത്ഥം
- മാനുഷൻ
- പുരുഷൻ
- (മനു = അറിയുക, അറിവുള്ളവൻ എന്നർത്ഥം. മാനുഷ്യശബ്ദത്തിന്നു സ്ത്രീത്വം വിവക്ഷിക്കുമ്പോൾ ‘മനുഷീ’ എന്നു രൂപം. ‘മാനുഷീ’ എന്നതു മാനുഷശബ്ദത്തിൽ നിന്നു സ്ത്രീപ്രത്യയം വെച്ചുണ്ടായതാണു.
- പര്യായപദങ്ങൾ:
- മാനുഷൻ
- മർത്ത്യൻ
- മനുജൻ
- മാനവൻ
- നരൻ.
- മരണം
- ഒടുവിലത്തേ വിധി
- നരകം
- ആകാശമോക്ഷം
- ക്രിയ: മതപ്രകാരം.
- ജനരഞ്ജന
- മാനുഷഭാവം
- വഴിപോക്കരെ സൽക്കരിയ്ക്ക
- (പഞ്ചമഹായജ്ഞങ്ങൾ നോക്കുക).
- മനുഷ്യന്റെ ആകൃതി
- മനുഷ്യനായിതീരുക
- രാജാവു്
- മനുസ്മൃതി
- സ്മൃതി
- ഇതു മനു എന്ന മഹാരാജാവുണ്ടാക്കിയ ഒരു പുസ്തകമാണു്. ഇതിൽ രാജാവും പ്രജകളും അന്യോന്യം ചെയ്യേണ്ട ധർമ്മങ്ങൾ, രാജ്യഭരണമുറ, വ്യവഹാരന്യായങ്ങൾ നടത്തൽ, പ്രജകൾക്കു് ആചാരങ്ങൾ ഇവയെ വിവരിക്കുന്നു, സ്മൃതികളിൽ വെച്ചു് ഇതു ഒന്നാമത്തേതാണു്. സ്വായംഭുവമനു ഉണ്ടാക്കിയതെന്നു വിചാരിച്ചു വരുന്നുണ്ടു്. ഹിന്ദുന്യായശാസ്ത്രങ്ങളുടെ മൂലഗ്രന്ഥം ഇതാണത്രേ.
- മനസ്സിന്റെ നന്മ
- (മനോഗുണങ്ങൾ എട്ടുവിധം – പരത്വം, അപരത്വം, സംഖ്യ, പരിമാണം, പൃഥക്ത്വം, സംയോഗം, വിഭാഗം, വേഗം).
- വിശേഷണം:
- രഹസ്യമായി വിചാരിയ്ക്കപ്പെട്ട
- മനയോല
- മനോല
- മനസ്സുകൊണ്ടു രക്ഷിക്കപ്പെടുന്നതു് എന്നർത്ഥം.
- വിശേഷണം:
- മനസ്സിൽനിന്നുണ്ടായ
- കാമദേവൻ
- (മനസിജൻ എന്നതു നോക്കുക).
- വിശേഷണം:
- പിതൃസംബന്ധമായുള്ള
- മനോവേഗമുള്ള
- മനോവേഗം
- വിശേഷണം:
- പിതൃസംബന്ധമായുള്ള
- പിതാവിനോടു തുല്യനായ
- അച്ഛനോടു തുല്യനായിട്ടുള്ളവൻ
- ഒരു തൈ
- അഗ്നിജിഹ്വ
- വിശേഷണം:
- സൌന്ദര്യമുള്ള
- മനസ്സിൽ എല്ലാവരെക്കുറിച്ചും ദയയുള്ള
- മനയോല
- രാജപുത്രി
- സുന്ദരി
- വെളുത്ത ജീരകം
- മദ്യം
- പിച്ചകം
- ആഴക്
- കുരുക്കുത്തിമുല്ല
- മനോഹരം
- മനസ്സുകൊണ്ടു അറിയപ്പെടുന്നതു് എന്നർത്ഥം.
- മനസ്സിലെ ദുഃഖം
- ആലോചനാശക്തി
- കാര്യങ്ങളുടെ കിടപ്പു് കണ്ടുപിടിക്കാനുള്ള വിശേഷശക്തി
- മനസ്സുറപ്പു്
- മനസ്സിനെ തടുക്കുക
- മനസ്സിന്റെ ബലം
- ധൈര്യം
- മനസ്സിലെ ഭയം
- കാമദേവൻ
- മനസ്സിന്റെ ഭാവം
- പ്രത്യേകം പഞ്ചഭൂതങ്ങളുടെ സത്വഗുണംകൊണ്ടുണ്ടായിട്ടുള്ള ശ്രോത്രാദി ജ്ഞാനേന്ദ്രിയങ്ങളോടു കൂടിയതും പഞ്ചഭൂതങ്ങളുടെ സഖഗുണം കൊണ്ടുണ്ടായതും സന്ദേഹാത്മകവുമായ മനസ്സ്
- പഞ്ചകോശങ്ങളിൽ ഒന്നു്
- മനസ്സു തമ്മിലുള്ള ചേർച്ച
- വിക്രമാദിത്യസദസ്സിൽ ഹിന്ദുക്കളോടു വാദത്തിൽ തോറ്റ ഒരുവൻ
- ഇച്ഛ
- മനസ്സാകുന്ന രഥത്തോടു ചേർന്നതു്, മനസ്സിന്നു രഥംപോലെയുള്ളതു്. ഇങ്ങിനെ ശബ്ദാർത്ഥം.
- വിശേഷണം:
- ഭംഗിയുള്ള
- മനോഹരം
- മനസ്സിനെ രമിപ്പിക്കുന്നതു് എന്നർത്ഥം.
- ഒരു ദേവി
- ഒരു വ്യാകരണഗ്രന്ഥം
- ഒരു വൃത്തം
- ഗോരോചന
- വിചാരം
- ഇച്ഛ
- മനയോല
- മനസ്സിലുള്ള ചതിവ്
- മനസ്സിന്റെ അവസ്ഥ
- വിശേഷണം:
- ഏറ്റവും വേഗമുള്ള
- മനസ്സിന്റെ വേഗം
- മനസ്സിന്റെ പ്രവൃത്തി
- വിശേഷണം:
- ഇച്ഛാഭംഗമുള്ള
- അഭിലാഷത്തിന്നു അന്യങ്കൽ നിന്നും ഭംഗം പ്രാപിച്ച
- വിശേഷണം:
- സൗന്ദര്യമുള്ള
- ഇഷ്ടമുള്ള, മനസ്സിനെ ഹരിക്കുന്ന, ഇച്ഛ തോന്നിക്കുന്ന
- സ്വർണ്ണം
- കുരുക്കുത്തിമുല്ല
- സൗന്ദര്യം
- സുന്ദരൻ
- ഇതിന്റെ സ്ത്രീലിംഗം ‘മനോഹര’ എന്നാണു്. മനോഹരി എന്നു വരുന്നതല്ല.
- പിച്ചകം
- സ്പഷ്ടമായി പറയുന്നതിന്റെ പേർ
- മനയോല
- മനശ്ശബ്ദംകൊണ്ടു ഹ്വാനം ചെയ്യപ്പെടുന്നതു് – പറയപ്പെടുന്നതു് എന്നർത്ഥം.
- മനസ്സിന്റെ ഇളക്കം
- വിശേഷണം:
- മനസ്സുകൊണ്ടുണ്ടാക്കപ്പെട്ട
- നിശ്ചയിക്കപ്പെട്ട
- മനസ്സിന്റെ ഉറപ്പു്
- ഹൃദിസ്ഥമാക്കിപ്പഠിക്കയെന്നുള്ളതു്
- കാണാതെ ചൊല്ലത്തക്കവണ്ണം പഠിച്ച ഭാഗം
- ചില ബ്രാഹ്മണരുടെ വിവാഹത്തിനു് ചിലർ പറയുന്ന ഒരു പേർ
- മനസ്സിലുണ്ടാകുന്ന ദുഃഖം
- മനസ്സിൽ വിചാരിച്ചുംകൊണ്ടു്
- പെരുക്കാൽ
- തൈർ കലക്കുന്ന മത്തു്
- ഇടുതടി
- വിശേഷണം:
- പെരുക്കാലൻ
- മടിയൻ
- മന്ദം
- ഓർമ്മകേടു്
- മറവി
- ഒരുവക മത്സ്യം
- ചെമന്നപൂവുള്ള വലിയ എരിക്കു്
- ചൊറി, കുഷ്ഠം മുതലായവയ്ക്കു നന്നു്. സംസ്കൃതം: രാജാർക്കം.
- മന്ദാരം
- മറ്റൊരു പുഷ്പം
- കരിങ്കുരങ്ങു്
- കുതിരക്കൂട്ടം
- പുല്പായ്
- കടകോൽ
- കുറ്റം
- അപരാധം
- കഷ്ടമെന്നു വിചാരിക്കപ്പെടുന്നതു് എന്നർത്ഥം.
- ഒരുമാതിരി നീരുള്ള കാൽ
- പെരുക്കാൽ
- ആലോചനക്കാരൻ
- മന്ത്രവാദി
- മന്ത്രി
- കെട്ടുകല്യാണത്തിനു് ഉപയോഗിക്കുന്ന മഞ്ഞമുണ്ടു്
- വിശേഷണം:
- മന്ത്രത്തിൽ നിന്നു ജനിച്ച
- മന്ത്രംചൊല്ലുക
- ഗൂഢപുരുഷൻ
- മന്ത്രി
- പുരോഹിതൻ
- മന്ത്രവും തന്ത്രവും
- വേദങ്ങളിലുള്ള ഓരോ ഭാഗം, മന്ത്ര ബ്രാഹ്മണാദി വേദവിശേഷം
- സ്വകാര്യം, കാര്യാലോചന
- ആരും കേൾക്കാതെ പറയുന്നതു് എന്നർത്ഥം.
- വശീകരണം
- ശിവൻ
- മന്ത്രംകൊണ്ടു് പിശാചിനേയും മറ്റും മാറ്റിക്കളയുന്ന ഒരു കർമ്മം
- മന്ത്രവാദം മുതലായ ആഭിചാരങ്ങൾ അഥർവണ വേദത്തിന്റെ ഉപവേദങ്ങളാണു്. കേരളബ്രാഹ്മണരിൽ 12 ഇല്ലക്കാർക്കു പരശുരാമൻ ആദ്യമേതന്നെ കേരളീയരുടെ രക്ഷക്കായി മന്ത്രം ഉപദേശിച്ചിരുന്നു. 6 പേർക്കു് ദുർമ്മന്ത്രവും, 6 പേർക്കു് സന്മന്ത്രവുമാണു് കൊടുത്തതു്. പുരാതന മന്ത്രവാദ ഗ്രന്ഥങ്ങൾ: മന്ത്രസമുച്ചയം, തന്ത്രസമുച്ചയം, യന്ത്രചൂഡാമണി, പ്രയോഗസാരം, മന്ത്രസാരം, പ്രപഞ്ചസാരം, മന്ത്രകല്പസമുച്ചയം, മന്ത്രകല്പചിന്താമണി, യന്ത്രചിന്താമണി മുതലായവ.
- മന്ത്രവാദം ചെയ്യുന്നവൻ
- വേദാർത്ഥത്തെ ഗ്രഹിപ്പിക്കുന്നവൻ
- വേദാർത്ഥബോധകങ്ങളായ കല്പസൂത്രങ്ങൾ പ്രാതിശാഖ്യം മുതലായതോടു കൂടെ വേദത്തെ അദ്ധ്യയനം ചെയ്യുന്നവൻ
- മന്ത്രങ്ങളുടെ ശക്തി
- ആലോചന, ശക്തിത്രയങ്ങളിൽ ഒന്നു്
- സന്ധിവിഗ്രഹാദികളായ ഗുണങ്ങളേയും സാമാദ്യുപായങ്ങളേയും അതാതവസരങ്ങളിൽ വേണ്ടവിധം ആലോചിച്ചു പ്രവർത്തിക്കുന്നതത്രേ മന്ത്രശക്തി.
- മന്ത്രങ്ങളെ അറിയുന്നതിനുള്ള ശാസ്ത്രം
- ജപയജ്ഞം
- മന്ത്രയജ്ഞം
- മന്ത്രത്തിനുള്ള അഞ്ചംഗങ്ങൾ
- ‘സാരമാം മന്ത്രത്തിനുമംഗങ്ങളഞ്ചാകുന്നു കാര്യമാരംഭിപ്പാനുള്ളുപായം പ്രഥമാംഗം * വിത്തവുംപുരുഷാകാരങ്ങളും സ്വരൂപിപ്പാൻ ഉത്തമംവിചാരമെന്നുള്ളതുരണ്ടാമംഗം * ദേശകാലങ്ങൾവിചാരിപ്പതുമൂന്നാമംഗം നാശത്തിൽപ്രതിക്രിയാചിന്തനംനാലാമംഗം * കാര്യസാധ്യത്തെക്കുറിച്ചുദ്യോഗമഞ്ചാമംഗം’.
- രഹസ്യക്കൂട്ടുകെട്ടു്
- ആലോചനക്കാരൻ
- രാജ്യകാര്യസംബന്ധമായി രാജാവിനു ഗുണദോഷം കൊടുക്കുന്ന ആൾ, ദിവാൻ, പ്രധാനമന്ത്രി
- സ്വകാര്യം പറയുന്നവൻ എന്നർത്ഥം.
- പെരുമാറുന്ന ഒരു ചൂതിന്റെ പേർ
- മന്ത്രിമാർ എട്ടുവിധം – ജയന്തൻ, സൃഷ്ടി, വിജയൻ, സിദ്ധാർത്ഥൻ, അർത്ഥസാധകൻ, അശോകൻ, മന്ത്രപാലൻ, സുമന്ത്രൻ.
- മന്ത്രം ചൊല്ലുന്നു
- ആലോചനചെയ്യുന്നു, പതുക്കെ പറയുന്നു, മന്ത്രണം
- രാജാവിനോടു നിഷ്കളങ്കമായ സ്നേഹം
- രാജാവിനു തുല്യമായ ജ്ഞാനം
- മനോനിശ്ചയം
- ധനാശയില്ലായ്മ ഇവ നാലും
- പ്രധാനമന്ത്രി
- കടകോൽ
- മഥനം ചെയ്യാനുള്ള ദണ്ഡം എന്നർത്ഥം.
- ആദിത്യൻ
- കലക്കുക
- കടകോൽ
- തൈർക്കലം
- കടകോൽ
- മഥനം ചെയ്യുന്നതു് എന്നർത്ഥം.
- കൊല, നാശം
- സൂര്യരശ്മി
- ഒരുവക മാൻ
- വിശേഷണം:
- മന്ദയായ, മന്ദമായി ചലിക്കുന്ന
- ഉദാ:മന്ഥരവിലോചനാ.
- തടിച്ച
- വളഞ്ഞ
- മൂഢതയുള്ള
- പതുക്കെ നടക്കുന്ന
- അല്പമായുള്ള
- പതിഞ്ഞു (പതുക്കെ) നടക്കുന്നവൻ
- കാലെടുത്തു വെക്കുന്നതു് ഒരു ക്ലേശമായി വിചാരിക്കുന്നവൻ എന്നർത്ഥം.
- ഒറ്റുകാരൻ
- ഒരു വിരൂപയായ സ്ത്രീ
- ത്രിവക്രയായ ഇവളാണു് ശ്രീരാമനെ വനത്തിൽ അയച്ചിട്ടു് ഭരതനെ അഭിഷേകം ചെയ്യിപ്പാൻ കൈകേയിയെ പ്രോത്സാഹിപ്പിച്ചതു് – അദ്ധ്യാത്മരാമായണം നോക്കുക.
- മന്ദരപർവതം
- ശേഖരിപ്പുസ്ഥലം
- തലമുടി
- കോപം
- പുതുവെണ്ണ
- കടകോൽ
- വൈശാഖമാസം
- കോട്ട
- തടവു്, വിഘ്നം
- കടകോൽ
- മഥനംചെയ്ക ശീലമായിട്ടുള്ളതു് എന്നർത്ഥം.
- വിശേഷണം:
- സാവധാനമുള്ള
- മന്ദിച്ച
- ഭോഷത്വമുള്ള
- കൊഴുത്ത
- ഹീനമായ
- ഭാഗ്യമില്ലാത്ത
- ദീനമുള്ള
- മടിയുള്ള
- മദ്യപാനം ചെയ്ത
- ക്ഷീണിച്ച
- കുളിരുള്ള
- മറവിയുള്ള
- ദണ്ഡകവനത്തിൽ വസിച്ച ഒരു മുനി
- ആയിരംവർഷം നിരാഹാരനായി ജലത്തിൽനിന്നു തപസ്സാരംഭിച്ചു. അനന്തരം ഭയപ്പെട്ടു ദേവകൾ വശീകരണാർത്ഥം അഞ്ചു അപ്സരസ്ത്രീകളെ നിയോഗിച്ചു. കുറേക്കാലം ഇവർ അയാളുടെ പത്നിമാരായി ഒരു തടാകത്തിൽ ഒരു ഗൃഹത്തിൽ നിവസിച്ചു. ആ തടാകത്തിനെ ഇന്നും ‘പഞ്ചാപ്സരസ്സ്’ എന്നു വിളിച്ചുവരുന്നു.
- വിശേഷണം:
- പതുക്കെ നടക്കുന്ന
- പതിഞ്ഞനടപ്പു്
- മന്ദബുദ്ധി
- വിശേഷണം:
- സാവധാനത്തിൽ പോകുന്ന
- പതിഞ്ഞ നടപ്പു്
- അന്നപ്പേട
- സുന്ദരി
- വിശേഷണം:
- പതുക്കെ നടക്കുന്ന
- (പു:മന്ദഗാമീ. സ്ത്രീ:മന്ദഗാമിനീ.)
- പതുക്കെ നടക്കുന്ന ഭടൻ
- സുന്ദരി
- പതുക്കെ നടക്കുന്നവൾ എന്നർത്ഥം.
- സാവധാനത
- മൂഢത
- അജ്ഞാനം
- മടിയൻ
- ഉറങ്ങുന്നവൻ എന്നർത്ഥം.
- മൂഢൻ
- അല്പബുദ്ധി
- ശനി
- സാമർത്ഥ്യമില്ലാത്തവൻ
- ഭാഗ്യമില്ലാത്തവൻ
- യമൻ
- ഒരുവക ആന
- സ്തുതി
- പുത്രനില്ലാത്ത ഒരു സന്യാസി
- വളരെക്കാലം തപസ്സനുഷ്ഠിച്ചതിൽ പിന്നീടു യമലോകത്തെ പ്രാപിച്ചു. നരകത്തിൽ നിന്നു തന്നെ രക്ഷിക്കുന്നതിനു പുത്രനില്ലായ്കയാൽ ‘ശാർങ്ഗികം’ എന്ന പക്ഷിയുടെ രൂപത്തെ അവലംബിച്ചു് അതിന്റെ സ്ത്രീയായ ജരിതയിൽ 4 സുതന്മാരുടെ ജനകനായി. (ജരിത എന്ന പദം നോക്കുക).
- വിശേഷണം:
- ഭാഗ്യം കുറഞ്ഞ
- പതുക്കെ
- സാവധാനത്തിൽ
- പാത്രം
- ലോകനാശം
- ഒരുതരം ആന
- വളരെ സാവധാനത്തിൽ
- ചെറിയ കാറ്റു്
- ദുർഗ്ഗ
- വിശേഷണം:
- വലിപ്പമുള്ള
- സാവധാനമുള്ള
- മന്ദരപർവതം
- പാലാഴിമഥനത്തിൽ ഇതായിരുന്നു മത്തു്.
- സ്വർഗ്ഗം
- മന്ദാരവൃക്ഷം
- മുത്തുമാല
- കണ്ണാടി
- മന്ദമായ (കുറഞ്ഞ) രാഗം (പ്രതിപത്തി)
- താൽപര്യക്കുറവു്
- മന്ദരമായ അഗം എന്നും അർത്ഥമാക്കാം. മന്ദരം = മന്ദരം. അഗം = പർവതം.
- ശനിയാഴ്ച
- പതിഞ്ഞ നടപ്പു്
- അഗ്നി
- ജീവൻ
- ഉറക്കം
- അഗ്നി
- പല്ലുകാട്ടാതെയുള്ള ചിരി
- പുഞ്ചിരി
- പുഞ്ചിരി
- ഒഴുക്കു്
- സ്തുതി
- ആകാശഗംഗ
- മന്ദമായി അകിക്കുന്ന (ഗമിക്കുന്ന) വൾ എന്നു വ്യുൽപത്തി. മന്ദം വളഞ്ഞൊലിക്കുന്നതു് എന്നുമാവാം.
- സമവൃത്തങ്ങളിൽ ഒന്നു്
- അക്ഷരം 17. ‘മന്ദാക്രാന്താ മഭനതതഗംനാലുമാറേഴുമായ് ഗം.’
- ലജ്ജ
- മന്ദങ്ങളായ വാഗാദീന്ദ്രിയ വ്യാപാരങ്ങളോടുകൂടിയതു് എന്നർത്ഥം.
- അല്പമായുള്ള അഗ്നി
- ചൂടുകുറഞ്ഞ തീ
- ഇരുട്ടു അടഞ്ഞ കാടു്
- മന്ദാരക്കാടു് × പടൽക്കാടു്.
- മന്ദാരവൃക്ഷത്തിന്റെ തടി
- (സ്വർഗ്ഗത്തിലേ) കല്പവൃക്ഷങ്ങളിൽ ഒന്നു്
- സന്തോഷിപ്പിക്കുന്നതു് എന്നു ശബ്ദാർത്ഥം. കോമളമാകയാൽ മൂർച്ചയുള്ള മുള്ളുകളില്ലാത്തതു് എന്നുമാവാം.
- മുരിക്കു്
- സൂക്ഷ്മങ്ങളായ മുള്ളുകൾ ഉള്ളതു് എന്നർത്ഥം.
- എരിക്കു്
- മന്ദാഗ്നികളെ ഔഷധത്വേന പ്രാപിക്കുന്നതു് എന്നർത്ഥം.
- സ്വർഗ്ഗം
- ആന
- അമാന്തിക്കുന്നു, ബുദ്ധിമാന്ദ്യം വരുന്നു
- സാവധാനമാകുന്നു
- ഭോഷനാകുന്നു
- മടിക്കുന്നു
- കുളിരുന്നു
- മങ്ങിക്കത്തുന്നു
- ദഹനക്കേടുവരുന്നു
- ക്ഷീണിക്കുന്നു
- പൂച്ച
- ശിവൻ
- ഭവനം
- നഗരം
- ദേവാലയം
- മദിക്കുന്നേടം, സ്തുതിക്കുന്നേടം, മോദിക്കുന്നേടം, ഗമിക്കുന്നേടം, ശോഭിക്കുന്നേടം, ഉറങ്ങുന്നേടം ഇങ്ങിനെ ശബ്ദാർത്ഥം.
- കടൽ
- കുതിരാലയം
- തലപ്പാവു്.അറബി:
- കുതിരപ്പുര
- കുതിരപ്പന്തി
- സന്തോഷിക്കുന്നേടം എന്നർത്ഥം.
- വേഗത്തിൽ
- ഒരുകൂട്ടം ഭയങ്കരരാക്ഷസന്മാർ
- ഇവർ സൂര്യനെ വിഴുങ്ങിക്കളയുന്നതിനു് യത്നിച്ചവരാണു്.
- (മണ്ഡോദരി എന്നതു നോക്കുക).
- വിശേഷണം:
- ഉത്സാഹക്കുറവുള്ള
- വിശേഷണം:
- കുറഞ്ഞ ചൂടുള്ള
- വിശേഷണം:
- കുറഞ്ഞ ചൂടു്
- മേഘപടഹാദിഗംഭീര (മുഴക്കമുള്ള) ശബ്ദം
- ഇതുകൊണ്ടു് കാലാദികൾ അറിയപ്പെടുന്നു. സന്തോഷത്തെ ചെയ്യുന്നതെന്നുമാവാം.
- കൊഴത്ത
- ഭൂമി
- മുപ്പതുറാത്തലുള്ള തൂക്കം
- വിധി പ്രസ്താവിക്കുന്ന സ്ഥലം, സംഘം
- വഞ്ചന
- ഉപായം
- പരിഹാരം
- ദുശ്ശീലം
- മോഷണം
- രാജാവു്
- പരിഹാസക്കാരൻ
- സമർത്ഥൻ
- ചതിയൻ
- മടയൻ (മന്ദൻ)
- ചാരായക്കട
- വിധി പ്രസ്താവിക്കുന്നതിനോ വിസ്തരിക്കുന്നതിനോ ഉള്ള സ്ഥലം
- രാജാവു്
- നായർ വർഗ്ഗത്തിൽ ഉൾപ്പെട്ട ഒരു ജാതിപ്പേരു്
- അപേക്ഷിക്കുക
- സംകടം ബോധിപ്പിക്കുക
- മൂത്താൻ എന്നു പറയുന്ന ഒരുവകക്കാർക്ക് അവരിൽ താഴ്ന്നവർ കൊടുത്തിട്ടുള്ള ബഹുമാനപ്പേർ
- (സ്ത്രീ:മന്നാട്ടമ്മ.)
- ബ്രാഹ്മണൻ
- ഭൂമി
- ആഭരണങ്ങൾ വായിപ്പവാങ്ങിക്ക
- കൊള്ളരുതെന്നു തള്ളിയ ഒരു വക ധാന്യം
- ഉറച്ചു നിൽക്കുക
- നിലനിൽക്കുക
- കാമദേവൻ
- മനസ്സിനെ ഇളക്കുന്നവൻ എന്നർത്ഥം. (കാമശാസ്ത്രപ്രകാരം മന്മഥാവസ്ഥ 12 വിധം).
- വിളാവു്, വ്ളാമരം
- ഭംഗിയുള്ള ഫലങ്ങളെ കാണുന്നവരുടെ മനസ്സിനെ മഥനം ചെയ്യുന്നതു എന്നർത്ഥം.
- കാമം, ആഗ്രഹം
- അറുപതിൽ ഇരുപത്തൊന്‍പതാം വർഷം
- ദാക്ഷായണി
- ഒരു വക മാവുവൃക്ഷം
- പിങ്കഴുത്തിലേ ഞരമ്പു്
- പുറകേ നോക്കിക്കണ്ടറിയാവുന്നതു എന്നർത്ഥം. ഇതു ഇടത്തും വലത്തും ഓരോന്നുണ്ടു്. മരണകാലത്തിൽ ശ്വാസം വലിച്ചു കിടക്കുമ്പോൾ ഇതു സ്പഷ്ടമായി കാണാറുണ്ടു്. പിൻ കഴുത്തിൽ എന്നാൽ കഴുത്തിന്റെ പാർശ്വങ്ങളിൽ എന്നറിഞ്ഞുകൊള്ളണം.
- ഒരു വാതവ്യാധി
- പകലുറക്കം, അസമസ്ഥലത്തേ ശയനം, കണ്ണുതുറന്നു മേല്പോട്ടുള്ള നോട്ടം ഇവ ഏതെങ്കിലും ഹേതുവായിട്ടു വായു കോപിച്ചു കഫത്തോടുകൂടി ഈ രോഗം ഉണ്ടാകുന്നു.
- ദുഃഖം
- അറിവില്ലാത്തതാക്കിത്തീർക്കുന്നതു് എന്നർത്ഥം.
- അനർത്ഥം
- ദീനസ്വഭാവം
- യാഗം
- കോപം
- അറിയപ്പെടുന്നതു് എന്നർത്ഥം.
- അഹംകാരം
- ശിവൻ
- അഗ്നി
- ഒരു മനുവിന്റെ കാലം
- നമ്മുടെ 71 ചതുർയുഗം ഒരു മനുവിന്റെ വാഴ്ചകാലം
- ഒരു മനുവിന്റെ ജീവകാലം 4,32൦,൦൦൦ വർഷം. ഓരോ മനുവിനും ഇത്രയും കാലം അധികാരമുണ്ടു്. ഇപ്രകാരം ബ്രഹ്മാവിന്റെ ഒരു ദിവസത്തിൽ 14 മന്വന്തരങ്ങളുണ്ടു്. ആദ്യത്തെ മനു സ്വയംഭുവിൽ നിന്നു തന്റെ മകളായ ശതരൂപിയിൽ ജനിച്ച സ്വായംഭുവനാണ്. ഈ മഹാൻ പത്തു പ്രജാപതികളുടെ പിതാവാകുന്നു. ബ്രഹ്മാവു് സ്ത്രീപുരുഷന്മാരായി തന്നെത്തന്നെ ഭാഗം ചെയ്തു എന്നും അവരിൽ നിന്നും സ്വായംഭുവമനു ജനിച്ചു എന്നുമാണു കഥ. ഒരു മനുവിന്റെ വാഴ്ച്ചക്കാലം കഴിഞ്ഞാൽ ആ സ്ഥാനത്തു വേറെ മനു നിയമിക്കപ്പെടും. ഇതു പുരാണപ്രസിദ്ധം. ഇപ്പോഴത്തേതു വൈവസ്വത മന്വന്തരമാകുന്നു. അത്രി, വസിഷ്ഠൻ, കശ്യപൻ, ഗൗതമൻ, ഭരദ്വാജൻ, വിശ്വാമിത്രൻ, ജമദഗ്നി, ഇവരാകുന്നു സപ്തര്‍ഷികൾ. 14 മനുക്കളുടെ കാലം കഴിയുമ്പോൾ ബ്രഹ്മാവിനു ഒരു പകൽ കഴിയും. അടുത്തുണ്ടാവാനിരിക്കുന്നതു സൂര്യസാവർണ്ണി മന്വന്തരമാണു്.
- പതിനാലു വർഷം
- ഉതത്ഥ്യൻ എന്ന മഹർഷിയുടെ ഭാര്യ
- (ഉതത്ഥ്യന്റെ സഹോദരൻ ബൃഹസ്പതി). ബൃഹസ്പതി ഒരിക്കൽ ജ്യേഷ്ഠപത്നിയും ഗർഭിണിയുമായ മമതയെ കാംക്ഷിച്ചു.
- സ്നേഹം
- ഡംഭം
- (എന്റെതു് എന്നുള്ള വിചാരത്തിനു മമത്വം എന്നു പ്രസിദ്ധം).
- കോലാഹലം
- അന്ധാളിപ്പു
- (പ്രാചീനമലയാളം:)
- സംശയം, നിശ്ചയമില്ലായ്മ
- വ്യത്യാസം, മാറ്റം
- മൂടൽ
- വഞ്ചന, ബുദ്ധിഭ്രമം
- ഉറക്കം
- തളർച്ച
- ലഹരി പിടിത്തം
- വശീകരണം
- സന്ധ്യാസമയം
- പഴക്കുന്നു
- മോഹിപ്പിക്കുന്നു
- ഉടയ്ക്കുന്നു
- മൃദുത്വം വരുത്തുന്നു
- ബുദ്ധിഭ്രമം
- ഉറക്കം
- ബുദ്ധിഭ്രമമുണ്ടാകുന്നു
- തളരുന്നു
- ഉറങ്ങുന്നു
- സന്ധ്യയാകുന്നു
- വശീകരണത്തിൽ അകപ്പെടുന്നു
- പഴകുന്നു
- (സകര്‍മ്മകക്രിയ:മയക്കുന്നു.)
- നിസ്സാരൻ
- മോശക്കാരൻ
- (പ്രാചീനമലയാളം:)
- അസുരന്മാരുടെ ആശാരി
- മയൻ മണ്ഡോദരിയുടേയും വജ്രകാമയുടേയും പിതാവാണു്. അസുരശില്പിയാകുന്നു. പാണ്ഡവർക്കു ഇന്ദ്രപ്രസ്ഥവും ത്രിപുരന്മാർക്കു് ത്രിപുരവും പണി ചെയ്തതു മയനാണു്. നമുചിയുടെ സഹോദരനാണു്. ഖാണ്ഡവം ദഹിക്കുമ്പോൾ തക്ഷകാലയത്തിൽ താമസിച്ചിരുന്ന ഇയ്യാൾ ഒളിച്ചോടാൻ നോക്കി. പാർത്ഥൻ അഭയം നൽകി.
- വിശേഷണം:
- മാര്‍ദ്ദവമുള്ള
- മാർദ്ദവം
- സമൃദ്ധി
- (സംസ്കൃതം:)
- ഒട്ടകം
- ഹിംസിക്കുന്നതു എന്നർത്ഥം.
- കോവർകഴുത
- കുതിര
- നിറഞ്ഞതു്
- മയക്കം
- വശീകരണം
- മോഹിപ്പിക്കൽ
- വശീകരിക്കുന്നു
- എങ്കൽ (സംസ്കൃതം:)
- പെൺകുതിര
- മഹിഷൻ
- മഹിഷാസുരൻ
- (പ്രാചീനമലയാളം:)
- ഒരു വക പക്ഷി
- (ഇതു പഞ്ചവർണ്ണക്കിളിയിൽ ഒരു തരമാണു്. സംസ്കൃതം: ഉമാ).
- ഉദയം
- പ്രഭാതം
- മയങ്ങുന്ന നേരം, ഇരുൾമയക്കം
- തുഴ, പങ്കായം
- രോമം
- രോമം കൊണ്ടുണ്ടാക്കിയ വസ്ത്രം
- ഒരു മരുന്നു്
- നെറ്റിപ്പട്ടം
- കത്തി
ത്തുചിതമെന്നു കാണ്മവർക്കു തോന്നുമാർ’
- ഒരുവക വൃക്ഷം
- വെളുപ്പും കറുപ്പും കൂടിയ നിറം
- ഒരു വൃക്ഷം
- മരുതോന്നി
- ഒരുതരം മഞ്ഞൾ
- ഒരു ദേശം
- (In Travancore).
- ഒരു ദിക്കിന്റെ പേർ
- ഒരുതരം ചെറിയ ആഭരണം
- ഒരുവക വൃക്ഷം
- ഒരുവക കാട്ടുചെടി
- ഒരുവക പക്ഷി
- ഒരുവക കോഴി
- പീലിക്കണ്ണു് = ചന്ദ്രകം, മേചക. മയിലിന്റെ ഒച്ച = കേകാ. മയിൽകുടുമ്മ = ശിഖ, ചൂഡ, ശിഖണ്ഡം. മയിൽപീലി = പിഞ്ഛം (പിച്ഛം), ബർഹം] ഇതിന്റെ മാംസം കർണ്ണരോഗം, ശിരോരോഗം മുതലായവയ്ക്കു നന്നു്. ബുദ്ധിയെ നന്നാക്കും. തമിഴ്: മയിൽ.ഇംഗ്ലീഷ്: Peacock പീക്കാക്കു്.
- പര്യായപദങ്ങൾ:
- മയൂരം
- ബർഹിണം
- ബർഹി
- നീലകണ്ഠം
- ഭുജംഗഭുക്കു്
- ശിഖാവളം
- ശിഖീ
- കേകീ
- മേഘനാദാനുലാസീ.
- തുരിശു
- ഒരുവക നാണയം
- മയിലിന്റെ വാൽ
- മയിലിന്റെ വലിയ പൂട
- മയിലിന്റെ സ്ത്രീ
- മയിർവാൾ (കത്തി) പോലുള്ള അമ്പു്
- മയിലിന്റെ ഉള്ളിൽ നിന്നും എടുക്കുന്ന കൊഴുപ്പുരുക്കിയ നെയ്യു്
- ഒരു വൃക്ഷം
- പൂവു് എള്ളിൻ പൂപോലെയിരിക്കും. ഇതിന്റെ തൊലി പല്ലിലുള്ള എല്ലാ രോഗങ്ങളേയും ശമിപ്പിക്കും. സംസ്കൃതം: തിലകം.തമിഴ്: മഞ്ചാഞ്ചെടി.
- ഒരു ചെടി
- അതിസാരം കൃമി മുതലായവയ്ക്കു നന്നു്. വശീകരണത്തിനു നല്ലതാണു്. ഇതു ഉറച്ച കാനൽ ഭൂമിയിലുണ്ടാകുന്ന നന്നാച്ചെറിയ ക്ഷൂപമാകുന്നു. പൂ മയൂരശിഖാകാരമായിരിക്കും. സംസ്കൃതം: മയൂരശിഖാ.
- പര്യായപദങ്ങൾ:
- ഖരാശ്വാ
- കാരവി
- ദീപ്യം
- മയൂരം
- ലോചമസ്തകം.
- ഒരു രാജ്യം
- (മഹിഷാസുരം).
- ഉപദേവന്മാരിൽ ഒരുവക, കിന്നരൻ
- രൂപത്തെ മാറ്റുന്നവൻ എന്നർത്ഥം.
- ഒരുവക മാൻ
- കുബേരൻ
- കാട്ടുപയറു്
- അലങ്കരിച്ചുകൊണ്ടിരിക്കുന്നതു് എന്നർത്ഥം.
- മയിൽ
- സൂര്യരശ്മി
- ഇരുട്ടിനെ കളയുന്നതു് എന്നർത്ഥം. പരിമാണത്തെ ചെയ്യുന്നതു് എന്നുമാവാം.
- പ്രകാശം
- അഗ്നിജ്വാല
- ഭംഗി
- വലിയ കടലാടി
- തുരിശു്
- മയിൽ
- തുത്ഥാഞ്ജനം
- മയൂരതുല്യവർണ്ണം എന്നർത്ഥം.
- കാർത്തികേയൻ
- ഒരുവക അഞ്ജനം
- തുരിശു്
- കോഴി
- മയിലിന്റെ തലയിലേ പൂവു്
- ഒരു പ്രസിദ്ധ കവി
- ബാണഭട്ടൻ എന്ന മഹാകവിയുടെ സ്നേഹിതനും ശ്വശുരനും സഹജീവിയും മയൂരശതകത്തിന്റെ കർത്താവുമാകുന്നു. തന്റെ കുഷ്ഠരോഗ ശമനത്തിനായി ‘സൂര്യശതകം’ ഉണ്ടാക്കിയെന്നും പറയുന്നു.
- മയിൽ
- ഭൂമിയിൽ ശബ്ദിക്കുന്നതു് എന്നർത്ഥം.
- മയിലോശിക
- രോഗങ്ങളെ നശിപ്പിക്കുന്നതു് എന്നർത്ഥം.
- സമയം അളക്കുന്ന ഒരു യന്ത്രം
- ഒരുവക പുഷ്പം
- കാർത്തികേയൻ
- കദംബരാജ വംശത്തിന്റെ പ്രവർത്തകൻ
- ഒരു വക പുല്ലു്
- മയിലിന്റെ തലയിൽ നിൽക്കുന്ന പൂട
- ഒരു വൃത്തം
- മയില്പേട
- ചെഞ്ചീര
- മഷി (അഞ്ജനം) എഴുതുന്നതിനുള്ള ശലാക (കമ്പി)
- മഷി
- മതിയം
- മദ്ധ്യം
- ഒത്ത നടുവു്
- മൃതശരീരം.അറബി:
- ആശാരിമാരുടെ ഒരു പണിയായുധം
- A bamboo-compasses of carpenters.
- ദുഃഖം
- കറുത്ത നിറം
- മഷി
- സന്ധ്യാസമയം
- ഇരുട്ടു്
- മയക്കം
- ക്ഷീണം
- മോഹം
- വശീകരണം
- മരതകം
- മരത്തവി
- തോണി ഉപ്പു്
- കൃമി, ശൂലം മുതലായവക്കു നന്നു്. മലത്തെ ഇളക്കും. ഇതു് ഉപ്പുവെള്ളത്തിൽ സഞ്ചരിക്കുന്ന തോണി മുതലായതുകളിൽ ഉണ്ടാകുന്നു. സംസ്കൃതം: ദ്രോണിലവണം.
- ഒരു മാതിരി പക്ഷി
- (സംസ്കൃതത്തിൽ പ്ലവം).
- കപ്പൽ, ഉരു
- തൈർ കലക്കുന്ന മരപ്പാത്രം
- പര്യായപദങ്ങൾ:
- യാനപാത്രം
- പോതം.
കപ്പൽ മരക്കലമെന്നുടെ ബാണം’
- മരം കൊണ്ടുള്ള കൈ
- സസ്യാദികൾ കൊണ്ടുണ്ടാക്കുന്ന കറി
- സസ്യാദികൾ
- മരത്തിന്റെ അകത്തേ സാരം
- വൃക്ഷത്തിന്റെ തണൽ
- ഒരു താണജാതിക്കാരൻ
- ചുക്കാൻ പിടിക്കുന്നവൻ
- വൃക്ഷം
- മുടന്തന്റെ വടി
- മരത്തൂൺ
- ഒരളവു്
- (തെക്കൻ ദിക്കിൽ പത്തു നാഴി കൂടിയതു്).
- കാടു്
- ഒരുമാതിരി കിഴങ്ങു്
- മരച്ചീനി
- ഏഴിലക്കിഴങ്ങു്
- തടിക്കുത്തക
- മരം കൊണ്ടു തീർത്ത കൂടു്
- പുരയുടെ ഉത്തരം
- കഴുക്കോൽ
- മുതലായതു്
- വൃക്ഷങ്ങളുടെ കൂട്ടം
- നടക്കാവു്
- മരത്തിൽ ഉണ്ടാക്കുന്ന കൂൺ
- ഒരുമാതിരി മരവി
- മരങ്കൊത്തി
- മരങ്കൊത്തി
- വൃക്ഷത്തിന്റെ കൊമ്പു്
- ഒരു പക്ഷി
- മരക്കൊത്തി
- തമിഴ്: മരംകുത്തി.ഇംഗ്ലീഷ്: woodpecker ഉഡ്പെക്കർ.
- പര്യായപദങ്ങൾ:
- ശതപത്രകം
- ദാർവാഘാടം
- ഭദ്രനാമാ
- രരുനിധി
- കാഷ്ഠകുട്ടം
- ശതച്ഛദം
- ഒരുമാതിരി തൈ
- കുരങ്ങു്
- മരിക്കാറാകുമ്പോൾ കാണിക്കുന്ന ചില ചിത്തഭാവങ്ങളും മറ്റും
- മരിച്ചതിനെ കുറിച്ചു് എഴുതുന്ന എഴുത്തു്
- ജീവനാശം, ചാകുക
- പ്രാണനെ ഉപേക്ഷിക്കുന്നതു് എന്നർത്ഥം. (അടിതോൽ എന്നതു നോക്കുക).
- ഒരുവക വിഷം
- പര്യായപദങ്ങൾ:
- പഞ്ചതാ
- കാലധർമ്മം
- ദിഷ്ടാന്തം
- പ്രളയം
- അത്യയം
- അന്തം
- നാശം
- മൃത്യു
- നിധനം.
- മരിപ്പാറാകുമ്പോഴത്തെ ശ്വാസം
- മരണം വരേയും
- മരണം
- വിലയേറിയ ഒരുമാതിരി പച്ചക്കല്ലു്
- മരണത്തെ നിവർത്തിപ്പിക്കുന്നതു് എന്നു ശബ്ദാർത്ഥം. (‘മരകതം’ എന്നാണു് ഔത്തരാഹപാഠം).
- പര്യായപദങ്ങൾ:
- ഗാരുത്മതം
- മരതകം
- അശ്മഗർഭം
- ഹരിന്മണി.
- ആശാരിപ്പണിക്കൻ
- മരത്തിലേ ഒരു മാതിരി തവള
- പുഷ്പങ്ങളിൽ നിന്നും ശേഖരിക്കാവുന്ന നീരു്
- പൂന്തേൻ
- ഒരു ജന്തു
- മരത്തിൽ കേറുന്ന ഒരുമാതിരി പട്ടി
- മദ്യം
- ഇതു നീചന്മാരുടെ ഭാഷയെ അനുകരിക്കുന്നു.
- മരക്കുരങ്ങു്
- മരനാ(യ്)
- സംസ്കൃതം: വൃക്ഷശായികാ.തമിഴ്: മരനായ്.ഇംഗ്ലീഷ്: Polecat പോൾക്കാറ്റു്.
- മരംകൊണ്ടുള്ള വേല
- മരംകൊണ്ടുള്ള രൂപം
- വെള്ളം ഒഴുകുന്നതിനു മരംകൊണ്ടുണ്ടാക്കുന്ന ഒരു വസ്തു
- മരംകൊണ്ടുള്ള പാത്രം
- മരവിയും മറ്റും
- ഒരു വൃക്ഷം
- ഈ വൃക്ഷം ഗോവ മുതലായ ദേശങ്ങളിൽ ഏറെയുണ്ടാകുന്നു. സംസ്കൃതം: വൃക്ഷാമ്ലം.ഇംഗ്ലീഷ്: Kokum Butter tree കോകം ബട്ടർ ട്രി.
- മരംകൊണ്ടുള്ള പെട്ടി
- മരത്തിന്റെ ദ്വാരം
- വൃക്ഷത്തിന്റെ കായ്
- തടി, വൃക്ഷം
- ഒരുവക വാദ്യം
- ഒരുമാതിരി പക്ഷി
- ഒരുവക മരുന്നു്
- പ്രമേഹം
- വ്രണം
- ചൊറി
- വിഷം
- വീക്കം മുതലായവയ്ക്കു നന്നു്
- സംസ്കൃതം: ദാർവീ. തമിഴ്: മരമഞ്ചൾ.
- ഒരുതരം മാൻ
- ഇതിന്റെ ശരീരം ചെമ്പുനിറവും വൃഷണം മാത്രം കറുപ്പും ആകുന്നു. സംസ്കൃതം: ഋഷ്യം.
- മരംകൊണ്ടു പണിത പുരമുറി
- ഭിത്തിക്കു പകരം മരപ്പലകകൊണ്ടു് പണിതുള്ള പുരമുറി
- നെല്പുര
- ധാന്യപ്പുര
- ഒരുവക ചെറിയ പുഴു
- ഒരുമാതിരി തൈ
- ഇതിനു സാമാന്യം വാഴയുടെ ഗുണങ്ങൾ കാണും. സംസ്കൃതം: കാഷ്ഠകദളി.ഇംഗ്ലീഷ്: Wild plantain.
- മരംകൊണ്ടുള്ള ചില പാത്രം
- (മണ്ണുകൊണ്ടുള്ളതുമാവാം).
- ശരീരം മരംപോലെയാകുന്നു
- മരത്തിന്റെ ഉരി (തോലു്)
- വൃക്ഷത്തിന്റെ തൊലികൊണ്ടുണ്ടാക്കിയ ഒരുമാതിരി വസ്ത്രം. മരവിരി എന്ന പ്രയോഗവും കാണുന്നു.
- ഒരുവക വൃക്ഷം
- പണിവേലകൾ
- കെട്ടിടങ്ങൾ പണിയുക
- അതിനു വേണ്ടസ്ഥലങ്ങൾ തോണ്ടിശ്ശരിപ്പെടുത്തുക മുതലായ വേലകൾക്കു പൊതുവേയുള്ള പേരു്
- ഒരുവക വലിയ വൃക്ഷം
- പത്തായപ്പുര
- വിശേഷണം:
- മാർദ്ദവമുള്ള
- കള്ളൻ
- അരയന്നം
- വിളക്കുമഷി
- കുതിര
- മേഘം
- കുളക്കോഴി
- അന്നപ്പേട
- മരവി
- ഇണക്കം
ന്നീടുന്നുമരുക്കമുണ്ടെത്രയുമെന്നുതോന്നും’
- ചാകുന്നു
- രാജാക്കന്മാരോടു ‘കാടുമറയുന്നു’ എന്നാണു് പറയേണ്ടതു്.
- മുളകു്
- നാവിനെ ദണ്ഡപ്പെടുത്തുന്നതു് എന്നർത്ഥം. മുളകു് എന്നതു കുരുമുളകാണു്. കപ്പൽമുളകു് പിന്നീടു പറങ്കികൾ കപ്പൽ മാർഗ്ഗം കൊണ്ടുവരികയാണു ചെയ്തതു്. അമരേശവ്യാഖ്യാനങ്ങളിൽ ഇങ്ങിനെയാണു കാണുന്നതു്.
- നെടുവീർപ്പിടുക
- ചഞ്ചലപ്പെടുക
- ആടൽപെടുക
- ഭയപ്പെടുക. (‘മരുളുന്നു’ നോക്കുക)
- ഒരു മഹർഷി, കശ്യപന്റെ പിതാവായ ഒരു പ്രജാപതി, ബ്രഹ്മാവിന്റെ പത്തു മാനസിക പുത്രന്മാരിൽ ഒരാൾ, സപ്തർഷികളിൽ ഒന്നു്
- ഒരു ന്യായദാതാവു്
- കൃഷ്ണൻ
- രശ്മി
- ഇരുട്ടിനെ നശിപ്പിക്കുന്നതു് എന്നർത്ഥം.
- മൃഗതൃഷ്ണാ
- കാനൽജലം
- രശ്മിപോലെയുള്ളതു് എന്നർത്ഥം.
- സൂര്യൻ
- ശൂന്യസ്ഥലം, വിതച്ചാൽ വിളയാത്ത ഭൂമി
- പർവതം
- നിർജ്ജലമായ പ്രദേശം
- പ്രാണികൾ പിപാസ നിമിത്തം മരിച്ചുപോകുന്ന സ്ഥലം എന്നർത്ഥം.
- കർപ്പൂരതുളസി
- മയിൽ
- മാൻ
- ഇണക്കുന്നു
- സുഗന്ധമുള്ള ഒരു തൈ
- ഇണക്കം, സ്നേഹം
- ഒരു വശം
- പുലയരുടെ സ്ത്രീ
- ഇണങ്ങുന്നു
- (സകര്‍മ്മകക്രിയ:മരുക്കുന്നു).
- ഒരുവക വൃക്ഷം
- പൂമരുതു്
- കരിമരുതു്
- ഇതു് അതിസാരം, കുഷ്ഠം, പ്രമേഹം, വിഷം മുതലായവയ്ക്കു നന്നു്. മരുതു് വളരെ വലിയ വൃക്ഷമാണു്. ഇതിന്റെ നിര്യാസമത്രേ ചെഞ്ചല്യം. സംസ്കൃതം: സാലം.തമിഴ്: ആച്ചാമരുതു്, മരാമരം.ഇംഗ്ലീഷ്: Sal tree സാൽ ട്രീ. (വെണ്മരുതു് എന്നും ഒന്നു കാണുന്നു).
- ഒരു വൃക്ഷം
- പാടവും പാടത്തിനടുത്തുള്ള നിലവും
- വായു
- ദേവൻ
- മള്ളൻ (വള്ളൻ
- ഉഴമൻ)
- വായു
- മരിക്കുന്നവൻ എന്നർത്ഥം.
- ദേവൻ
- ചോനകപ്പുല്ലു്
- ഹനുമാൻ
- ഭീമൻ
- സൂര്യവംശത്തിലേ ഒരു രാജാവു്
- രാവണൻ മരുത്തനോടു് യുദ്ധത്തിനു ചെന്നതു് മരുത്തൻ തപോനിഷ്ഠയിലിരിക്കുമ്പോഴാണു്. തപോമദ്ധ്യത്തിൽ ആയുധം തൊടുക അയുക്തമാകയാൽ രാവണനെ മരുത്തൻ വധിച്ചില്ല. ജയിച്ചു എന്നുള്ള ഭാവത്തിൽ രാവണൻ തിരിച്ചുപോന്നു. ലോകത്തിൽ ആരും കഴിച്ചിട്ടില്ലാത്ത ഒരു വിശിഷ്ടമായ യാഗം ഇദ്ദേഹം നടത്തി. ഇതിലെ പരിചാരകന്മാർ ദേവന്മാരായിരുന്നു. യാഗത്തിന്റെ ഒടുവിൽ മരുത്തനെയും ബന്ധുക്കളേയും പുരോഹിതനായ സംവർത്തൻ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോയി.
- മയിലാഞ്ചി
- ഒരു വൃക്ഷം
- ഇന്ദ്രന്റെ ഇഷ്ടന്മാർ
- മിന്നലും ഇടിയും ഇവരുടെ ആയുധങ്ങളാണു്. ഇവരുടെ ലോകമായ മാരുതം വൈശ്യരുടെ സ്വർഗ്ഗമാകുന്നു. വാസ്തവത്തിൽ മരുത്തുകൾ അസുരമാതാവായ ദിതിയുടെ പുത്രന്മാരാണു്. എങ്കിലും ഗർഭകൃന്തനാപരാധനം നിമിത്തം പേടിച്ചു ഇന്ദ്രൻ ദിതിയെ സമാധാനിപ്പിക്കുവാൻവേണ്ടി മരുത്തുക്കളെ ദേവപക്ഷത്തിലേക്കു ചേർത്തു എന്നു് പുരാണം.
- വയറ്റാട്ടി
- ഇന്ദ്രൻ
- ആകാശം
- ഹനുമാൻ
- ഭീമൻ
- കാറ്റാടി
- ഒട്ടകം
- കുതിര
- ഇന്ദ്രൻ
- മരുത്തുക്കൾ ഉള്ളവൻ എന്നർത്ഥം. മരുത്തുക്കൾ ഇന്ദ്രന്റെ സ്വാധീനത്തിലുണ്ടെന്നു താൽപര്യം. (മരുത്തുക്കൾ എന്നതു നോക്കുക).
- ഹനുമാൻ
- മേഘം
- അഗ്നി
- ഇന്ദ്രൻ
- സ്വർഗ്ഗം
- ഹനുമാൻ
- ഭീമൻ
- ഹനുമാൻ
- ഭീമൻ
- ഔഷധം
- വെടിമരുന്നു്
- ചാരായം
- മരുന്നുവയ്ക്കുന്ന ശാല
- ജോനകപ്പുല്ലു്
- വായുവിനാൽ ഇളക്കപ്പെടുന്നതു് എന്നർത്ഥം.
- നിർജ്ജലഭൂമി
- ശൂന്യസ്ഥലം
- ഒന്നും വിളയാത്ത സ്ഥലം
- മണൽക്കാടു്
- പര്യായപദങ്ങൾ:
- മരു
- ധന്വാ.
- മണൽക്കാടു്
- സഹോദരിയുടെ പുത്രൻ
- ചില ജാതിക്കാർക്കു് മകളെ കെട്ടിയവൻ
- സഹോദരിയുടെ പുത്രി
- മകൻ കെട്ടിയ സ്ത്രീ
- പെൺവഴി
- കുളക്കോഴി
- മലങ്കാര
- വായുവിനെ വമിക്കുന്നതു് എന്നർത്ഥം. ഇതിന്റെ പൂവു് ഉപവിഷത്തിൽ പെട്ടതായതുകൊണ്ടു് മരിപ്പിക്കുന്നതു് എന്നും അർത്ഥമുണ്ടു്.
- മണിക്കഞ്ജകം, കർപ്പൂരതുളസി, സമുദ്രപ്പച്ച
- ജലമില്ലാത്തേടത്തും വർത്തിക്കുന്നതു് എന്നർത്ഥം.
- കടുവാ
- ശത്രുക്കൾ
- പാർക്കുന്നു
- ഇരിക്കുന്നു
- വസിക്കുന്നു
- ഈ ശബ്ദത്തിനു കല്യാണം കഴിക്കുന്നു, അടുക്കുന്നു എന്നായിരുന്നു ആദ്യത്തെ അർത്ഥം. ആ അർത്ഥം ഇന്നും മരുമകനിൽ കാണുന്നുണ്ടു്. ഇപ്പോൾ വന്നു കൂടിയിരിക്കുന്ന അർത്ഥം ‘വസിക്കുന്നു’ എന്നാണത്രേ.
- മയക്കം
- ബുദ്ധിഭ്രമം, പൈത്യം (മരിൾ, മെരിൾ ഇങ്ങിനെയും കാണുന്നു)
- മെരിളുന്നു
- ഭയപ്പെടുന്നു
- പരിഭ്രമിക്കുന്നു
- മയങ്ങുന്നു
- മയിൽ
- മാൻ
- തവള
- വിശേഷണം:
- ഭയങ്കരമായ
- രാഹു
- കടുവാ
- രാഹു
- ഒരുവക വൃക്ഷം
- മകരമത്സ്യം
- ചിലന്തി
- കുരങ്ങു്
- ചിലന്തി
- ഒരുമാതിരി കായ്
- ഒരുവക മത്സ്യം
- ഒരുവക ധാന്യം
- കുരങ്ങു്, കടന്നു പിടികൂടുന്നതു് എന്നർത്ഥം
- ചിലന്തി
- ഒരു വലിയ പക്ഷി, കൊക്കു്
- ഒരു വിഷം
- ശാഠ്യംപിടിക്ക (ശൈലി)
- മർക്കടമുഷ്ടി എന്നതു് ‘ഞാൻ പിടിച്ച മുയലിനു് കൊമ്പു രണ്ടു്’ എന്നിങ്ങനെ മേലും കീഴും നോക്കാതെ വാശിപിടിക്കുന്നവർക്കുള്ള പ്രകൃതിയാകുന്നു - മർക്കടങ്ങൾ സർപ്പങ്ങളെക്കണ്ടാൽ അവയുടെ തലയിൽ കടന്നു പിടികൂടും. പിടിച്ചു കഴിഞ്ഞാൽ പിന്നെ അങ്ങോട്ടു തിരിഞ്ഞുനോക്കുകപോലും ചെയ്കയില്ല. പിടിച്ച പാമ്പിനെ അവ വിടുകയുമില്ല. ചിലപ്പോൾ നാലും അഞ്ചും ദിവസങ്ങൾ ഒരേ നിലയിൽ ഇരിക്കുമത്രേ. ഈ പിടി വിടണമെങ്കിൽ ആ പാമ്പു് ചത്തു ചീഞ്ഞു് തന്നത്താൻ ഊരിപ്പോകണം. ഈ സമ്പ്രദായത്തിൽ നിന്നാണു് ‘മർക്കടമുഷ്ടി’ എന്ന ന്യായം ഉണ്ടായതു്.
- നായ്ക്കുരണ
- മർക്കടരോമതുല്യങ്ങളായ രോമങ്ങൾ ഉള്ളതു് എന്നർത്ഥം.
- കഴഞ്ചി
- ഉങ്ങിന്റെ വകഭേദം
- മർക്കടനിറമുള്ളതു് എന്നർത്ഥം.
- പെൺകുരങ്ങു്
- പാത്രം
- ഗുഹ, പൊള്ള
- മച്ചി
- മനുഷ്യൻ
- ഭൂമി
- മനുഷ്യൻ
- മരിക്കുന്നവൻ എന്നർത്ഥം.
- ശരീരം
- വിശേഷണം:
- മനുഷ്യനെ ഭക്ഷിക്കുന്ന
- മനുഷ്യന്റെ മുഖവും മൃഗത്തിന്റെ ശരീരവും ഉള്ള കുബേരന്റെ ദാസനായ ഒരു കിന്നരൻ
- സ്ത്രീ
- മനുഷ്യസ്ത്രീ
- തിരുമ്മുക
- കാൽ കൈ മുതലായ അംഗങ്ങളേ തലോടുക.
- ഞെരടുക, അരയ്ക്ക, പൊടിക്ക
- ഇടിക്ക
- കലക്കുക
- ചതയ്ക്കുക
- കഠിനമായ അടി
- ഞെരുക്കൽ
- പൊടിക്കുക
- അരക്കുക
- ഇടിക്കുക
- കലക്കുക
- തിരുമ്മുക
- ചതയ്ക്കുക
- ഒരുവക വാദ്യം
- (മദ്ദളം നോക്കുക).
- തിരുമ്മുന്നു
- ഇടിക്കുന്നു
- കലക്കുന്നു
- വിശേഷണം:
- മർദ്ദിക്കപ്പെട്ട
- കാവ്യപ്രകാശം എന്ന കാവ്യത്തിന്റെ കർത്താവു്
- വിശേഷണം:
- മർമ്മത്തേ മുറിക്കുന്ന
- അത്യന്തം വേദനിപ്പിക്കുന്ന
- ഏപ്പു്, ശരീരത്തിന്റെ ആപൽകരമായ ചില ഭാഗം
- ശരീരത്തിനു 1൦7 മർമ്മമുണ്ടു്. കൈ രണ്ടിലും 2 × 22, കാൽ രണ്ടിലും 2 × 22, വയറ്റിന്മേൽ 3, മാർ 19, പിൻപുറത്തു 14, പൂണെല്ലു്, കഴുത്തു്, തല 37. ഒരു ശരീരത്തിൽ 97 മർമ്മങ്ങൾ ഉണ്ടു്. ഏതാനും താഴെ പറയുന്നു.
-
നക്ഷത്രംനോക്കി – തൊണ്ണക്കുഴൽ മുഴയ്ക്കു മീതെ.
-
നാക്കുകടിപ്പൻ – നക്ഷത്രംനോക്കിയുടെ ചൊവ്വിൽ അങ്ങേപ്പുറം പിൻകുഴയ്ക്കു നടുവെ.
-
ഒടുവലി – മൂർക്കുകൂർച്ചത്തിനു താഴെ തടയ്ക്കുകൂടെ രണ്ടു കക്ഷത്തിന്നകത്തു കാലിളക്കിന്നരികെ.
-
ഓന്തന്ന – തോളരത്തിനു താഴെ.
-
ഇരിപ്പൻ – കാലിളക്കിന്നു താഴെ കാലുമുട്ടിനു മീതെ തുടക്കു നടുവേ.
-
ഉരുമണി – ജലപണ്ടം എന്നും മലപണ്ടം എന്നും പേരുള്ള ഒരു മർമ്മത്തിനു താഴെ വരിക്കകത്തു്.
-
ഓട്ടുഞരമ്പു് – കൈയിളക്കത്തിന്നകത്തു്.
-
കഴുത്തുകോച്ചി.
-
കണ്ണൊന്നി – മൂക്കടപ്പൻ മർമ്മത്തിന്നകത്തു കൺപുരികത്തിന്നു താഴെ മൂക്കിനു നേരെ.
-
കയ്യതളപ്പൻ – കൈമുട്ടിന്നു മീതെ കക്ഷക്കുഴിക്കു താഴെ.
-
കക്ഷത്തിപ്പക്കരി – നൂലുവലിപ്പന്നകത്തു്.
-
കൈതളർപ്പൻ – കൈമുട്ടിന്നകത്തു കണ്ണുകൂർച്ചത്തിനു താഴെ.
-
കശാംകുപുഷ്പം – മുലരണ്ടിന്നും നടുവെ.
-
കിറിക്കോട്ടൻ – ചെവിക്കു നാൽവിരൽ താഴെ.
-
കീരിശുമ – മണ്ണിന്നിരുവിരൽ പുറകെ.
-
ചുമ – തൊണ്ണക്കു താഴെ കുഴിനടുവെ.
-
തള്ളക്കുഴി – വരവയറ്റിനു നടുവെ.
-
ജലമർമ്മം – പൊക്കിളിനു നാലു വിരൽ മീതെ, തള്ളക്കുഴിക്കു ആറുവിരൽ താഴെ.
-
മലമർമ്മം – പൊക്കിളിനു മൂന്നു വിരൽ താഴെ.
-
രക്തതുംബി – മുലക്കു മൂവിരൽ മീതെയും മൂവിരൽ താഴെയും.
-
രോഹിത – പൂണെല്ലിന്നു ഇരുവിരൽ താഴെ.
-
മുരട്ടനാക്കി – ചെവിക്കു ഒരു വിരൽ താഴെ, താടിക്കരികെ.
-
നാക്കുതിരിപ്പൻ – താട രണ്ടിന്നും നടുവെ.
-
ഫണ – കക്ഷക്കുഴിക്കു നടുവെ.
-
ശ്വാസം അടപ്പൻ – കക്ഷക്കുഴിക്കു താഴെ, മുലക്കു ചൊവ്വിൽ.
-
തരിപ്പൻ – മുലയ്ക്കു ആറു വിരൽ താഴെ, വാരിവയറ്റിന്നരികെ.
-
തലഹൃത്ത് – കണ്ണിന്റെ പുരികം രണ്ടിന്നും നടുവെ.
-
കൊണ്ടുകൊല്ലി – കക്ഷക്കുഴിക്കു താഴെ തുണിക്കുത്തിനു പരിവാരി വളവിന്നകത്ത്.
-
നടതിരിപ്പൻ – മുട്ടിനു മീതെ, കാലിളക്കിനു താഴെ.
-
മൂക്കടപ്പൻ – കൺപുരികം രണ്ടിനും താഴെ, മൂക്കരികെ.
-
വാതുറപ്പൻ – കവിൾക്കുത്തിന്നു നടുവെ.
-
നൂലുവലിപ്പൻ – തോൾ രണ്ടിനും താഴെ, മുലയ്ക്കുമീതെ.
-
നാടിപത്തി – മണികെട്ടിനു മീതെ, കൈമുട്ടിനു താഴെ.
-
-
-
വിരലൂന്നി – കൈപത്തിക്കുറിന്നു പുറത്ത്, ചൂണ്ടാണിയോടടുത്ത് (അതു രണ്ടു മർമ്മങ്ങളാകുന്നു).
-
വായുച്ഛിന്നി – തലകൂർച്ചത്തിനു നടുവെ.
-
- സാരമായ കാര്യം
- രഹസ്യം
- മർമ്മത്തിൽ മുറിഞ്ഞിട്ടും മറ്റുമുള്ള ഒരു വേദന
- വസ്ത്രങ്ങളുടേയും ഉണങ്ങിയ ഇലകളുടേയും ശബ്ദം
- മര്മര് എന്ന അനുകരണ ശബ്ദം, ചേതനയില്ലാത്ത വസ്തുവിന്റെ ശബ്ദം എന്നർത്ഥം.
- പിറുപിറുപ്പു, മുറുമുറുപ്പ്
- മഞ്ഞൾ
- ഇരപ്പാളി
- ദുഷ്ടൻ
- മർമ്മങ്ങളെ അറിവാനുള്ള ശാസ്ത്രം
- മർമ്മത്തിൽ ഉണ്ടാകുന്ന വേദന
- മർമ്മത്തിന്റെ മുറിവ്
- വിശേഷണം:
- ദുഃഖിപ്പിക്കുന്നതായുള്ള
- അത്യുപദ്രവകരമായുള്ള
- മർമ്മത്തിന്റെ ഇളക്കം
- മർമ്മലക്ഷണം പറയുന്ന ഒരു ഗ്രന്ഥം
- മർമ്മങ്ങളെ മുറിക്കുന്നത്
- അതിദുസ്സഹം
- വിശേഷണം:
- മർമ്മമുള്ള
- രഹസ്യത്തെ മറയ്ക്കുന്ന
- ദ്വേഷിക്കുന്നു
- ഉപദ്രവിക്കുന്നു
- മർമ്മഭേദനം
- മനുഷ്യൻ
- ചെറുപ്പക്കാരൻ
- മോഹിപ്പിക്കുന്നവൻ
- ഉടയ്ക്കാത്ത ആൺകുതിര
- ഒട്ടകം
- ഗുണദോഷം
- നിരൂപണം
- സീമാർത്ഥകമായ ഒരു അവ്യയം
- അതിർത്തി
- അതിരു്
- നേരുള്ള നടപ്പു്
- ന്യായമായ മാർഗ്ഗത്തിൽ നിന്നും തെറ്റാതിരിക്കുക
- അതിരു്
- തീരം
- മാനം
- ചട്ടം
- വഴി
- ചന്ദ്രവംശത്തിൽ അരചീനനൃപന്റെ ഭാര്യ
- ചന്ദ്രവംശത്തിൽ ദേവാതിഥിനൃപന്റെ ഭാര്യ
- പര്യായപദങ്ങൾ:
- സംസ്ഥാ
- മര്യാദ
- ധാരണ
- സ്ഥിതി
- അഷ്ടാചലം
- അയൽപക്കക്കാരൻ
- (നകാരാന്തം).
- സ്പർശനം
- പ്രതിപാദനം
- ക്ഷമ
- ക്ഷമിക്കുന്നു
- വിശേഷണം:
- ക്ഷമിച്ച
- പർവതം
- കുന്നു്
- എരുമക്കള്ളി
- (മലഎരുമയെ എരുമത്താളിയെന്നു ചിലേടങ്ങളിൽ പറയുന്നു). കങ്കുട്ടം എന്നും ഉണ്ട്. കുഷ്ഠം, വിഷം, ജ്വരം, വീക്കം മുതലായവക്കു നന്നു്. മിക്കവാറും ഹിമവൽപ്രസ്ഥത്തിങ്കലുണ്ടാകുന്നു. തമിഴ്: കുകനിരു്. ഇംഗ്ലീഷ്: Gamboge Thistle ഗേംബോജ് തിസിൽ.
- പര്യായപദങ്ങൾ:
- പടുപർണ്ണി
- ഹൈമവതി
- സ്വർണ്ണക്ഷീരി
- ഹിമാവതി
- മലർച്ച
- സസ്യാദികൾ
- ഒരു രാജാവു്
- ദൈവദൂതൻ
- ഭോജ്യവർഗ്ഗത്തിലേ ശിംബിധാന്യം
- സംസ്കൃതം: കളായാ. ഇംഗ്ലീഷ്: Field-pea ഫീൽഡ് പി.
- മലയാളം
- ചെറുപുഴ
- തോടു്
- മരക്കറി
- സസ്യാദികൾ
- ഒരുമാതിരി കാക്ക
- കാട്ടുകാക്ക
- ഒരുവക മുള്ളുള്ള ചെടി
- പീനസം, ചുമ, ജ്വരം മുതലായവക്കു നന്നു്. തമിഴ്: മുരുർക്കാരൈ.ഇംഗ്ലീഷ്: Bushy gardenia ബുഷിഗാഡിനിയാ.
- പര്യായപദങ്ങൾ:
- പിണ്ഡീതകാ
- മരുവകം
- ശ്വസനം
- കുരഹാടകം
- ശല്യം
- മദനം.
- ഒരുവക പക്ഷി
- കരക്കൃഷി
- മലകളിലേ കൃഷി
- കൃഷി ചെയ്ത താഴ്വര
- മലയുടെ ചരിവുള്ള വശം
- പര്യായപദങ്ങൾ:
- പ്രപാതം
- അതടം
- ഭൃഗു.
- വിശേഷണം:
- മലത്തിൽ ജനിച്ച
- ചലം
- മലയിലുണ്ടാകുന്ന ചില കച്ചവടവസ്തുക്കൾ
- മലമ്പ്രദേശങ്ങളിലുള്ള നീർച്ചുഴി
- ഒരു തൈ
- ഒരുമാതിരി കിഴങ്ങു്
- കൃഷിചെയ്യുന്ന മല
- മലയിൽ വെള്ളമുള്ള ഒരുമാതിരി തടാകം
- ഒരു പച്ചമരുന്നു്
- കുന്നമുക്കി
- ഒരുമാതിരി താമര
- കൽത്താമര
- ഗംഗാനദിയുടെ ദക്ഷിണതീരത്തിൽ ഉണ്ടായിരുന്ന രണ്ടു പട്ടണങ്ങളിൽ ഒന്നു്
- മറ്റൊന്നു ‘കുത്ഭുഷം’. ഈ പട്ടണങ്ങൾ ഉണ്ടാകുവാൻ പൗരാണികന്മാർ പറയുന്ന കാരണം – “ഒരിക്കൽ ദേവേന്ദ്രൻ ബ്രഹ്മഹത്യാ പാതകപീഡിതനായിത്തീർന്നു എന്നും, കാലാന്തരത്തിൽ അദ്ദേഹം ദേവവൃന്ദത്താൽ ചെയ്യപ്പെട്ട മന്ത്രാഭിഷേകം ഹേതുവാൽ പാതകനിർമ്മുക്തനായിത്തീർന്നു എന്നും ഈ അഭിഷേകം നടന്നസ്ഥലത്തു സന്തുഷ്ടനായ ദേവേന്ദ്രൻ രണ്ടു പട്ടണങ്ങൾ നിർമ്മിച്ചു” എന്നുമാണു്. എന്നാൽ അഭിഷേകമേറ്റപ്പോൾ ദേവേന്ദ്രന്റെ ദേഹത്തിൽ നിന്നു പിരിഞ്ഞുവീണ ബ്രഹ്മഹത്യാപാതകം കാലക്രമേണ താടക എന്നു പേരായ യക്ഷിയായാവിർഭവിച്ചു. താടകയുടെ പുത്രൻ ആണു ‘മാരീചൻ’. ഇവർ രാക്ഷസരാവാൻ കാരണം അഗസ്ത്യന്റെ ശാപമാണു്.
- വിശേഷണം:
- മുഷിഞ്ഞ
- ചെളി പറ്റിയ
- മലകളിലുള്ള ചില ദേവത
- മലം ഒഴിയുന്ന ദ്വാരം
- പര്യായപദങ്ങൾ:
- ഗുദം
- അപാനം
- പായു.
- കെട്ടുക
- മലംപ്രദേശം
- നാട്ടുകാരായ തമിഴർ പാണ്ടിക്കും മധുരയ്ക്കും പടിഞ്ഞാറു കിടക്കുന്ന മലംപ്രദേശത്തിന്നു പറഞ്ഞുവരുന്ന പേർ.
- മലവേലൻ
- ഒരുവക വൃക്ഷം
- ഒരു ചെടി
- മുള്ളുള്ള ഒരുവക കാടു്
- ഒരുവക തൈ
- കാട്ടത്തിമരം
- പേയത്തി
- പാപ ത്തിൽ നിന്നു ശുദ്ധിവരുത്തുന്നതു് എന്നു ശബ്ദാർത്ഥം.
- മലയുടെ മുകൾ ഭാഗം
- മലത്തിന്റെ തടവു്
- മലശോധന
- കണ്ണിൽ പീള, ചെവിപ്പീ, മൂക്കിള, മൂത്രം, മലം മുതലായവ
- പാപം
- അഴുക്കു്
- മട്ടു്
- തുരുമ്പു്
- ധരിക്കപ്പെടുന്നതു് എന്നു ശബ്ദാർത്ഥം.
- ശരീരസംബന്ധമായ മലങ്ങൾ 12 - മേദസ്സ്, ശുക്ലം, രക്തം, മജ്ജ, മൂത്രം, മലം, ചെവിക്കായം, നഖം, കഫം, കണ്ണുനീർ, കണ്ണിലെ പീള, വിയർപ്പ്.
- പര്യായപദങ്ങൾ:
- കിട്ടം.
- പാർവതി
- പാർവതി
- മലയിലുണ്ടാകുന്നമഞ്ഞൾ
- മലയിലുണ്ടാകുന്ന മന്താരം
- വിശേഷണം:
- കുറവുള്ള
- മാനക്കേടുള്ള. അറബി:
- ഒരുവക വൃക്ഷം
- പർവതഗുഹ
- ഒരു വലിയ പക്ഷി
- മലയിലേ വേല
- മലവാരം
- മലയിൽ പാർക്കുന്നതിനുള്ള ചില സ്ഥലം
- മലയിലേ താമസത്താൽ ഉണ്ടാകുന്ന ഒരുതരം പനി
- മലയുടെ അടിവാരത്തിന്നടുത്ത സ്ഥലം
- മലയുടെ പാർശ്വം
- മലയിലുള്ള ഒരുവക പാമ്പു്
- പര്യായപദങ്ങൾ:
- ഗോനസം
- തിലിത്സാ.
- ഒരുവക വൃക്ഷം
- ഒരു പക്ഷി
- (സംസ്കൃതം: വല്ഗുലീ.)
- കൊങ്ങുമന്താരം
- മന്താരം
- കൊങ്ങു്
- കരിമന്താരം
- (തമിഴ്: മലൈയകത്തി.)
- പര്യായപദങ്ങൾ:
- കോവിദാരം
- ചമരികം
- കദ്ദാലം
- യുഗപത്രകം.
- ചന്ദനമരം
- മലയപർവ്വതത്തിലുണ്ടാകുന്നതു് എന്നർത്ഥം.
- മലയുടെ ചുവടു്
- ഒരുമാതിരി വലിയ അണ്ണാൻ
- ഒരുമാതിരി വൃക്ഷം
- കാട്ടത്തി
- കടുവാ
- മലയിൽ പാർക്കുന്നവൻ
- മലയപർവ്വതം
- ചന്ദനവൃക്ഷം അധികമുള്ള ഒരു പർവ്വതം
- മലയപർവ്വതത്തിൽ വിഷം ലയിച്ചിരിക്കുന്നതുകൊണ്ടു് ഈ പേരുണ്ടായി
- (ഈ പർവ്വതത്തിൽ സർപ്പങ്ങൾ വളരെയുണ്ടെന്നു വർണ്ണിച്ചുകാണുന്നു).
- പര്യായപദങ്ങൾ:
- ചന്ദനാലയം.
- കേരളം എന്നു പറഞ്ഞുവരുന്ന ചേരരാജ്യത്തിനുണ്ടായിരുന്ന ഏഴു വിഭാഗങ്ങളിൽ ഒന്നു്
- മലയപർവ്വതത്തിൽ നിന്നു വരുന്ന കാറ്റു്
- വെളുത്ത ശങ്കുപുഷ്പം
- കറുത്ത മലയമുക്കിയുടെ പൂവിന്റെ സ്വരസംവിശേഷാൽ എഴുതുന്നതിനുള്ള മഷിക്കു ഉപയോഗപെടുന്നു. സംസ്കൃതം: അപരാജിതാ.തമിഴ്: വെള്ളൈക്കാക്കണം.
- മലയിലെ ഒരു ജാതിക്കാരൻ
- കേരളത്തിലെ ആദിമനിവാസികളിലെ ഒരു വിഭാഗം
- ജീമൂതവാഹനന്റെ ഭാര്യ
- (നല്ല പാട്ടുകാരിയായിരുന്നു).
- ദുർഗ്ഗ
- വരയാടു്
- ഒരുവക വൃക്ഷം
- മലയാളത്തിലെ ഭാഷ
- വാക്കു്
- പഴയ മലയാള അക്ഷരം
- മലയാളം
- ഒരുമാതിരി വൃക്ഷം
- എരിശ്ശേരി (എരിച്ച കറി)
- പുളിശ്ശേരി (പുളിച്ചകറി)
- ഉപ്പേരി (ഉപ്പുകറി
- ഓലൻ
- ഉപ്പിലിട്ടതു്) ഇനിച്ച കറി (പ്രഥമൻ മുതലായവ) പുളിശ്ശേരിയുടെ സ്ഥാനത്തു കാളൻ ചേർക്കാം
- കന്യാകുമാരിക്കും ഗോകർണ്ണത്തിനും അകത്തുള്ള ഭൂമി
- ദ്രാവിഡഭാഷകളിൽ ഒന്നു്
- ഭാഷാഗ്രന്ഥചരിത്രം മൂന്നു പ്രത്യേക കാലങ്ങളായി പിരിച്ചിരിക്കുന്നു. 1. പഴയ മലയാളകാലം — ഏകദേശം കലിവർഷം 2500 – മുതൽ കൊല്ലവർഷാരംഭം വരെ, 2. മദ്ധ്യമലയാളകാലം — കൊല്ലവർഷാരംഭം മുതൽ കൊല്ലം 600 വരെ, 3. നവീന മലയാളകാലം — കൊല്ലവർഷം 600 മുതൽ ആരംഭിക്കുന്നു. മലയാളദേശം – തിരുവിതാംകൂർ, കൊച്ചി, മലബാർ ജില്ല ഇത്രയും കൂടിയ ഭൂഖണ്ഡം - മലയാളം, തമിഴ്: മലൈനാടു്.
- മലയാളദേശക്കാരൻ
- മലയിൽ പാർക്കുന്നവൻ
- ഒരുവക ഇഞ്ചി
- കാട്ടിഞ്ചി
- രണ്ടു മലയുടെ ഇട
- ഒരുവക വൃക്ഷം (മധൂലകം)
- ഒരുവക വൃക്ഷം
- ഒരുമാതിരി ഈന്ത
- ഒരുമാതിരി വൃക്ഷത്തിന്റെ എണ്ണയുള്ള കുരു
- എണ്ണയുള്ള കുരുവുണ്ടാകുന്ന ഒരുമാതിരി വൃക്ഷം എന്നും കാണുന്നു
- കാപ്പി എന്നു മറ്റൊരു പക്ഷം.
- ഈ വൃക്ഷം കാബൂൾ, പർഷ്യാ മുതലായ ദേശങ്ങളിൽ വളരെയുണ്ടാകുന്നു. അധികവും മലകളിൽ ഉണ്ടാകുന്നതിനാൽ ‘മലയുക’ എന്നു പറയുന്നു. ഇതിന്റെ പഴുത്ത കായ് പാലിനോടൊരുമിച്ചു ഭക്ഷിക്കരുതു്. തമിഴ്: അക്കുരോടു.ഇംഗ്ലീഷ്: Walnut-വാൽ നട്ടു്.
- പര്യായപദങ്ങൾ:
- അക്ഷോഡം
- കന്ദരാളം.
- ഒരുവക ധാന്യം
- മലയിലുള്ളവരുടെ പരദേവത
- ഒരുമാതിരി അത്തിമരം
- കാട്ടത്തി
- ഒരു മരുന്നു്
- (മല എരുമ നോക്കുക).
- പ്രയാസമെന്നു കരുതുന്നു
- വിഷമിക്കുന്നു
- നെല്ലുപൊരിച്ചുണ്ടാക്കിയ ഭക്ഷണസാധനം
- തണ്ണീർദാഹം, ഛർദ്ദി അതിസാരം, കഫം, പ്രമേഹം മുതലായവയ്ക്കു നന്നു. ബലം വരുത്തും. മലമൂത്രങ്ങളെ കുറയ്ക്കും. സംസ്കൃതം: ലാജാ.ഇംഗ്ലീഷ്: Fried grain ഫ്റൈഡ് ഗ്രേൻ.
- ആണി തറക്കുന്നതിന്നു ഇരിമ്പുകൊണ്ടും മറ്റും ഉണ്ടാക്കുന്ന വസ്തു
- പുഷ്പം
- മലരുന്ന (വികസിക്കുന്ന) ശീലമുള്ളതുകൊണ്ടു് ഈ പേർവന്നു.
- കാമദേവൻ
- മലരിങ്കൽ (താമരപ്പൂവിങ്കൽ) നിന്നു ജനിച്ച അജൻ (ബ്രഹ്മാവു്)
- (‘മലരജൻ’ എന്നതാണു ശരിയായ ശബ്ദം). മലരവൻ എന്നുമുണ്ടു്. (പഴയ മലയാളം).
- ബ്രഹ്മാവു്
- വിശേഷണം:
- പാപമില്ലാത്ത
- ചെളിയില്ലാത്ത, ശുദ്ധമുള്ള, കുറ്റമില്ലാത്ത
- ഊറ്റുവെള്ളം
- സംസ്കൃതം: ഔദ്ഭിസലിലം.ഇംഗ്ലീഷ്: Spring water.
ന്മഹത്യാധാരയാസ്രേവേൽ
തത്തോയ മൗദ്ഭിദന്നാ മ
വദന്തീതിമഹർഷയഃ’
- മലർന്നുകിടക്കുന്നു
- വിടിരുന്നു
- പൊരിയുന്നു
- വിശേഷണം:
- വിരിഞ്ഞ
- വലുതായ
- പുഷ്പം (മലർന്നതുമലർ)
- പൂങ്കാവു്
- മലർത്തിവെയ്ക്കുന്നു, മലർത്തിക്കിടത്തുന്നു
- വിടിർത്തുന്നു
- പൊരിക്കുന്നു
- പൂവാട
- പൊരിച്ചിൽ
- മലരുക, വിടിർച്ച
- മലർന്നു കിടക്ക
- ലക്ഷ്മീദേവി
- പൂമങ്ക
- പൊരിച്ചു മലരുണ്ടാക്കുന്നതിനുള്ള നെല്ലു്
- മലരു പൊടിച്ച പൊടി
- ലക്ഷ്മീദേവി
- ലക്ഷ്മീദേവി
- ലക്ഷ്മി
- ലക്ഷ്മി
- മന്മഥൻ
- മലയിൽ നിന്നുള്ള വരവു്
- മലവിതച്ചതിന്റെ കരം
- മലവരവു്
- മലയനുഭവം
- ഒരുമാതിരി വലിയ വാഴ
- മലയിലേ ദേവത
- മലയിലുള്ള അധികാരം
- മലയിൽ ചെയ്യുന്ന നെൽകൃഷി
- മന്മഥൻ
- ഒരുമാതിരി വേപ്പുവൃക്ഷം
- മലയിലേ ഒരു ജാതിക്കാരൻ
- വയറിളക്കുക
- വയറ്റിൽ നിന്നു മലത്തേക്കളയുക
- മലയിലേ വസ്തുക്കൾ ശോധന ചെയ്യുക
- ഒരു രാഗം
- പിടിയാന
- ദൂതി
- ഒരു ദിക്കിന്റെ പേർ
- ഒരുവക വൃക്ഷം
- ഒരുമാതിരി വൃക്ഷം
- ഒരുമാതിരി സുഗന്ധവസ്തു
- വിശേഷണം:
- കുറവുള്ള
- മാനക്കേടുള്ള. അറബി:
- മലാക്ക എന്ന ദേശത്തു പാർക്കുന്നവൻ
- അനുഭവം
- ബുദ്ധൻ
- ആർഹതൻ
- ധാരാളമാവുക
- രാജാവു്
- വിശേഷണം:
- മുഷിഞ്ഞ
- കറുത്ത
- ഹീനമായ
- അഴുക്കുള്ള
- പാപമുള്ള
- വിശേഷണം:
- തെളിവില്ലാത്ത
- അഴുക്കു്
- കറുപ്പു്
- ഹീനത
- പാപം
- അശുദ്ധിയാകുന്നു
- കറ്റ
- മോരു്
- പൊൻകാരം
- കറുപ്പു്
- പാതകം
- മുളകു്
- താമര
- അഴുക്കു്
- വിശേഷണം:
- ക്രൂരതയുള്ള
- ചീത്തയായ
- കരിമന്തി
- അസി
- ദുഷ്ടൻ
- ക്രൂരൻ
- പിശാചു്
- വിശേഷണം:
- മലിനമായ അംബരത്തോടുകൂടിയ
- മുഷിഞ്ഞ വസ്ത്രം
- തെളിവില്ലാത്ത ആകാശം
- മഷി
- തീണ്ടായിരുന്നവൾ
- മലമുള്ളവൾ എന്നർത്ഥം. (ഇവിടെ മലത്തിനു ആർത്തവം എന്നോ ചളി എന്നോ അർത്ഥമാക്കാം). ‘മൃജാലങ്കാരരഹിതം’ എന്ന വിധിയനുസരിച്ചു രജസ്വലയായിരിക്കുന്നവൾ മേൽതേച്ചുകുളി വർജ്ജിക്കണം. ഇതു നോക്കുമ്പോൾ ചളിപിരണ്ടവൾ എന്നർത്ഥം യോജിക്കുന്നു.
- കള്ളൻ
- കാറ്റു്
- കള്ളൻ
- കൊടുവേലി
- സമ്പാദിച്ചു സൂക്ഷിച്ചുവെച്ചതിനെ കട്ടുകൊണ്ടുപോകുന്നവൻ എന്നർത്ഥം.
- രാക്ഷസൻ
- വായു
- അഗ്നി
- പഞ്ചയജ്ഞങ്ങളും ഉപേക്ഷിച്ച ബ്രാഹ്മണൻ
- മഞ്ഞു്
- കൊതുകു്
- വർദ്ധിക്കുന്നു
- ഋദ്ധി
- വിശേഷണം:
- മലിനമായുള്ള
- ഇരുട്ടുള്ള
- ഇരിമ്പു്
- പുഷ്പകാസീസം
- മലിനമായിട്ടുള്ളതു്
- വ്യാകുലപ്പെടുന്നു
- അതിശയിക്കുന്നു
- മലർന്നുകിടക്കുന്നു
- കലക്കം
- ആശ്ചര്യം
- മലർന്നുകിടക്കുക
- സംഭ്രമം
- മതസംബന്ധമായ ഒരു ക്രിസ്തിയസ്ഥാനപ്പേരു്
- പോരാട്ടം
- ബലം പരീക്ഷിക്കുക
- മുഷ്ടിയുദ്ധംചെയ്യുന്നു
- തമ്മിൽ പിടിച്ചു യുദ്ധംചെയ്യുന്നു
- തമ്മിൽ പിടിച്ചും അടിച്ചും യുദ്ധം ചെയ്ക
- നല്ല വെണ്മയും മിനുസവും ഉള്ള ഒരുതരം തുണി
- പോരാട്ടം
- ബലം, ശക്തി
- മോന്തായം പിടിക്കുന്ന തടി
- മല്ലിക
- സൗന്ദര്യമേറിയ
- ബലമുള്ള
- മണ്ണുകൊണ്ടുള്ള കുഴികിണ്ണം
- എണ്ണക്കുടുക്ക
- ഇടിഞ്ഞിൽ വിളക്കു്
- ഒരു പൂച്ചെടി
- വിളക്കിന്റെ കാൽ
- വിളക്കു്
- ചിരട്ടകൊണ്ടുള്ള പാത്രം
- പല്ലു്
- ഒരുവക മുല്ല
- മുളക്
- മല്ലന്മാരുടെ ഒരുവക വാദ്യം
- പെരുമ്പറ
- ബാഹുയുദ്ധത്തിൽ സാമർത്ഥ്യമുള്ളവൻ
- തടിച്ചു ബലമുള്ളവൻ
- മുഷ്ടിയുദ്ധംചെയ്യുന്ന സ്ഥലം
- മഷി
- അഞ്ജനം
- മനോഹരം
- ബലമുള്ളതു്
- ചിരട്ടകൊണ്ടുള്ള പാത്രം, കപ്പ്
- കവിൾത്തടം
- മുഷ്ടിയുദ്ധത്തിനുള്ള പുറപ്പാടു്
- മല്ലന്മാരുടെ യുദ്ധം
- മല്ലന്മാരുടെ യുദ്ധക്കളം
- പണ്ടു രാജസ്ഥാനങ്ങളിലും മറ്റും ഗുസ്തിമുറ, വടിവീശുക, വെട്ടും തടയും മുതലായ അഭ്യാസങ്ങൾ നടത്തിവന്നിരുന്നു. ജയിക്കുന്നവർക്കു സമ്മാന ദാനവും പതിവായിരുന്നത്രെ.
- വിശേഷണം:
- കറുത്ത കണ്ണോടുകൂടിയ
- സൗന്ദര്യമുള്ള
- വേലക്കാർക്കു കേറിനിന്നു വേലചെയ്വാൻ വെച്ചു കെട്ടിയ ചട്ടം മുതലായതു്
- സ്ത്രീ
- അറബിമുല്ല
- സുന്ദരി
- നല്ല
- യുദ്ധക്ഷമമായ
- കൃഷ്ണൻ, വിഷ്ണു
- ശിവൻ
- പഞ്ഞിയുടെ പശ
- മുല്ല
- കൊത്തമല്ലി
- ഒരുമാതിരി അരയന്നം
- മാഘമാസം
- മുല്ല, വള്ളിമുല്ല
- ശിരസ്സിൽ ധരിക്കപ്പെടുന്നതു എന്നു ശബ്ദാർത്ഥം. നല്ല ഗന്ധത്തെ ധരിക്കുന്നതു്. എന്നുമാവാം.
- രാമായണം 24 വൃത്തത്തിലേ 6-ആം വൃത്തം
- ഒരുമാതിരി അരയന്നം
- ശരീരം വെളുത്തും കൊക്കും കാലും മലിനമായും ഇരിക്കുന്ന ഹംസം.
- കണ്ണിനു ചുറ്റും വെളുപ്പുള്ള കുതിര
- ശിവൻ
- മല്ലികാ പുഷ്പത്തിന്റെ ഗന്ധത്തോടു സദൃശമായ ഗന്ധമുള്ള അകിൽ
- തുനടുവു്
- യുദ്ധം ചെയ്യുന്നു
- കലഹിക്കുന്നു
- കൂൺ
- കള്ളൻ
- പ്രസിദ്ധനായ ഒരു വ്യാഖ്യാതാവും കവിയും
- (രഘുവംശം മുതലായി പലതിനും വ്യാഖ്യാനം ഉണ്ടാക്കീട്ടുണ്ടു്.)
- മുല്ലവള്ളി
- കരടി
- ഒരു പണിയായുധം
- ചിറ്റുളിയിൽ അല്പം വലുതു്.
- ഇരിമ്പിൻ തുരുമ്പു്
- ഇരിമ്പിന്റെ കറ
- രോമം. (പ്രാചീനമലയാളം:)
- ഒരു വൃത്തത്തിന്റെ പേർ
- കൊതുകു്
- കൊതുകു്
- ഒരുവക വൃക്ഷം
- മയിർ
- ക്രിസ്തുവിന്റെ ഒരു പേർ
- വസൂരി
- വസൂരി
- ദീപത്തിൽനിന്നുണ്ടാകുന്ന കറുത്ത പൊടി
- എഴുതുന്ന മഷി
- അഞ്ജനം
- ഇല്ലറക്കരി, പുകയറ
- മഷിയുണ്ടാക്കുന്നവൻ
- മറഞ്ഞിരിക്കുന്ന വസ്തുക്കളെ കാണിക്കുന്ന ഒരു വിദ്യക്കാരൻ
- മഷിവെക്കുന്ന പാത്രം
- എഴുതുന്ന തുവൽ
- ചായമിടുന്നതിനുള്ള ഒരു വസ്തു
- മയിൽതുത്ഥം
- അപ്രത്യക്ഷ വസ്തുക്കളെ മഷിനോക്കിപ്പറയുന്നവൻ
- മഷിനോക്കിപ്പറയുന്ന ഒരു വിശേഷവിദ്യ
- മഷിതേക്കുന്നു
- മട്ടു്
- കിട്ടം
- ഊറൽ
- മരതകം
- ഇന്ദ്രനീലക്കല്ലു്
- പലവ്യഞ്ജനം
- അരച്ചുചേർത്ത കറിക്കൂട്ടു്. അറബി:
- മസാല – കൊല്ലമുളകു് (മുളകുവറ്റൽ), നല്ലമുളകു്, കൊത്തമ്പാലയരി, കർവാപ്പാട്ട, ചുവന്നുള്ളി, തക്കോലപ്പുട്ടൽ, പെരുഞ്ജീരകം, കശകുശ ഈ എട്ടും ചേർന്നതു്. മസാല മാംസപാകത്തിനാണു് അധികം നന്നു്.
- മഷി
- കണ്ണിലെഴുതുന്ന മഷി
- ദീപകിട്ടം.
- പാമ്പിന്റെ പൊത്തു്
- മഷിക്കുപ്പി
- മഷിക്കുപ്പി
- മഷിപ്പാത്രം
- മഷിക്കുപ്പി
- വിശേഷണം:
- പൊടിച്ച
- അരച്ച
- പേന
- പേന
- മഷിക്കുപ്പി
- മഷിക്കുപ്പി
- പോത്തു്
- കറുത്ത ചണം പയറു്
- വെൺകുടല
- വെളുത്ത അമര
- അന്യഥാ പരിണമിക്കുന്നതു് എന്നർത്ഥം. (മസൂര, മസൂശ – ഇവ പാഠങ്ങൾ).
- നാൽക്കോപ്പക്കൊന്ന
- കറു ത്ത ചണംപയറിന്റെ ഇലയോടു തുല്യമായ ഇലയുള്ളതു് എന്നർത്ഥം.
- വ്യഭിചാരിണി
- വസൂരി
- നാല്ക്കൊപ്പക്കൊന്ന
- വസൂരീ
- വിശേഷണം:
- മൃദുത്വമുള്ള
- മൃദുത്വമുള്ളതു്, മിനുസമുള്ളതു്
- സാഹിത്യശാസ്ത്രപ്രകാരം രീതികളിൽ ഒന്നു്
- നെയ്യു് മുതലായതു ചേർത്തു് സ്നിഗ്ധതവരുത്തിയ അന്നം മുതലായതു്
- മുള
- നെല്ലിമുള
- ആടുന്നതു് എന്നർത്ഥം.
- സന്യാസി
- മുളദണ്ഡുള്ളവൻ എന്നർത്ഥം.
- ചന്ദ്രൻ
- വിശേഷണം:
- പാവപ്പെട്ട
- താഴ്മയുള്ള
- തലമണ്ട
- വാർദ്ധക്യത്തിൽ വേഷം മാറുന്നതു് എന്നർത്ഥം.
- മനുഷ്യരുടെയും മറ്റും മൂർദ്ധാവു്
- കഴുത്തു്
- തല
- തലയിലുള്ള എണ്ണ
- തലയോടുള്ള സ്നേഹം
- അളവു്
- തൂക്കം
- തലച്ചോറു്
- ജ്ഞാനാത്മാനാ പരിണമിക്കുന്നതു് എന്നർത്ഥം. ശിരോദേശത്തേ ഗമിച്ചതു് എന്നുമാവാം. (ശിരസ്സിലിരിക്കുന്ന ഘൃതാകാരമായ സ്നേഹവിശേഷം).
- തൈരിൽ വെള്ളം
- മോരു
- പുളിപ്പുള്ളതായി പരിണമിക്കുന്നതു് എന്നർത്ഥം.
- തലച്ചോറു്
- ശ്രേഷ്ഠ
- വിഷ്ണു
- ആമ
- ചുക്കു്
- വിശേഷണം:
- വലിയ
- ഏറ്റവും നല്ല
- കൂവളം
- കുമ്പിൾ
- പാതിരി
- വയ്യാഴാന്ത
- മുഞ്ഞ ഇവ അഞ്ചും
- നാരദന്റെ വീണ
- പൂജിക്കപ്പെടുന്നതു് എന്നർത്ഥം.
- ഒരു തൈ, ചെറുവഴുതിന
- ഒരു രോഗം
- (‘ഇക്കിൾ’ നോക്കുക). ഈ രോഗം ഹിക്കാനിദാനത്തിൽ പെട്ടതാണു. ദേഹം പുളയുക, കണ്ണു മേപ്പോട്ടു പോവുക, ക്ഷീണം, ആഹാരദ്വേഷം, തുമ്മൽ ഇവ അധികമായുണ്ടാകും ഈ ലക്ഷണമുള്ള ഗംഭീരയേയും മഹതിയേയും വർജ്ജിക്കണം.
- രാജ്യം
- തത്വങ്ങളിൽ ഒന്നു്
- വിശാലം, വിസ്താരമുള്ളതു്
- പൂജിക്കപ്പെടുന്നതു് എന്നർത്ഥം.
- വലിപ്പക്കുറവു്
- അപമാനം
- ഇളപ്പും
- വലിപ്പമുണ്ടാകുന്നു
- വലിപ്പം
- ഉൽക്കർഷം
- വിശേഷണം:
- വന്ദിക്കപ്പെടുവാൻ തക്ക
- ഉത്സവം
- പോത്തു്
- കാന്തി, ശോഭ
- വിശേഷണം:
- മഹമ്മദു് എന്ന ആൾ സ്ഥാപിച്ച മതം അനുസരിക്കുന്ന
- മഹമ്മദിനെ സംബന്ധിച്ച
- മേല്പോട്ടിള്ള ലോകങ്ങൾ ഏഴിൽ ഒന്നു്
- ഭൂമിയിൽ നിന്നു മേല്പോട്ടു നാലാമത്തേ ലോകം
- വളരെ തപസ്സു ചെയ്തവൻ
- വസിഷ്ഠൻ മുതൽ പേർ
- തേജസ്സു്, ശോഭ
- ഉത്സവം
- പൂജിക്കുന്നതു് – തൃപ്തിയെ ചെയ്യുന്നതു് എന്നർത്ഥം.
- യാഗം
- വലിപ്പം
- സന്തോഷം
- ശക്തി
- ജലം
- യാദാസ്തു
- സ്ത്രീ
- (മഹിള എന്നതിന്റെ പാഠം).
- വിശേഷണം:
- വലിയ
- വലുതായ
- കടൽ
- വെള്ളുള്ളി
- ഒരുമാതിരി കിഴങ്ങു്, വെട്ടുചേമ്പു്
- വലിയ മുള്ളങ്കി
- ശിവൻ
- ബ്രഹ്മപ്രളയം
- വലിയ വിദ്വാൻ
- മഹാകവികൾ – കാളിദാസൻ, ഭവഭൂതി, ഭാരവി, ബാണൻ, ദണ്ഡി, സുബന്ധു, ഭർത്തൃഹരി മുതലായവർ.
- കാളിദാസൻ
- ഭവഭൂതി
- ബാണൻ
- ഭാരവി ഇവർ നാലുപേരും
- ശിവൻ
- ശിവഭക്തനായ ഒരു മുനി
- ശിവൻ
- ആന
- സംഹാരരുദ്രൻ
- ശിവന്റെ വാതിൽ കാവൽക്കാരൻ
- കലി 1701 – 2101
- മഹാകാവ്യത്തിനു വേണ്ടതായ ലക്ഷണം
- ‘സർഗബന്ധോമഹാകാവ്യമുച്യതേതസ്യലക്ഷണം * ആശീർന്നമസ്ക്രിയാവസ്തുനിർദ്ദേശോ വാപിതൻമുഖം * ഇതിഹാസകഥോൽഭൂതമിതരദ്വാസദാശ്രയം ചതുർവർഗഫലായത്തം ചതുരോദാത്തനായകം * നഗരാർണ്ണവശൈലർത്തുചന്ദ്രാർക്കോദയവർണ്ണനൈഃ * ഉദ്യാനസലിലക്രീഡാമധുപാനരതോത്സവൈഃ * വിപ്രലംബൈർവിവാഹൈശ്ച കുമാരോദയവർണ്ണ നൈഃ * മന്ത്രദൂതപ്രയാണാജിനായകാ ദയൈരപി * അലംകൃതമസംക്ഷിപ്തം രസഭാവനിരന്തരം * സർഗൈരനതിവിസ്തീർണ്ണൈഃ ശ്രാവ്യവൃത്തൈസ്സുസന്ധിഭിഃ സർവത്രഭിന്നവൃത്താന്തൈരുപേതം ലോകരഞ്ജനം * കാവ്യം കല്പാന്തരസ്ഥായി ജായതേ സമലംകൃതി * ന്യൂനമപ്യത്രയൈഃ കൈശ്ചിദംഗൈഃകാവ്യം ന ദുഷ്യതി *
- മഹാകാവ്യങ്ങൾ – രഘുവംശം, കുമാരസംഭവം, കിരാതാർജ്ജുനീയം, മാഘം, നൈഷധം. ഇവയോടു ചിലർ മേഘദൂതും കൂട്ടാറുണ്ടു്. ഭട്ടികാവ്യം, വിക്രമാങ്കദേവചരിതം, ഹരവിജയം മുതലായവയ്ക്കും മഹാകാവ്യയോഗ്യതയുണ്ടെന്നും അപൂർവം അഭിപ്രായം കാണുന്നു. തമിഴിലെ അഞ്ചു മഹാകാവ്യങ്ങൾ 1 ചിലപ്പതികാരം 2 മണിമേഖല 3 ചിന്താമണി 4 കുണ്ഡലകേശി 5 വളയാപതി.
ദൗത്യം കുമാരോദയം
ശൃംഗാരം മൃഗയാവിനോദനമൃതു
ക്കൂട്ടം ജലക്രീഡനം,
ബന്ദ്രാർക്കോദയമാഹവം നിശയുഷ
സ്സാമന്ത്രണം നായകോ
ല്ക്കർഷം തൊട്ടമനോജ്ഞവസ്തുനിവഹം
വർണ്ണിക്കിൽ വൻ കാവ്യമാം’
- ശിവൻ
- ഭദ്രകാളി
- ദേവി
- ദുർഗ്ഗ
- വിശേഷണം:
- ശ്രേഷ്ഠവംശത്തിലുള്ള
- നല്ല വംശത്തിൽ ജനിച്ച
- വിശേഷണം:
- ഉത്തമ കുലത്തിൽ ജനിച്ച
- ശിവൻ
- ശിവൻ
- ഒരു വലിയ തുക
- ശിവൻ
- ശിവൻ
- ഒരു വലിയ തുക
- (Ten billions).
- ശിവൻ
- ശിവൻ
- ഒട്ടകം
- ശിവൻ
- അച്ഛൻ
- അമ്മ
- ആചാര്യൻ ഇവർ മൂവരും
- രാഹു
- ഒട്ടകം
- ശിവൻ
- വിശേഷണം:
- വലിയ ശരീരമുള്ള
- ഒട്ടകം
- പെരുച്ചാഴി
- ശിവൻ
- ദേവി
- ശിവൻ
- ഒട്ടകം
- ശിവന്റെ ജട
- ശിവൻ
- ശിവൻ
- സജ്ജനം
- വലിയ കച്ചവടക്കാരൻ
- വരിപ്പീച്ചിൽ
- ചടച്ചി
- ശിവൻ
- ശിവൻ
- വലിയ കാടു്
- വിശേഷണം:
- ഏറ്റവും കയ്പുള്ള
- ഒരു ഔഷധയോഗം
- വേപ്പുവൃക്ഷം
- വിശേഷണം:
- കഠിനമായ
- കൂർത്ത
- ചേർക്കുരുവു്
- വിശേഷണം:
- ഏറ്റവും ബുദ്ധിയുള്ള
- വലിയ ശരീരമുള്ള, ധൈര്യമുള്ള
- മഹാത്മാ ശബ്ദം സംസ്കൃതത്തിൽ നകാരാന്തമാണു്. മലയാളത്തിൽ ‘മഹാത്മാ’ എന്ന ശബ്ദത്തെ മൂന്നു ലിംഗങ്ങളിലും ഉപയോഗിക്കാം.
- ശിവൻ
- ശിവൻ
- ശിവൻ
- ശിവൻ
- സർവോൽകൃഷ്ടനായ ദേവൻ എന്നർത്ഥം. നൃത്താദിരൂപമായിരിക്കുന്ന വലിയ ക്രീഡയുള്ളവൻ എന്നുമാവാം.
- പാർവതി
- വലിയ ദൈവം
- ഒട്ടകം
- വിശേഷണം:
- അധിക സമ്പത്തുള്ള
- വിലയേറിയ
- അധികം വിലയുള്ള വസ്തു
- വളരെ വിലപിടിച്ച വസ്ത്രം
- പൊൻ
- കൃഷി
- ശിവൻ
- ശിവൻ
- മദ്യം
- പരമാനന്ദം, മോക്ഷം
- ഏറ്റവും സന്തോഷം
- കന്നിമാസത്തിൽ സരസ്വതിയെ സേവിക്കുന്ന ഒരു ദിവസം
- അടുക്കള, മടപ്പള്ളി
- അരി, കറി സാമാനങ്ങൾ ഉള്ളതു് എന്നർത്ഥം.
- വലുതായ വണ്ടി
ക്കനുമതിതരുകമഹാനസേ’
- ഹനൂമന്നാടകം
- ശിവൻ
- ഒട്ടകം
- ആന
- സിംഹം
- ശിവൻ
- മലവേപ്പു്
- അർദ്ധരാത്രി
- ദേവി
- ഒരു രത്നം
- ഇന്ദ്രനീലക്കല്ലു്. നീലക്കയ്യോന്നി
- വിശേഷണം:
- ശക്തിയും സമ്പത്തും ഭാഗ്യവുംമറ്റും ഉള്ള
- മഹാത്മാവു്
- ശ്രേഷ്ഠൻ
- ശിവൻ
- ശിവൻ
- വലിയവൻ, പൂജ്യൻ, ശ്രേഷ്ഠൻ
- ഒടുക്കത്തേ അഞ്ചു വായുക്കളിൽ ഒന്നു്
- പെരുഞ്ചെന്നെല്ലു്
- അഞ്ചു വലിയ വിഷയങ്ങൾ
മുസ്തകോവത്സനാഭകഃ
ശംഖകർണ്ണീതിയോഗോയം
മഹാപഞ്ചവിഷാഭിധാഃ’
- ശിവൻ
- നവനിധികളിൽ ഒന്നു്
- മഹത്വമുള്ളതാകയാൽ അർത്ഥാർത്ഥികളാൽ സേവിക്കപ്പെടുന്നതു് എന്നർത്ഥം.
- ഒരു വലിയതുക
- നാരദൻ
- ഒരു ദിഗ്ഗജ
- നന്ദൻ
- കുബേരന്റെ ആശ്രിതനായ ഒരു കിന്നരൻ
- അഷ്ടനാഗങ്ങളിൽ ഒന്നു്
- വലിയ പാപം
- ബ്രഹ്മഹത്യ മുതലായ മഹാപാപങ്ങൾ അഞ്ചിനും കൂടെയുള്ള പേർ
- മഹാപാതകമുള്ളവൻ
- ശിവൻ
- വിഷ്ണുപുരാണംവും ഭാഗവതപുരാണവും
- ഒട്ടകം
- ഒരു ദൈവഭക്തൻ
- രാജാവു്
- ഇന്ദ്രൻ
- ശിവൻ
- വലിയ പ്രഭു
- വലുതായ യാത്ര
- ഭാരതത്തിലെ ഒരുപർവം
- ബ്രഹ്മാവിന്റെ അവസാനത്തിങ്കലേ പ്രളയം
- ഒരു കല്പാവസാനത്തിൽ ലോകങ്ങൾ മനുഷ്യർ, ദേവകൾ, ബ്രഹ്മാവു് എന്നിവർ നശിച്ചു പോകുന്ന കാലം. ജഹാനക, ക്ഷിതി, സംഹാരം എന്ന പേരുകളും ഉണ്ടു്.
- (മണിദീപികപ്രകാരം) ഉറപ്പിച്ചു് ഉച്ചരിയ്ക്കുന്ന വർണ്ണം
- വാഴ
- കാറ്റു്
- ബുദ്ധമഹർഷി
- ഈയം
- ഒരുമാതിരി കുറുന്തോട്ടി
- ഒരസുരരാജാവു്
- ചക്രവർത്തി
- പ്രഹ്ലാദപുത്രനായ വിരോചനന്റെ പുത്രനായി ജനിച്ച ഒരു ദൈത്യരാജാവായിരുന്നു മഹാബലി. ഇദ്ദേഹം തപസ്സുചെയ്തു് ഇന്ദ്രനെ തോല്പിച്ചു് മൂന്നുലോകത്തിനും രാജാവായി. ദേവകളുടെ സങ്കടം നിമിത്തം വിഷ്ണു ഒരു വാമനൻ (കുട്ടി) ആയി വന്നു മൂന്നടിസ്ഥലം തനിക്കു തരണമെന്നു വഞ്ചനയായി അപേക്ഷിച്ചു. ബലി സമ്മതിച്ചു. അപ്പോൾ വാമനൻ തന്റെ ശരീരം വലുതാക്കി ഒരടി ഭൂമിയിലും, ഒരടി സ്വർഗ്ഗത്തിലും, മൂന്നാമത്തേ അടി ബലിയുടെ തലമേലും ചവുട്ടി ബലിയേയും കൂട്ടരേയും പാതാളത്തിലേക്കു താഴ്ത്തിക്കളഞ്ഞു. മഹാബലി മഹാഭക്തനും ധർമ്മിഷ്ഠനുമായിരുന്നു.
- വിശേഷണം:
- നീണ്ടകൈകളുള്ള
- ആകാശം
- ശിവൻ
- വിശേഷണം:
- ഭാഗ്യവും മഹത്വവും മറ്റുമുള്ള
- മഹത്വം
- പതിനെട്ടു പുരാണങ്ങളിൽ ഒന്നു്
- വിശേഷണം:
- വളരെ ഭാഗ്യമുള്ള
- ലോകത്തിലെ തുലോം വലിയ കാവ്യം
- മഹാഭാരതത്തിലെ മുഖ്യവിഷയം പാണ്ഡവന്മാരും കൗരവരും തമ്മിലുണ്ടായ മഹായുദ്ധമാകുന്നു. മഹാഭാരതത്തിന്റെ കർത്താവു് കൃഷ്ണദ്വൈപായനൻ (വ്യാസൻ) ആണെന്നു പറയുന്നു. അദ്ദേഹം മുമ്പുണ്ടായിരുന്ന കഥകളെകൂട്ടിച്ചേർക്കുക മാത്രമേ ചെയ്തിട്ടുള്ളു എന്നു വിചാരിപ്പാൻ കാരണങ്ങൾ കാണുന്നുണ്ടു്. നളചരിതം, രാമചരിതം മുതലായ പല കഥകളും ഭഗവൽഗീത, ഹരിവംശം മുതലായ കാവ്യങ്ങളും മഹാഭാരതത്തിൽ അടങ്ങുന്നുണ്ടു്. മഹാഭാരതത്തെ വ്യാസൻ സ്വശിഷ്യനായ വൈശമ്പായനനെ പഠിപ്പിക്കുകയും അദ്ദേഹം ഒരു ദിവസം ജനമേജയരാജാവിന്റെ മുമ്പാകെ പറയുകയും ചെയ്തു. ഭാരതത്തിൽ (എഴുത്തച്ഛന്റെ തർജ്ജമയിൽ) അടങ്ങിയിരിക്കുന്ന പർവ്വങ്ങളുടേയും മറ്റും വിവരം.
-
പൗലോമം — സംഗ്രഹവിവരണം, ഉദങ്കോപാഖ്യാനം, ഭൃഗുകുലവിസ്താരം, ച്യവനോൽഭവവും, വഹ്നിശാപവും, തിരുമുനിയുടെ അർദ്ധായൂർദ്ദാനവും വിവാഹവും, സഹസ്രപദന്റെ ശാപമോചന.
-
ആസ്തികം — അസ്തികോത്ഭവം കഥാസംക്ഷേപം, നാഗഗരുഡാരുണോല്പത്തി, പാലാഴിമഥനകഥാസംക്ഷേപം, അമൃതത്തിന്നായിട്ടു ഗരുഡന്റെ യാത്ര, ഗരുഡനെ തടുക്കേണ്ടതിനായി ദേവകളുടെ സന്നാഹം, ഇന്ദ്രാപരാധം, ഗരുഡന്റെ ദേവലോകപ്രാപ്തിയും, സുധാഗ്രഹണവും, സർപ്പങ്ങളുടെ പേരും പ്രകൃതവും മറ്റും, അനന്തന്റെ തപസ്സു്, ശാപഭയം ഒഴിപ്പാൻ ഭോഗികളുടെ അഭിപ്രായഭേദം, ശ്രീപരീക്ഷിത്തിനുണ്ടായ ശാപവൃത്താന്തം മുതലായതു്, അസ്തികോത്ഭവവും ജരൽക്കാരുവിന്റെ ഗൃഹസ്ഥാശ്രമനിവൃത്തിയും, സർപ്പസത്രം. (പൗലോമവും ആസ്തികവും പരിഭാഷാരൂപങ്ങൾ മാത്രമാണു്, മൂലത്തിൽ ഇല്ല.):
-
സംഭവം — സോമവംശരാജോല്പത്തി, പരശുരാമൻ ഒടുക്കിക്കളഞ്ഞ ശേഷം ക്ഷത്രിയ രാജാക്കന്മാർ വീണ്ടും വർദ്ധിച്ചതു്, ദേവാദികളുടെ ഉത്ഭാവം, അംശാവതരണം, പൂരുവംശോല്പത്തി, പൂർവ്വരാജോല്പത്തി, ദേവയാനീചരിതം = കചന്റെ മൃതസഞീവനി വിദ്യാഭ്യാസം, ശർമ്മിഷ്ഠയുടെ ദാസ്യം, ദേവയാനീപരിണയം, യയാതിയുടെ ശർമ്മിഷ്ഠാപ്രാപ്തി, ജരാനരവിനിമയം, ശാകുന്തളം, ഭരതോല്പത്തി, ശകുന്തളോദ്വാഹം – ഗാന്ധർവ്വവിവാഹം, ശകുന്തളയുടെ ഭർത്തൃസമീപത്തിലേക്കുള്ള യാത്ര, ശകുന്തളയുടെ രാജമന്ദിരപ്രാപ്തി, ഭരതന്റെ രാജ്യഭരണം,
-
ശന്തനുവിന്റെ ഉദ്ഭവചരിത്രം, ഗംഗാദേവി മാതാവാകണമെന്നു വസുക്കളുടെ അപേക്ഷ, വസുക്കളുടെ ശാപകാരണ വൃത്താന്തം, സത്യവതീ പരിണയം, അംബോപാഖ്യാനം, അന്വയനാശം കണ്ടു സത്യവതിയുടെ ദുഃഖവും ആലോചനയും, ദീർഘതമോദന്തം, ധൃതരാഷ്ട്രൻ മുതലായവരുടെ ഉല്പത്തി, മാണ്ഡവ്യശാപവും വിദുരോല്പത്തിയും, ധാർത്തരാഷ്ട്രോല്പത്തി, പാണ്ഡുപുത്രോല്പത്തി, പാതിവ്രത്യ നിഷ്ഠാസ്ഥാപനം, പാണ്ഡുവിന്റെ ചരമഗതി, കൗരവന്മാർക്കു പാണ്ഡവന്മാരോടുള്ള സ്പർദ്ധാരംഭം, വിദ്യാഭ്യാസവും ശാരദ്വതോല്പത്തിയും, ഭാരദ്വാജോല്പത്തി, അഭ്യാസപരീക്ഷ, ഗുരുദക്ഷിണ, ധൃഷ്ടദ്യുമ്നോല്പത്തി, ജതുഗേഹനിർമ്മാണം, കാനനപ്രവേശം, ഹിഡിംബവധവും ഹിഡിംബി സംയോഗവും, ഏകചക്രാവാസവും ബകനിഗ്രഹവും, പാഞ്ചാലീസ്വയംബരാകർണ്ണനം, പാഞ്ചാലീസ്വയംവരയാത്ര, അംഗാരവർണ്ണോപാഖ്യാനം, സംവരണോദന്തം, വാസിഷ്ഠമുപാഖ്യാനം, കല്മാഷപാദചരിതം, ഔർവോത്ഭവവും ശാന്തിമഹത്വവും, പാഞ്ചാലീസ്വയംവരം, രാജസഞ്ചയ വിജയം, കുന്തീവാക്യം, പാഞ്ചാലിയുടെ പൂർവജന്മവൃത്താന്തം, പഞ്ചേന്ദ്രോപാഖ്യാനം, പഞ്ചനൈതന്തവചരിതം, ധാർത്തരാഷ്ടന്മാരുടെ കുണ്ഠിതം, കൗരവപാഞ്ചാലയുദ്ധം, അർദ്ധരാജ്യാഭിഷേകം, സുന്ദോപസുന്ദോപാഖ്യാനം, അർജ്ജുനന്റെ തീർത്ഥ
-
യാത്ര, സുഭദ്രാഹരണം, സുഭദ്രയ്ക്കു സ്ത്രീധനം കൊടുപ്പാൻ രാമകൃഷ്ണാദികളുടെ ആഗമനം, ഖാണ്ഡവദാഹം, മന്ദപാലോപാഖ്യാനം, ശാർങ്ഗപക്ഷികളുടെ ജാതവേദസ്തുതി, ദേവേന്ദ്രന്റെ ഭഗവൽസ്തുതി. (സംഭവപർവത്തിനു മൂലത്തിൽ ആദിപർവം എന്നു പേർ):
-
സഭാ — രാജസൂയം, ജരാസന്ധവധം, ദിഗ്ജയം, വിശ്വരൂപപ്രദർശനം, ശിശുപാലവധം, ദ്യൂതക്രീഡ, ദ്രൗപദീവസ്ത്രാക്ഷേപം, (ഹസ്തിനപുരിയിലെ രാജ്യസഭ വഞ്ചനകൊണ്ടു ദുര്യോധനൻ മുതലായവർ രാജ്യം കൈക്കലാക്കി പാണ്ഡവന്മാരേയും പാഞ്ചാലിയേയും വനത്തിൽ അയക്കുക).
-
ആരണ്യം — പാണ്ഡവന്മാരുടെ കാനനവാസം, നളോപാഖ്യാനം, കല്യാണസൗഗന്ധികം, നഹുഷന്റെ ശാപമോക്ഷം, നാഗധ്വജന്റെ ഘോഷയാത്ര, രാമായണകഥാനിവേദനം, ഭീമാദികളുടെ മരണവും പുനർജനനവും (പാണ്ഡവന്മാരുടെ വനവാസവും മഹർഷിമാരുമായുള്ള സന്ദർശവും – 12 വർഷം. (ആരണ്യത്തിനു മൂലത്തിൽ വനപർവ്വം ആന്നുപേർ):
-
വിരാടം — പാണ്ഡവന്മാരുടെ അജ്ഞാതവാസം, കീചകവധം – (ഒരുവർഷം).
-
ഉദ്യോഗം — (മഹാഭാരതയുദ്ധത്തിനുള്ള ഒരുക്കം) കൗരവപാർത്ഥ
-
ന്മാരുടെ ഭഗവദ്വരണം, യുദ്ധോദ്യമനിരൂപണം, സഞ്ജയാഗമനം, വിദുരവാക്യം, ഭഗവദ്ദൂതു്, വിശ്വരൂപദർശനം, യുദ്ധോദ്യോഗം.
-
ഭീഷ്മം — ഭീഷ്മർ കൗരവരുടെ സേനാനായകനായിരുന്നു യുദ്ധം നടത്തിയ കഥ. ഇദ്ദേഹം പത്തു ദിവസം യുദ്ധം ചെയ്തു മടങ്ങി.
-
ദ്രോണം — അഭിമന്യുവിന്റെ യുദ്ധവും മരണവും, സൃഞ്ജയോപാഖ്യാനം, പാർത്ഥപ്രതിജ്ഞയും ജയദ്രഥവധവും, രാത്രിയുദ്ധവും ഘടോൽക്കച മരണവും, ഭീഷ്മർക്കു് ശേഷം ദ്രോണരാണു് സേനാധിപത്യം ഏറ്റതു്. രണ്ടുദിവസം കഴിഞ്ഞു മരണം.
-
കർണ്ണം — ത്രിപുരദഹനം – ധാതൃ സാരഥ്യം. കർണ്ണൻ സേനാപതിയായി മൂന്നു ദിവസം യുദ്ധം നടത്തി. (കർണ്ണന്റെ സേനാധിപത്യം).
-
ശല്യം — ശല്യന്റെ സേനാനായകത്വം, ദുര്യോധനന്റെ മുറിവേൽപ്പു്, യുദ്ധത്തിനു് പ്രാപ്തരായി കൗരവരിൽ മൂന്നുപേർ ശേഷിക്കുന്നു.
-
സൗപ്തികം — കുരുപക്ഷത്തിൽ ശേഷിച്ച മൂന്നു നായകന്മാർ കൂടി രാത്രിയിൽ പാണ്ഡവവാസസ്ഥലങ്ങളെ ആക്രമിക്കുന്നു. അവരുടെ മരണത്തോടുകൂടി യുദ്ധം അവസാനിക്കുന്നു.
-
ഐഷികം — ധൃഷ്ടദ്യുമ്നൻ, പാഞ്ചാലീപുത്രന്മാർ മുതലായവർ മരിച്ചു പോയി എന്ന വൃത്താന്തംകേട്ടു പാഞ്ചാലിയുടെ വിലാപവും മറ്റും. മൂലത്തിലെ സൗപ്തികപർവത്തെ സൗപ്തികമെന്നും ഐഷികമെന്നും രണ്ടായി തിരിച്ചിരിക്കയാണു്.
-
സ്ത്രീ — ഗാന്ധാരിയും മറ്റു സ്ത്രീകളും യുദ്ധത്തിൽ വീണുപോയവർക്കുവേണ്ടി വിലപിക്കുന്നു.
-
ശാന്തി — യുധിഷ്ഠിരനെ ആശ്വസിപ്പിക്കുന്നതിനായി ഭീഷ്മർ രാജനീതിയെ കുറിച്ചും മറ്റും പ്രസംഗിക്കുന്നു.
-
അനുശാസനീകം — ഭീഷ്മന്റെ പ്രസംഗം തുടർച്ച, അദ്ദേഹത്തിന്റെ മരണം.
-
അശ്വമേധികം — യുധിഷ്ഠിരന്റെ അശ്വമേധയാഗം കഴിപ്പു്.
-
ആശ്രമവാസം — ധൃതരാഷ്ട്രർ, ഗാന്ധാരി, കുന്തി മുതലായവർ വനവാസം ചെയ്യാനുള്ള യാത്ര, കാട്ടുതീയിൽപ്പെട്ടു മരണം.
-
മൗസലം — എന്നാൽ മുസലത്തെ സംബന്ധിച്ചതു് എന്നർത്ഥം. മുസലം = ഉലക്ക ഇരിമ്പുലക്കയുടെ ഉല്പത്തി, ആ ഉലക്ക ഏരകപ്പുല്ലുകളായതു്, ആ ഏരകപ്പുല്ലുകൊണ്ടുണ്ടായ യുദ്ധം, ആ യുദ്ധത്തിൽ യാദവന്മാരിൽ അധികം പേരുടെയും നാശം, മുസലായുധനായ ബലരാമന്റേയും ഇരിമ്പുലക്കയിൽ ശേഷിച്ച കഷണംകൊണ്ടുണ്ടാക്കിയ അസ്ത്രംകൊണ്ടു ശ്രീകൃഷ്ണന്റേയും പരഗതി, ദ്വാരക സമുദ്രാക്രമണത്തിൽ നശിക്കുന്നതു്.
-
പ്രസ്ഥാനം — യുധിഷ്ഠിര ചക്രവർത്തി സിംഹാസനത്യാഗം ചെയ്തിട്ടു് ദ്രൗപതിയോടും സഹോദരന്മാരോടും കൂടെ ഇന്ദ്രസ്വർഗ്ഗത്തിലേക്കുള്ള യാത്ര.
-
സ്വർഗ്ഗാരോഹണം — യുധിഷ്ഠിരനും സഹോദരന്മാരും ദ്രൗപദിയും സ്വർഗ്ഗാരോഹണം ചെയ്യുക.
-
- മഹാഭാരതംമൂലം.
നമ്പർ പർവ്വത്തിന്റെ പേർ അധ്യായ എണ്ണം ശ്ലോകത്തിന്റെ എണ്ണം
1 ആദിപർവം 228 8948
2 സഭാ 72 4511
3 വനപർവം 269 10664
4 വിരാടം 67 3500
5 ഉദ്യോഗം 126 6988
6 ഭീഷ്മം 118 7884
7 ദ്രോണം 174 10909
8 കർണ്ണം 69 4900
9 ശല്യം 59 3220
10 സൗപ്തികം 18 870
11 സ്ത്രീ 27 775
12 ശാന്തി 329 14525
13 ആനുശാസനികം 236 12000
14 ആശ്വമേധികം 133 4420
15 ആശ്രമവാസികം 40 1906
16 മൗസലം 8 300
17 മഹാപ്രസ്ഥാനം 3 32
18 സ്വർഗ്ഗാരോഹണം 5 200
ഇതിൽ ഒരു ‘ഗ്രന്ഥം’ എന്നതു് ഒരു അനുഷ്ടുപു് ശ്ലോകമാണു്. എഴുത്തച്ഛന്റെ ഭാരതത്തിൽ 22500 ശീലുകൾ വരികൾ മാത്രമേ ഉള്ളു. ഇതു നോക്കുമ്പോൾ മൂലഗ്രന്ഥത്തിന്റെ ഒൻപതിലൊരംശമേയുള്ളു എഴുത്തച്ഛന്റെ കൃതി. ഭീഷ്മം, ദ്രോണം, കർണ്ണം, ശല്യം, സൗപ്തികം ഈ പർവങ്ങളിലായി മഹാഭാരതയുദ്ധം വർണ്ണിക്കപ്പെട്ടിരിക്കുന്നു. ലോകമഹാകാവ്യങ്ങളിൽ ഏറ്റവും വലുതാണു മഹാഭാരതംമൂലം. ഇതിൽ ലക്ഷത്തി ഇരുപതിനായിരം ശ്ലോകങ്ങൾ അടങ്ങിയിട്ടുണ്ടു്.
ഗ്രന്ഥവും നൂറായിരം
ദിവ്യവുമദ്ധ്യായവുമു
ണ്ടൊരുരണ്ടായിരം’
- പതഞ്ജലിയുടെ പ്രധാന ഗ്രന്ഥം
- കാത്യായനൻ പാണിനിയുടെ വ്യാകരണത്തിൽ ചില സംഗതികളെ ആക്ഷേപിച്ചതിനു് ഒരു സമാധാനമായിട്ടാണു് പതഞ്ജലി ഭാഷ്യത്തെ എഴുതിയതു്.
- ഇക്ഷ്വാകുവംശത്തിലെ ഒരു രാജാവു്
- ഈ രാജാവു് ഗംഗയേ മോഹിക്കയാൽ മർത്ത്യനായി പിറക്കുക എന്നു ബ്രഹ്മാവു ശപിച്ചു. അതിനാൽ ഭൂമിയിൽ ജനിക്കയുണ്ടായി. ഇദ്ദേഹമത്രേ ശന്തനു.
- വിശേഷണം:
- മഹാബാഹു
- ദേവി
- മാമാങ്കം
- എല്ലാ 12 വർഷങ്ങൾക്കും 28 ദിവസം കേരളത്തിൽ നടത്തുന്ന ഒരു വിശേഷം.
- ശിവൻ
- വിശേഷണം:
- ബുദ്ധി അധികമുള്ള
- ഉദാരബുദ്ധിയേടുകൂടിയ സ്ഥിതി
- അല്പബുദ്ധിയില്ലായ്മ
- അറിഞ്ഞതിനെ നല്ലവണ്ണം മനസ്സിൽ ഉറപ്പിക്കുന്ന ശീലം
- വിശാല മനസ്ഥിതി; ക്ഷമയെക്കാൾ ഉൽകൃഷ്ടതരമായ ആത്മസംയമനസമ്പ്രദായം
- ഉദാരബുദ്ധിയോടുകൂടിയവൻ
- മഹാഭിലാഷന്റെ പേർ എന്നും പക്ഷമുണ്ടു്.
- പര്യായപദങ്ങൾ:
- മഹേഛൻ
- മഹാശയൻ.
- വിശേഷണം:
- മഹാമതി
- പ്രധാനൻ
- ധനവാൻ
- രാജസഹായജനങ്ങളിൽ പ്രാധാന്യമുള്ളവൻ
- ദളവാ മുതലായ ചില ഉദ്യോഗസ്ഥന്മാർക്കു് മഹാമത്രന്മാർ എന്നു പേരുള്ള പ്രകാരം കാണുന്നു.
- ദുർഗ്ഗാ, പാർവതി
- ലക്ഷ്മി
- ലോകമായ
- ശിവൻ
- ദുർഗ്ഗാ, ദേവി
- നീർക്കമ്പു എന്ന ദീനം
- പകരുന്ന വ്യാധി
- ശിവൻ
- നരമാംസം
- മഹർഷി
- (1. വ്യാസൻ. 2. ബുദ്ധൻ. 3. അഗസ്ത്യൻ.)
- മാണിക്യം
- ആന
- ശിവൻ
- ഒരുവക കിഴങ്ങു്
- ശിവൻ
- ദേവി
- ഒരു വലിയ പർവതം
- ലോകത്തിന്റെ മദ്ധ്യത്തിലുള്ള പർവതമാണു്. ഇന്ദ്രസ്വർഗ്ഗം ഇതിന്മേൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പൊന്നും രത്നങ്ങളും കൊണ്ടു നിർമ്മിക്കപ്പെട്ടതാകുന്നു.
- പര്യായപദങ്ങൾ:
- മേരു
- സുമേരു
- ഹേമാദ്രി
- രത്നസാനു
- സുരാലയം
- കർണ്ണികാചലം
- അമരാദ്രി
- ദേവപർവതം
- കനകാചലം.
മഹാമേരു* വതിന്റെയുയരമോയോജ
ന നൂറായിരം* മുകളിൽ മുപ്പത്തീരാ
യിരം യോജനവഴി * സുഖമേസമവൃത്ത
മായിരിപ്പോന്നുതാനും * നീളത്തിൽ പതിനാറായിരംയോജനവഴി * മേളത്തിൽ
കുഴിനാടുണ്ടായിരം മറ്റതെല്ലാം*’
- ദേവി
- വലിയ യാഗം
- ഒരു ഗൃഹസ്ഥൻ ദിനംപ്രതി ചെയ്യേണ്ടുന്ന അഞ്ചു ഭക്തിവിഷയപ്രവൃത്തികൾ (പഞ്ചമഹായജ്ഞം എന്നതു നോക്കുക).
പിതൃയജ്ഞസ്തുതർപ്പണം,
ഹോമോദൈവോബലിർഭൗതോ
നൃ യജ്ഞോതിഥിപൂജനം’.
- ജീനന്മാരിൽ 5-ാമത്തെ പ്രധാനി
- കൃത
- ത്രേത
- ദ്വാപര
- കലി ഈ നാലുയുഗവും കൂടിയതു
- (കല്പം എന്ന ശബ്ദം നോക്കുക).
- ശിവൻ
- യോഗശാസ്ത്രം പഠിച്ചു ശീലിച്ചവൻ
- ശിവഭക്തനായ ഒരു മുനി
- ശിവൻ
- കോഴി
- സ്വർണ്ണം
- ഒരു പുഷ്പം, കുസുംഭം, ചപ്പങ്ങം
- വസ്ത്രത്തിൽ ചായം പിഴിയുന്നതിനാൽ ഈ പേർ വന്നു.
- സ്വർണ്ണം
- വെള്ളിയെക്കാൾ ശ്രേഷ്ഠമായുള്ളതു എന്നർത്ഥം
- കൊടുങ്കാടു്
- വലിയ തേരു്
- മഹാരാജാക്കന്മാരുടെ ഇടയിൽ ഒരു വലിയ സ്ഥാനമാനം സിദ്ധിച്ച രാജാവു്
- വലിയ യോദ്ധാവും അസ്ത്രശസ്ത്രപ്രവീണനായി പതിനായിരം വില്ലാളികളോടു ഒരുത്തനായി എതിർത്തുനിന്നു പൊരുന്നവനും
- തന്നേയും സാരഥിയേയും കുതിരകളേയും രക്ഷിച്ചു കൊണ്ടു യുദ്ധം ചെയ്യുന്നവൻ ‘മഹാരഥൻ’ എന്നു പക്ഷാന്തരമുണ്ടു്. മഹാരഥനേക്കാൾ പത്തുമടങ്ങു ഗുണമുള്ളവൻ ‘അതിരഥൻ’.
യോധയേദ്യസ്തു ധന്വിനാം
ശസ്ത്രശാസ്ത്രപ്രവീണശ്ച
മഹാരഥ ഇതിസ്മൃതഃ”
‘ആത്മാനംസാരഥിംചാശ്വാൻ.
രക്ഷൻ യുദ്ധ്യേതയോ നരഃ
സമഹാരഥ സംജ്ഞർസ്സ്യാ
ദിത്യാഹുർന്നീതികോവിദാഃ’
- രാജരാജൻ
- ഗണദേവതമാരിൽ ഒരുകൂട്ടം ഒന്നിച്ചു സഞ്ചരിക്കുന്ന ദേവന്മാർ എന്നർത്ഥം
- (മഹാരാജികുന്മാർ-220).
- ദേവി
- റാണി
- ഒരു രാജ്യം
- ആ ദേശത്തേ ഭാഷ
- ശിവൻ
- ശിവൻ
- വാതരോഗം മുതലായവ (8)
ശ്വാസത്വഗ്ദോഷ ഏവച
മധൂമേഹശ്ചാശ്മരീ ച
തഥോദരഭഗന്ദരൗ’
- ദേവി
- ഒരു നരകം
- രുരുവിന്റെതു എന്നു ശബ്ദാർത്ഥം. ഒരു പ്രാണി വിശേഷം. ഈ നരകത്തിൽ വീഴുന്നവർ രുരുക്കൾ അല്ലെങ്കിൽ മഹാരുരുക്കൾ എന്ന പ്രാണികളാൽ കടിക്കപ്പെടുന്നു.
- ചീവൽപക്ഷി
- ശിവൻ
- വലിയ സമുദ്രം
- വിശേഷണം:
- വളരെ വിലമതിക്കത്തക്ക
- ശിവൻ
- മഹാജനങ്ങൾ
- മഹത്വമുള്ള ആളുകൾ
- കാന്തക്കല്ലു്
- (വ്യാകരണപ്രകാരം) ‘സമപ്രധാനങ്ങളായ വാക്യങ്ങളുടെ (ചൂർണ്ണികകളുടേയൊ സങ്കീർണ്ണകങ്ങളുടേയൊ) യോഗംകൊണ്ടുണ്ടാകുന്നതു മഹാവാക്യം
- കൊടുങ്കാറ്റു്
- ശിവൻ
- ഭവഭൂതിയുടെ ഒരു നാടകം (രാമായണം കഥ)
- വിഷ്ണു
- ഗരുഡൻ
- ഹനുമാൻ
- ഇന്ദ്രന്റെ വജ്രായുധം
- സിംഹം
- വൈരം
- മഹാവിക്രമൻ
- വൈരം
- കുയിൽ
- ശിവഭക്തനായ ഒരു മുനി
- ശിവഭക്തനായ ഒരു മുനി
- ശിവൻ
- കുബേരന്റെ നവനിധികളിൽ ഒന്നു്
- ഒരു വലിയ തുക
- (‘വെള്ളം’ എന്നതു നോക്കുക).
- വിശേഷണം:
- വലിയ ആശയുള്ള
- അതിബുദ്ധിമാൻ, മഹാമനസ്കൻ, മഹത്തായ അഭിപ്രായത്തോടു കൂടിയവൻ എന്നർത്ഥം
- മഹാഭിലാഷൻ എന്ന അർത്ഥവും കാണുന്നു.
- കടൽ
- പര്യായപദങ്ങൾ:
- മഹേച്ഛൻ.
- കടൽ
- ചെമ്മീൻ
- വലിയവൃക്ഷം
- മുത്തുച്ചിപ്പി
- വെള്ളി
- ഇടച്ചി
- ഇടയത്തി
- ഇടയന്റെ ജാതിയിൽ ജനിച്ചവളായാലും ഇടയന്റെ ഭാര്യയായാലും ഈ രൂപംതന്നെ.
- കടമാൻ
- വെൺമുതക്ക്, പാൽമുതക്ക്
- ദേവി
- ഒരു വലിയ നീരു്
- നിലത്തു പടരുന്ന ഒരു കഫഘ്ന ദ്രവ്യം
- കടൽ
- ജന്തുക്കളെ ഭക്ഷിക്കുന്ന സിംഹാദി വലിയ മൃഗങ്ങൾ
- ഒരു രോഗം
- ഹിക്കാ നിദാനത്തില്പെട്ടതാണു്. മദിച്ച കാളയേപ്പോലെ സദാ വലിയ ശബ്ദത്തോടു കൂടി ശ്വാസംവിടും. ജ്ഞാനം നശിക്കും. കണ്ണു ഭ്രമിക്കും. മലമൂത്രം തടയും. വാക്കു പുറപ്പെടുകയില്ല. ശ്വാസത്തിന്റെ ശബ്ദം ദൂരെ കേൾക്കും. എളുപ്പം മരിക്കും.
- യമൻ
- സിംഹാസനം
- വലിയ ആസനം
- കാട്ടുഴുന്നു
- മഹാരോഗശക്തിയെക്കൂടി സഹിക്കുന്നതു് എന്നർത്ഥം.
- വൻകുറുഞ്ഞി, വാടാക്കുറുഞ്ഞി
- വാടാമല്ലിക
- പെരുങ്കാണം
- (മഹാസഹ എന്നതു കുരവക കുരണ്ടകങ്ങളുടെ സാമാന്യമായ പേരെന്നും അഭിപ്രായം കാണുന്നു).
- അരുണൻ
- എട്ടടിമാൻ
- ദേവി
- സുബ്രഹ്മണ്യൻ
- വലിയ സൈന്യത്തിനു് നായകൻ
- ഒരു രോഗം
- പല്ലുകൾ അവയുടെ സ്ഥാനങ്ങളിൽ നിന്നിളകും; അണ്ണാക്കും ഓഷ്ഠങ്ങളും നുറുങ്ങും. ഈ രോഗമുള്ളവൻ 7-ആം രാത്രിക്കകം മരിക്കുമെന്നു ഭോജൻ അഭിപ്രായപ്പെടുന്നു.
- ശിവൻ
- ഭൂമി
- പൂജിക്കപ്പെടുന്നതു് എന്നർത്ഥം.
- വലിപ്പം
- ബുദ്ധി
- മഞ്ഞ്
- രാഗികളാൽ പൂജിക്കപ്പെടുന്നതു് എന്നർത്ഥം. (മിഹികം എന്നതിന്റെ പാഠമാണു്).
- വിശേഷണം:
- യോഗ്യതയുള്ള
- വന്ദിക്കപ്പെട്ട, പൂജിത
- വിശേഷണം:
- ശിവന്റെ ശൂലം
- പൂജിക്കപ്പെട്ടതു്
- എലി
- കീരി
- മാഹാത്മ്യം
- ശ്രേഷ്ഠത
- വലിപ്പം, മഹത്വം
- അഷ്ടൈശ്വര്യങ്ങളിൽ ഒന്നു്
- (എത്രയെങ്കിലും വലുതാകാൻ കഴിയുക).
- സൂര്യൻ
- എരിക്കു്
- ദുർഗ്ഗ
- യമൻ
- ഒരസുരൻ
- മഹിഷാസുരനെ സുബ്രഹ്മണ്യൻ വധിച്ചു. ഈ പേരുള്ള മറ്റൊരസുരനെ ദുർഗ്ഗാദേവിയും കൊന്നിട്ടുണ്ടു്.
- പോത്തു്
- യമന്റെ വാഹനം. തടിക്കുന്നതു് എന്നർത്ഥം. (കാട്ടുപോത്തിന്റേയും നാട്ടുപോത്തിന്റേയും പേരാണു്). സ്ത്രീ:മഹിഷി.എരുമയുടെ പാൽ, തൈർ, വെണ്ണ, ചാണകം, മൂത്രം, ഇവക്കു് ‘മാഹിഷപഞ്ചകം’ എന്നു പറയുന്നു.
- യമൻ
- എരുമ
- പട്ടംകെട്ടിയ രാജഭാര്യ, പട്ടമഹിഷി – പൂജിക്കപ്പെടുന്നവൾ എന്നർത്ഥം
- പട്ടാഭിഷേകസമയത്തിങ്കൽ ഭർത്താവിനോടു കൂടെ സിംഹാസനത്തിലിരുന്നു അഭിഷേകം ഏറ്റ സ്ത്രീക്കു് പട്ടമഹിഷി എന്നുപേർ.
- സ്ത്രീ
- ആദരിക്കപ്പെടുന്നവൾ എന്നർത്ഥം.
- കാമുകി
- ഞാഴൽ
- ഞാഴൽ
- ഭൂമി
- കാമ്പെ എന്ന ഉൾക്കടലിൽ വീഴുന്ന ഒരു നദി
- ഒരു രാജ്യം
- ഒരു വലിയ സൈന്യം
- നീലം, മണ്ണു്
- രാജാവു്
- ഭൂമിയിൽ ഐശ്വര്യമുള്ളവൻ എന്നർത്ഥം.
- നരകാസുരൻ
- ചൊവ്വാ എന്ന ഗ്രഹം
- ഇഞ്ചി
- വൃക്ഷം
- സീത
- ഭൂമി
- ബ്രാഹ്മണൻ
- വിഷ്ണു
- പർവതം
- വിഷ്ണു
- പർവതം
- ഭൂമിയെ ധരിക്കുന്നതു് എന്നർത്ഥം.
- ഏഴു എന്ന അക്കം
- രാജാവു്
- രാജാവു്
- രാജാവു്
- ചൊവ്വാ
- നരകാസുരൻ
- സീതാ
- കടൽ
- രാജാവു്
- മണ്ഡലാകാരമായുള്ള ഭൂമി
- ഭൂഗോളം
- വിശേഷണം:
- മണ്ണുകൊണ്ടുള്ള
- വിശേഷണം:
- ഏറ്റവും മഹത്വമുള്ള
- വലിപ്പമുള്ള
- (പു:മഹീയാൻ, സ്ത്രീ:മഹീയസീ).
- വൃക്ഷം
- തേക്കുമരം
- മരപ്പുളി
- ഭൂമിയിൽ മുളച്ചുണ്ടാകുന്നതു എന്നു ശബ്ദാർത്ഥം.
- ഞാഞ്ഞൂൽ
- ഭൂമിയിൽ ഒരു വള്ളിപോലെ നീണ്ടുകിടക്കുന്നതു എന്നർത്ഥം.
- രാജാവു്
- ചൊവ്വാ
- നരകാസുരൻ
- സീത
- സ്ത്രീ
- വിശേഷണം:
- മഹാത്മാവായ
- മഹാമനസ്കൻ
- നേന്ത്രവാഴ
- ഒരു വലിയ വിദ്യ
- ഒരു മാതിരി കൺകെട്ടുവിദ്യ
- ഇന്ദ്രൻ
- അമരാവതി
- സഹ്യപർവതത്തിന്റെ തെക്കെതലയ്ക്കൽ തിരുവിതാംകൂർ രാജ്യത്തിന്റെ തെക്കെ അതിരിംകൽ ഉള്ള പർവതം
- ബൃഹസ്പതി
- മലയീന്ത
- ഈന്തു്
- ആനകൾക്കു സന്തോഷത്തെ ഉണ്ടാക്കുന്നതു എന്നർത്ഥം.
- ശിവൻ
- കൂവളം
- ദേവി
- ശിവൻ
- പാർവതി
- നല്ല പിച്ചള
- സ്ത്രീ
- ഉത്സവത്തിന്നിരിപ്പിടം എന്നർത്ഥം. മഹിളാ എന്നതിന്റെ പാഠമാണു്.
- സ്ത്രീ
- വലിയ കാള
- വലിയ ഉത്സവം
- വിശേഷണം:
- ഏറ്റവും ഉത്സാഹമുള്ള
- വലിയ ഉത്സാഹം
- കടൽ
- ഒരു നഗരം
- ഉയർച്ച
- മോക്ഷം
- ശിവഭക്തനായ ഒരു മുനി
- വയറുവീർക്കുന്ന ഒരുവക ദീനം
- വിശേഷണം:
- വലിയ ഉത്സാഹമുള്ള
- ശിവൻ
- താമരപ്പൂ
- താമര
- ചുക്കു്
- അതിവിടയം
- വെള്ളുള്ളി
- വത്സനാഭം
- ഇഞ്ചി
- തിപ്പലി
- പന്നിക്കിഴങ്ങു്
- കടുകുരോഹിണി
- ചുക്കു്
- ഉള്ളി
- ശിവൻ
- ആകാശത്തിൽ നിന്നും തുള്ളി തുള്ളിയായി വീഴുന്ന വെള്ളം
- പര്യായപദങ്ങൾ:
- വൃഷ്ടി
- വർഷം.
- കഴുകുക
- വൃഥാ വാക്കുപറഞ്ഞു താമസിപ്പിക്ക
- മഴവെള്ളം പൊവാനുള്ള വഴി
- വർഷകാലം
- മഴപെയ്യുന്നതിനുള്ള കറുത്ത മേഘം
- ഒഴുകുന്നു
- വൃഥാ വാക്കുപറഞ്ഞു താമസിപ്പിക്കുന്നു
- മഴക്കാർ ഉണ്ടാകുക
- ചെറുപുഴ
- തോടു്
- (മലങ്കരു).
- ഇടവിടാതെയുള്ള മഴ
- മഴ അളക്കുന്ന ഒരുമാതിരി യന്ത്രം
- ഒരുവക മുല്ല
- (കർണ്ണരോഗം, നേത്രരോഗം, വിഷം മുതലായവക്കു നന്നു്. നീണ്ടും ഉരുണ്ടും പൂവുള്ളതായി പല ഇനമുണ്ടു്. നല്ല ഗന്ധം കാണും.) സംസ്കൃതം: വാർഷികി.
- മയൽ
- മയങ്ങൽ
- മഴുക്കൽ
- മയക്കുന്നു, മയറ്റുന്നു
- ചുഴറ്റുന്നു
- ഭ്രമിപ്പിക്കുന്നു
- ഒരുമാതിരി കോടാലി
- കല്ലുവെട്ടുന്ന മഴു
- വെണ്മഴു
- പര്യായപദങ്ങൾ:
- വൃക്ഷാദനം
- വൃക്ഷഭേദി.
- കല്ലാശാരിമാർ
- മൂർച്ചയില്ലാതാക്കുക
- വേദം
- ഓലശീല മുതലായതുകൊണ്ടു മറച്ചതു, മറഞ്ഞിരിക്കുന്നതു, തിര
- രഹസ്യം
- നിഴൽ
- മറയെടുക്കുക = തുറന്നു സ്പഷ്ടമായി പ്രവർത്തിക്ക – ശൈലി.
- ഓർമകേടു
- ബ്രാഹ്മണന്റെ കലം
- വേദാത്മസ്വരൂപി, ഈശ്വരൻ
- വേദസാരം
- രാജാവിന്റെ ശരീരം കാക്കുന്നവർ
- ചില ബ്രാഹ്മണസ്ത്രീകളുടെ കുട
- ഓർമ്മയില്ലാതാകുന്നു
- ക്ഷമിക്കുന്നു
- മനസ്സിൽനിന്നു വിട്ടുകളയുന്നു
- ചുറ്റും മറച്ചുകെട്ടിയീട്ടുള്ള കുഴി
- മറപ്പുര
- മലശോധനക്കുള്ള കുഴി
- മറവി, ഓർമ്മകേടു്
- രഹസ്യം
- രഹസ്യകാര്യം, തിരിച്ചറിവാൻ പ്രയാസമുള്ള കാര്യം
- വേദാർത്ഥം
- മറഞ്ഞുകിടക്കുന്ന സാരങ്ങൾ
- മറക്കുഴി
- സമ്മതക്കേടു്
- കാണാത്ത സ്ഥലത്തു
- ആട്ടിക്കളയുന്നു
- ബ്രാഹ്മണർ
- കാണാതെയാകുന്നു
- ചാകുന്നു
- ഒളിച്ചിരിക്കുന്നു
- (സകര്‍മ്മകക്രിയ:മറയ്ക്കുന്നു.)
- ഒളിക്കുന്നു, മൂടുന്നു
- ശവവും മറ്റും കുഴിച്ചിടുന്നു
- യമൻ
- മറം, മറതി
- മരണം
- നിഴൽ
- മറ
- മറച്ചുചെയ്ക
- ഒളിക്ക
- ദക്ഷിണ ഇൻഡ്യയിലെ പൂർവനിവാസികളായിരുന്ന ഒരു ജാതിക്കാരൻ
- ഓർമ്മക്കേടു്
- മറതി
- മറക്കൽ
- തെക്കൻദിക്കിൽ ‘മറവി’ എന്നും വടക്കൻ ദിക്കിൽ ‘മറക്കൽ’ എന്നും പറഞ്ഞുവരുന്നു.
- കൊച്ചുമാൻ
- കല
- വഞ്ചന. മറിവ്
- ചെറിയജന്തു
- മീതെക്കൂടെ കവച്ചുകടക്കുന്നു
- തിരകൾ അലയ്ക്കുന്ന കടൽ
- ചരിഞ്ഞുനോക്കുന്ന കണ്ണു്
- കോങ്കണ്ണു്
- ഒരു വശത്തോട്ടു ചരിഞ്ഞുനോക്കുന്നവൻ
- കോങ്കണ്ണൻ
- ഒരുമാതിരി തൈ
- പൊത്തിക്കീര
- (പൊത്തിച്ചീര).
- വാതം, വീക്കം, വായുമുട്ടൽ മുതലായതിനു നന്നു്. തമിഴ്: പൊത്തിക്കീരൈ.
- പര്യായപദങ്ങൾ:
- ഋക്ഷഗന്ധാ
- ഛഗലാന്ത്രീ
- ആവേഗീ
- വൃദ്ധദാരകം
- ജുംഗം.
- കീഴുമേലാക്കുന്നു
- തിരിക്കുന്നു
- മാറ്റുന്നു
- മറിപ്പിലാക്കുന്നു, തടയുന്നു
- മാറ്റം
- രഹസ്യം
- കുഴക്കു്
- വഞ്ചന
- തെറുക്ക
- തിരിയുക
- കീഴ്മേലാക്കുക
- കരണം മറിക
- നീർച്ചുഴി
- തലമുടിയുടെ ചുഴി
- വട്ടം ചുറ്റൽ
- ഒരു കെട്ടിടത്തിന്റെ അളവു്
- (പരിമിതി) അടയാളപ്പെടുത്തുക.
- തടവു്
- പാറാവു്, ഉപദ്രവം
- പിടലിതട്ടൻ
- ഒരു പകരുന്ന ദീനം
- (വിഷൂചിക).
- പാറാവിലാക്കുന്നു
- തടവിലാക്കുന്നു
- കഴുത്തുമറിച്ചു പുറകോട്ടു നോക്കുന്ന മാൻ, തിരിഞ്ഞുനോക്കുന്ന മാൻ, കുറുമാൻ
- (സംസ്കൃതം: ശംബരം).
- വേഗമുള്ള മാൻ
- വ്യാജം
- ചതിവു്
- വിശ്വാസംകെട്ടവൻ
- ക്രിസ്തുദേവന്റെ അമ്മ
- ഊരുന്നു
- തിരിയുന്നു, മടങ്ങുന്നു
- വശംതിരിയുന്നു
- കരണംമറിയുന്നു
- വീഴുന്നു
- മാറുന്നു
- വിപരീതമാകുന്നു
- (സകര്‍മ്മകക്രിയ:മറിക്കുന്നു.)
- മറിച്ചൽ, തിരിച്ചൽ
- വ്യാജം, കപടം
- കൗശലം
- ഒരുമാതിരി കൊച്ചുവാതിൽ
- ഇടുകുഴിവാതിൽ
- വിശേഷണം:
- മറ്റൊരു
- അടുത്ത, പിന്നത്തേ
- വീണ്ടും
- ശരീരത്തിലുണ്ടാകുന്ന ഒരു മാതിരി കറുത്ത അടയാളം
- കറ
- കുറ്റം
- വ്യാജം
- വഞ്ചന
- കറുപ്പു നിറം
- ശരീരത്തിലുണ്ടാകുന്ന ഒരു മാതിരി കറുത്തോ ചെമന്നോ ഉള്ള അടയാളം
- ഒരുത്തന്റെ കടം തീർപ്പാൻ മറ്റൊരുത്തനോടു വാങ്ങിക്കുന്ന കടം
- രണ്ടാമത്തേ പ്രസവം
- പരിഭ്രമം
- ആറ്റിന്റേയും മറ്റും എതിർക്കര
- അടുത്ത ദേശം
- ഊന്നു്
- കൈത്തോടു്
- പീഡയേൽക്കുന്നു, വേദനപ്പെടുന്നു, വ്യസനിക്കുന്നു
- പരിഭ്രമിക്കുന്നു
- മറുതുടരി
- ഒരുതരം വേലിപ്പരുത്തി
- (സംസ്കൃതം: ബസ്താന്ത്രീ).
- വസൂരിവന്നു കുളിക്കാറാകുന്നതിനുമുമ്പിൽ കുളിച്ചാൽ പിന്നേയുണ്ടാകുന്ന കുരുവു്
- മറ്റൊരുകൂട്ടം
- മറ്റൊരുകൂട്ടം എഴുതുന്ന എഴുത്തുകാരൻ
- പ്രതിക്രിയ, ഒന്നിനുപകരം ചെയ്യുന്ന പ്രവൃത്തി
- പ്രത്യൗഷധം
- ഒരു വക കായു്
- വിരോധിക്കുന്നു, തടയുന്നു
- വിരോധത്തെ അതിക്രമിച്ചു ചെയ്യുന്നു
- എതിർക്കുന്നു
- നിഷേധിക്കുന്നു
- വെറുക്കുന്നു
- മറ്റൊരുചട്ടം
- മറ്റൊരു പ്രമാണം
- രണ്ടാമതു ഉഴുക
- മറ്റൊരു തോടു്
- മറ്റേച്ചെവി
- മറ്റൊരുത്തന്റെ ചെവി
- മറ്റൊരു ജനനം
- പുനർജന്മം
- വേറെ ഒരു ജാതി
- എതിർവശം
- ശത്രുപക്ഷം
- ശത്രുക്കൾ
- മറുപക്ഷക്കാരൻ
- എതിർക്ക
- കള്ളത്താക്കോൽ
- വേറെയുള്ള താക്കോൽ
- ഘോരാകൃതിയിലുള്ള ഒരുതരം പിശാച്
- ഒരു മരുന്നു്
- മറുകുടരി
- ഒരുതരം വേലിപ്പരുത്തി
- (സംസ്കൃതം: ബസ്താന്ത്രി).
- അന്യദേശം
- മറ്റൊരു ദിക്കു്
- ഒരു വക ചെറിയ മൃഗം
- ഒരു വക പിശാചു്
- അടുത്ത ദിവസം
- മറ്റൊരു പക്ഷം
- ശത്രു പക്ഷം
- എഴുത്തിന്റെ ഉത്തരമായുള്ള എഴുത്തു്
- പണയം തന്നിരിക്കുന്ന വസ്തു പണയം വയ്ക്ക
- ചില മരുന്നു സേവിച്ചാൽ അതിന്റെ ഫലം വരുന്നതിനു വേണ്ടി കുറെ ദിവസം കാറ്റും വെയിലും കൊള്ളാതേയും വിരോധപദാർത്ഥങ്ങൾ ഭുജിക്കാതെയും സൂക്ഷിച്ചിരിക്കുക
- വീണ്ടും വന്ന പനി
- ശത്രുക്കൾ
- മറുവശം
- മറ്റെപ്പുറം
- നിലം പുരയിടങ്ങൾ ഒരുത്തന്നു് എഴുതിക്കൊടുത്തു അവൻ അനുഭവിച്ചു വരുമ്പോൾ മറ്റൊരുവന്നു എഴുതി കൊടുക്കുക
- ഒരുമാതിരി പിരിയാണി
- മറുകുട്ടി
- പ്രസവിച്ചു വീണ പൈതലിന്റെ പൊക്കിൾക്കൊടിയുടെ അറ്റത്തുള്ള ഒരു മാംസം, മാശു, നീളത്തിൽ ഗർഭാശയത്തിനുള്ളിൽ വെച്ചിട്ടുള്ള പൊങ്ങുപോലെയുള്ള ഒരു സാധനം. മറുപിള്ള പിറക്കുന്നതു നോവിന്റെ മൂന്നാംസന്ധിയിലാകുന്നു ശിശു പിറന്നാൽ വേദനകൂടാതെ അല്പം ഇളപ്പു സാധരണയാണു്. തള്ളക്കു് അധിക സന്തോഷം ഉണ്ടെങ്കിലും തളർച്ച തോന്നുന്നു. അറിവില്ലാത്ത വയറ്റാട്ടികൾ പ്രജ പിറന്നാലുടനെ കൈ അകത്തു കടത്തി മറുപിള്ളയെ വലിച്ചെടുക്കാറുണ്ടു്. ഗർഭാശയത്തിൽ മറുപിള്ളക്കരികേ വലിയ രക്തസിരകൾ ഉണ്ടു്. അതു വേഗത്തിൽ വലിച്ചു ചാടിച്ചാൽ വൈഷമ്യമായ രക്തമൊഴിവു മിക്കപ്പോഴും ഉണ്ടാകുന്നു. ചിലപ്പോൾ ഒട്ടും വെളിയിൽ കാണുന്നില്ല എങ്കിലും ഗർഭപാത്രം നിറഞ്ഞുകിടക്കുന്നു. ഗർഭപാത്രം അകം പുറമാവാനും ഇടമുണ്ടു്. മറുപിള്ളയെ ഒരിക്കലും പൊക്കിൾ കൊടിയാൽ പിടിച്ചു് വലിക്കരുതു്. വയറ്റാട്ടി നോവു് ആരംഭിക്കുന്നതുവരെ കാൽ മണിക്കുറോളം ക്ഷമയോടെ പാർത്തിരിക്കണം. ഗർഭപാത്രം ചുരുങ്ങിവരുമ്പോൾ അതു മറുപിള്ളയെ ചാടിക്കുന്നു. ചിലപ്പോൾ അതു മുഴുവനും പുറത്തു ചാടുന്നു. എന്നാൽ മിക്കപ്പോഴും ഇതിനുള്ള വഴിയുടെ മേൽഭാഗം വരയ്ക്കുമേ വരികയുള്ളു; അന്നേരം മറുപിള്ളയെ കൈകൊണ്ടെടുക്കാം – ഗർഭം ഒരു ചർമ്മത്താൽ വേഷ്ടിതമായിട്ടാണു് കുക്ഷിയിൽ സ്ഥിതിചെയ്യുന്നതു്. അതിനെ മറുപിള്ള എന്നു പറയുന്നു. പിള്ള പുറത്തേക്കു വന്നാൽ ഉടൻ ഈ ചർമ്മകോശവും പുറത്തേക്കു പോരുക പതിവാണു്. അതിനാലത്രേ ഇതിനു് ‘മറുപിള്ള’ അല്ലെങ്കിൽ ‘മറുകുട്ടി’ എന്നു പേരുണ്ടായതു്. (പൊക്കിൾ കൊടി മറുപിള്ളയോടു കുട്ടിയെ സംയോജിക്കുന്നു).
- മറ്റേവശം
- നിഷേധ നാമാംഗം
- ഉദാ:വരാത്ത, പോകാത്ത ഇത്യാദി.
- മറ്റൊരർത്ഥം
- ഒരുത്തന്റെ ബുദ്ധികൊണ്ടു കാണുന്നതിനെ അറിഞ്ഞു അതിന്റെ പകരമായിട്ടു കാണുന്ന ഉപായം
- വിരോധം, നേരിടുക അതിക്രമിച്ചുചെയ്ക
- നിഷേധം
- മറുവശം
- ശത്രുപക്ഷം
- ശത്രു
- വിരോധി
- അന്യഭാഷ
- മറ്റൊരു രൂപം
- പ്രത്യൗഷധം
- ഒരു മരുന്നു കൊണ്ടുണ്ടായ ദോഷം തീരുന്നതിനു പിന്നെ കൊടുക്കുന്ന മരുന്നു്.
- കഴിഞ്ഞതോ വരുവാനുള്ളതോ ആയ മാസം
- ചില സ്ത്രീകൾ തലമുടി പോരാഞ്ഞാൽ വച്ചുകെട്ടുന്ന ചമരി മൃഗത്തിന്റെ വാൽ
- (തിരിപ്പൻ).
- ചില്ലറക്കച്ചവടക്കാരൻ
- മറ്റൊരുത്തന്റെ മൂലധനം കൊണ്ടു കച്ചവടം ചെയ്യുന്നവൻ
- ഉത്തരം
- അന്യരാജ്യം
- മറ്റൊരു രൂപം
- മറുപടി
- വിശേഷണം:
- വേറെ
- നാളെ കഴിഞ്ഞുവരുന്ന ദിവസം
- മേച്ചിൽസ്ഥലം
- ആറ്റരികെയുമ്മറ്റുമുള്ള ചില കണ്ടത്തിനു പറയുന്ന ഒരു പേർ
- മറ്റേ അവൻ
- ഒരു കൂട്ടത്തിൻ പിൻപിൽ പറയപ്പെട്ടതല്ലാതെ പിന്നെയുള്ളവൻ.
- വേറെയും
- വേറെയും
- ഇതല്ലാത്തതു്
- വിശേഷണം:
- വേറൊരു
- ലക്ഷ്മി
- സമ്പത്തു്
- മാ എന്ന പദത്തിനു് ഒരു സ്വരമേയുള്ളു. അതിനാൽ ഹ്രസ്വം ഇല്ല. ശ്രീ, ഭൂ ഇത്യാദി കാണ്ക. അന്ത്യസ്വരത്തിനു് ഹ്രസ്വം വരുന്നതു ഒന്നിലധികം സ്വരമുള്ള ശബ്ദങ്ങളിലാണു്. ‘അനേകാക്ഷരങ്ങളിലന്ത്യം കുറുകും.’ (കെ. പാ. 355). ഭക്തന്മാരുടെ ഭക്തിയെ കണക്കാക്കുന്നവൾ എന്നർത്ഥം.
- വിശേഷണം:
- വലുതായ
- അരുതു്
- വേണ്ട
- അത്ഭുതം
- തേന്മാവു്
- മാവു്
- ശാകവർഗ്ഗത്തിൽ ചേർന്ന മൂലശാകം.
- വെളൂത്തും കറുത്തും രണ്ടുതരമുണ്ടു്. കാലിക്കൊടിക്കിഴങ്ങു് എന്നു പറയുന്നുണ്ടു്.
- ഇന്ദ്രസാരഥിയായ മാതലി
- കല്പലക
- കാട്ടുപൂച്ച
- ചാടുന്ന ഒരുമാതിരി ചെറിയ ജന്തു
- തവള
- ഒരു ഔഷധം
- ഒരുവകകല്ലു്
- കുഷ്ഠം, അർശസ്സ്, ചുമ, വ്രണം മുതലായവയ്ക്കു നന്നു്. ഇതു സ്വർണ്ണത്തിന്റെ ഉപധാതുവാണു്. ശുദ്ധിയും മാരണവും ശരിയാകാതെ ഇരിക്കുന്ന മാക്കീരക്കല്ല് അറിയാതെ ഭക്ഷിച്ചുണ്ടാകുന്ന വികാരത്തിൽ മുതിരക്കഷായം സേവിക്കുക.
- തേൻ
- നിറം നല്ലെണ്ണയുടെതാണു്] മാക്ഷികം എന്നതിനു മക്ഷികകളാൽ കൃതം എന്നർത്ഥം.
- മാക്കീരക്കല്ലു്
- വിശേഷണം:
- മഗധരാജ്യത്തേസംബന്ധിച്ച
- രാജാക്കന്മാരുടെ വംശപരമ്പരയെ പാടി സ്തുതിക്കുന്നവൻ
- യാചിക്കുന്നവൻ എന്നർത്ഥം.
- ക്ഷത്രിയജാതിസ്ത്രീയിൽ വൈശ്യനുണ്ടായ പുത്രൻ
- കുറുമുഴിമുല്ല
- മഗധദേശത്തുണ്ടായതു എന്നർത്ഥം.
- ഒരു ഭാഷ
- മഗധരാജാവിന്റെ പുത്രി
- മഗധദേശത്തെ രാജസ്ത്രീ
- തിപ്പലി
- പന്നിക്കിഴങ്ങു്
- പഞ്ചാര
- ചിറ്റേലം
- ഒരു നദി
- ഒരുവക പയർ
- ഒരു പ്രസിദ്ധ കവി
- മാഘം (ശിശുപാലവധം) കാവ്യം ഇദ്ദേഹത്തിന്റെ കൃതിയാണു്.
ഭാരവേരർത്ഥഗൗരവം,
ദണ്ഡിനഃ പദലാളിത്യം
മാഘേ സന്തിത്രയോഗുണാഃ’
- ഒരു പുരാണഗ്രന്ഥം
- മകരമാസത്തിന്നും കുംഭമാസത്തിന്നും കൂടി പറയുന്ന പേർ
- പാപം ഇല്ലാത്തതു് എന്നർത്ഥം.
- ശിശുപാലവധം എന്ന കാവ്യം. (മാഘൻ എന്നതു നോക്കുക)
- പെൺ ഞണ്ടു്
- മകരമാസം
- കുരുക്കുത്തിമുല്ല മാഘമാസത്തിൽ പൂക്കുന്നതു്
- മാവിന്റെ കായു്
- മാങ്ങയുടെ മജ്ജയിൽ നിന്നെടുക്കുന്നതാണു് മാങ്ങ എണ്ണ.
- ഒരു പച്ചമരുന്നു്
- വാതം, വായുമുട്ടൽ മുതലായതിന്നു നന്നു്. കറികളിൽ ചേർത്താൽ വാസനയുണ്ടാകും സംസ്കൃതം: നദ്യാമ്രം.
- ചീങ്കണ്ണി
- മുതല
- വഴിയിൽ നിന്നു പിടിച്ചു പറിക്കുന്നവൻ, കൊള്ളക്കാരൻ
- കള്ളൻ
- വഴി
- റോട്ടു്
- മക്ഷിക
- ഒരങ്ങാടി മരുന്നു്
- മായക്കാ
- അഴുക്കു്, ക്ലാവു്
- അപ്പോൾ പ്രസവിച്ച ചില കുഞ്ഞുങ്ങളുടെ ദേഹത്തിൽ പറ്റിയിരിക്കുന്ന സാധനത്തിനും മാച്ച് എന്നു പറയാറുണ്ടു്. കഴുകിയാൽ പോകും.
- മറുപിള്ള
- പാപം
- കുറ്റം
- വഞ്ചന
- മായുക, തൂത്തുകളയുക
- മറഞ്ഞിരിപ്പു്
- മറവി
- അഴുക്കാക്കുന്നു
- ഒരുമാതിരി കളി
- മറുപിള്ളയെ ഗർഭാശയവുമായി ബന്ധിക്കുന്ന ഞരമ്പുകെട്ടു്
- ഒരുവക പക്ഷി
- ഒരങ്ങാടിമരുന്നു്
- ജടാമാഞ്ചി
- ത്രിദോഷം, വിഷം, കുഷ്ഠം മുതലായവയ്ക്കു നന്നു്. സംസ്കൃതം: ജടാമാംസി. തമിഴ്: ചടാമാഞ്ചിൽ.
- എരിമക്കള്ളി
- ഇലക്കള്ളി
- കുഴഞ്ഞാടിപ്പറയുന്നതു പ്രാചീനമലയാളം:
- കാള, പശു മുതലായതു്
- പിച്ചാങ്കത്തിയുടേയും മറ്റും മൂർച്ചയില്ലാത്ത വശം
- പൊങ്ങിയ സ്ഥലം, മല, കുന്നു്
- ഉദാ:‘മാടൊത്ത മുലയാൾ.’
- കൈയാല, ഈടു്
- കൊമ്പു കീഴ്പ്പോട്ടുള്ള പശു
- മാടമ്പി
- ഭോഷൻ
- ഒരു ദേവൻ
- ഒരുമാതിരി പ്രാവു്
- മാംസം ചുട്ടുനീറലിനും മറ്റും നന്നു്. മാടപ്രാവു് എന്നാൽ വീടുകളിൽ വളർത്തുന്നതാകുന്നു. സംസ്കൃതം: പാരാവതം. തമിഴ്: മാടപ്പുറാവ്. ഇംഗ്ലീഷ്: Domestic Pigeon.
- കൊച്ചീമഹാരാജാവു തിരുമനസ്സിലേ ഒരു പേർ
- കൊച്ചീരാജ്യം
- ചെറിയ വീടു്
- കാക്കുന്ന പുര
- പുലക്കുടി
- മാളിക, തട്ടു്
- പിച്ചാത്തിയുടേയും മറ്റും മൂർച്ചയില്ലാത്ത വശം
- മാടമ്പിയുടെ അതിർത്തിയിൽപെട്ട സ്ഥലം
- രാജത്വം
- മേലധികാരം
- ഇടപ്രഭു
- ഈഴവരിൽ താണ ഒരു ജാതിക്കാർ
- വിശേഷണം:
- കുന്നുപോലെ കട്ടിയും ഉയരവുമുള്ള
- മേടു്
- കുന്നു്
- വിശേഷണം:
- പിൻവാങ്ങിയ
- അടിച്ചാക്കുക, അടിച്ചു നിർത്തുക
- കൈകാട്ടി വിളിക്കുക
- കൈ കമഴ്ത്തി ഉന്തുന്നു
- കയ്യാലേ കോരുന്നു
- കൈയാട്ടി വിളിക്കുന്നു
- പുരമേയുന്നതിനു് മണ്ണുകൊണ്ടുണ്ടാക്കിയ ഒരുമാതിരി സാധനം
- ഓടു്
- ക്ഷുദ്രപ്രയോഗം
- മൺകോട്ട
- മൺചിറ
- കള്ളുകുടം
- കൈകൊണ്ടടിക്ക
- ചിറയിടുകയും മറ്റും
- കാളയെ തെളിക്കുന്നവൻ
- ഒരാഭരണം
- കമ്മലിൽ നിന്നും മുകളിൽ വാളിയിൽ കൊണ്ടു കെട്ടുന്നതാണു്.
- ക്ഷുദ്രം ചെയ്യുന്നു
- ആമത്തിലിടുന്നു
- കള്ളെടുപ്പാൻ കുടം തൂക്കുന്നു
- ക്ഷുദ്രബാധ
- റോഡു്
- വഴി
- സൂര്യന്റെ പാർശ്വവർത്തികളിൽ ഒരുവൻ
- സൂര്യൻ വളരെ ദയവുള്ളവനാകകൊണ്ടു രാക്ഷസന്മാർക്കു വരം കൊടുത്തേക്കുമോ എന്നു പേടിച്ചു, യമൻ, അഗ്നി, രുദ്രൻ ഇവർ മാഠരൻ, പിംഗളൻ, ദണ്ഡൻ എന്ന പേരുകളോടു കൂടിയവരായി സൂര്യന്റെ സമീപത്തിൽ വസിക്കുന്നു.
- വൈശ്യൻ
- ബ്രാഹ്മണൻ
- മഠപതിയുടെ അവസ്ഥ
- ഇരിമ്പുചട്ട
- കൊട്ടാരം
- അങ്കുരം
- ഞെരുക്കം
- ഇലമേലുള്ള ഞരമ്പു്
- ദുഃഖം
- ദാരിദ്ര്യം
- കോപം
- ഇരട്ടപ്പല്ലു്
- വാഴക്കിഴങ്ങു്
- ബാലകൻ മനുവിന്റെ ചെറിയ അപത്യം എന്നർത്ഥം
- മൂഢൻ
- വേദം പഠിക്കുന്നവൻ
- ഇരുപതു ഇഴയുള്ള മുത്തുമാല
- ബാലനെപ്പോലെ കൗതുകമുള്ളതു് എന്നർത്ഥം.
- ഒരു വൃത്തത്തിന്റെ പേർ
- ബാലകൻ
- ബ്രഹ്മചാരി
- വിദ്യാർത്ഥി
- പതിനാറുചുറ്റുള്ള മാല
- വിശേഷണം:
- മാണവനെ സംബന്ധിച്ച
- മാണവന്മാരുടെ സമൂഹം, ബ്രഹ്മചാരിക്കൂട്ടം
- ബാലത്വം
- ശൂദ്രരിൽ ഒരിനക്കാർ
- ബ്രാഹ്മണബാലന്മാരിൽ ചിലർക്കു പറയുന്ന ഒരു പേർ
- ബ്രാഹ്മണക്കുട്ടി
- ഇപ്പോൾ ചിലർ മറ്റു കുട്ടികളേയും വിളിച്ചുവരുന്നതായി കാണുന്നു.
- രത്നവിശേഷം
- ജനങ്ങൾ ഇതിനെ ‘മണി’ എന്നു പറയുന്നതിനാൽ ഈ പേരുണ്ടായി. ചെമപ്പുരത്നം, മാണിക്യക്കല്ലു്, മാണിക്യരത്നം. വാതം, വ്രണം, ക്ഷയം മുതലായവയ്ക്കു നന്നു്. സംസ്കൃതം: പത്മരാഗം. തമിഴ്: കെമ്പുകല്ലു്, മാണിക്കം. ഇംഗ്ലീഷ്: Ruby റൂബി.
- ഇന്തുപ്പു്
- മണിമന്ഥപർവതത്തിൽ നിന്നെടുക്കുന്നതിനാൽ ഈ പേരുണ്ടായി.
- 600 നായന്മാരുള്ള പെരുമ്പടപ്പിലേ ഇടപ്രഭു
- മരിച്ചവൻ
- മരിച്ചു
- (പ്രാചീനമലയാളം:)
- വിശേഷണം:
- മണ്ഡലത്തേ സംബന്ധിച്ച
- ഒരു സ്ഥലത്തേ ഭരണാധികാരി
- കുശദ്ധ്വജന്റെ പുത്രി
- ഭരതന്റെ ഭാര്യ
- ഒരു ഋഷി
- വിദ്വാനായ ബ്രാഹ്മണശ്രേഷ്ഠൻ
- (ആണിമാണ്ഡവ്യൻ നോക്കുക.)
- മയങ്ങൽ
- ഭംഗി, സൗന്ദര്യം
- കീർത്തി
- പെൺ
- ഉദാ:അല്ലിത്താർമാതു്.
- മാതാവു്
- ചണ്ഡാലൻ, പറയൻ
- മതംഗന്റെ അപത്യം എന്നർത്ഥം.
- കാട്ടാളൻ, കിരാതൻ
- ആന
- മതംഗ മഹർഷിയെ സംബന്ധിച്ചതു് എന്നർത്ഥം.
- സുപ്രസിദ്ധനായ ഒരു കവി
- ഒരു പുസ്തകം
- ആനപ്പാവു് പഠിക്കുന്നതിനുള്ള ശാസ്ത്രം
- ഒരു ദേവി, പാർവതി
- പിടിയാന
- ഭീരു
- അമ്മയുടെ അടുക്കൽമാത്രം പുരുഷന്റെ ഭാവം കാണിക്കുന്നവൻ
- വായു
- കാറ്റു്
- ആകാശത്തിൽ വർദ്ധിക്കുന്നവൻ, അമ്മയുടെ ഗർഭത്തിങ്കൽ വർദ്ധിക്കുന്നവൻ എന്നുമാവാം. ഇങ്ങിനെ ശബ്ദാർത്ഥം.
- ഭൃഗുക്കൾക്കുവേണ്ടി ആകാശത്തിൽനിന്നു അഗ്നികൊണ്ടുവന്ന ആൾ
- സ്ത്രീകൾ
- ഇന്ദ്രന്റെ തേരാളി
- സൂത കർമ്മങ്ങളിലുള്ള മതങ്ങളെ ഗ്രഹിച്ചവനായ മതലൻ എന്നവന്റെ പുത്രൻ എന്നർത്ഥം. (മതങ്ങൾ = സൂതകർമ്മങ്ങൾ. ലാതി = അറിയുന്നവൻ).
- ഒരുമാതിരി നാരകം
- ഇതിലെ കായ് - മാതളനാരങ്ങ - പഴുത്തതു വാതം, ചുമ, കഫം, വീക്കം, അജീർണ്ണം, അരുചി മുതലായവക്കു നന്നു്. സംസ്കൃതം: ബീജപൂരം. തമിഴ്: കുമ്മട്ടിമാതുളൈ, തുരിഞ്ചൂ നാരത്തം.ഇംഗ്ലീഷ്: Citron tree സൈട്രാൻ ട്രി.
- മാതളനാരകത്തിലേ കായ്
- എലിച്ചെവി
- ചെറിയ കാട്ടുവെള്ളരി
- മാഞ്ചി
- കറ്റുവാഴ
- അമ്മയ്ക്കും അച്ഛനും കൂടെയുള്ള പേർ
- അമ്മയുടെ അച്ഛൻ
- അമ്മാത്തു മൂത്തച്ഛൻ
- അമ്മയുടെ അമ്മ
- അമ്മ
- പൂജിക്കപ്പെടുന്നവൾ എന്നർത്ഥം.
- പാർവതി
- രേവതി
- ലക്ഷ്മി
- ദുർഗ്ഗ
- ആകാശം
- പശു
- (പുല്ലിംഗം) മാനം ചെയ്യുന്നവൻ, താരതമ്മ്യവിവേചനം ചെയ്യുന്നവൻ.
- വിധം
- തരം
- വക
- മച്ചം
- വടക്കേമലയാളത്തിൽ ഇതു സ്ത്രീകൾക്കുള്ള പേരാണു്
- അമ്മുണ്ണി, കു ഞ്ഞിക്കുട്ടി, മാതു–എന്നീ മൂന്നു പേരുകളും ചില ദിക്കിൽ പുരുഷന്മാർക്കും മറ്റു ചില ദിക്കിൽ സ്ത്രീകൾക്കും ധാരാളം ഉപയോഗിച്ചുവരുന്നുണ്ടു്.
- ഒരു മാതിരി പാമ്പു്
- മദനമണ്ഡലി
- (മാലുധാനൻ എന്ന ശബ്ദമാണു് അധികം നടപ്പു്). ചിത്രസർപ്പം, പച്ചളിപ്പാമ്പു്, കൺകൊത്തിപ്പാമ്പു്.
- അമ്മാവൻ
- ഉമ്മത്തിൻകായ്
- അമ്മാവന്റെ പുത്രനെപ്പോലെയുള്ളതു് എന്നർത്ഥം. പേപ്പട്ടി വിഷാർത്തനെ ജാഗ്രതയോടു രക്ഷിക്കുന്നതിനാൽ ഈ അർത്ഥം സിദ്ധിച്ചു. മാതുലം എന്ന ചെടിയുടെ കായ് എന്നുമാവാം.
- ഉമ്മത്തം
- സാദൃശ്യമില്ലാത്തതു് എന്നർത്ഥം. ലക്ഷ്മീദേവിയോടു സദൃശം എന്നുമാവാം.
- ചെറുകമ്പുനെല്ലു്
- മലംകാര
- അമ്മാവന്റെ ഭാര്യ, മാതുലീ (അമ്മായി)
- ചെറുകമ്പുനെല്ലു്
- കഞ്ചാവു്
- മദനമണ്ഡലി
- അമ്മാവന്റെ ഭാര്യ
- വള്ളിനാരകം
- മാ(ത)തുളനാരകം
- ഹിംസിക്കപ്പെടുന്നതും ശോഭിക്കുന്നതും എന്നർത്ഥം. (മാതുലിംഗം എന്നും ഉണ്ടു്).
- വിശേഷണം:
- മാതാവിനേസംബന്ധിച്ച
- അമ്മ
- വളർത്തമ്മ
- ആകാരാദ്യക്ഷരങ്ങൾ
- ഒരു ദേവി
- അമ്മാമൻ
- സ്കന്ദന്റെ ഏഴു വളർത്തമ്മമാർ
- എട്ടുപേരുണ്ടെന്നു് ചിലരും പതിനാറുപേരുണ്ടെന്നു് വേറെ ചിലരും അഭിപ്രായപ്പെടുന്നു. 16 മാതൃക്കൾ – ഗൗരി, പത്മാ, ശചി, മേധാ, സാവിത്രി, വിജയാ, ജയ, ദേവസേനാ, സ്വധാ, സ്വാഹാ, ശാന്തി, പുഷ്ടി, ധൃതി, തുഷ്ടി, കുലദേവ, ആത്മദേവതാ.
കൗമാരീവൈഷ്ണവീതഥാ,
മാഹേന്ദ്രീചൈവവാരാഹീ
ചാമുണ്ഡാസപ്തമാതരഃ’
- ഒരു പ്രസിദ്ധകവിയായ കാശ്മീരരാജാവു്
- കാശ്മീരരാജാവായിരുന്ന ‘ത്വരമാണൻ’ മരിച്ചപ്പോൾ വിക്രമാദിത്യൻ തന്റെ രാജധാനിയിലുണ്ടായിരുന്ന മാതൃഗുപ്തനെയാണു് അഭിഷേകം ചെയ്തു് കാശ്മീരത്തിലേക്കയച്ചതു് എന്നു രാജതരിംഗിണിയിൽ കാണുന്നു. ഇദ്ദേഹം കാളിദാസൻ തന്നെയായിരിക്കണമെന്നു് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
- അമ്മയെ കൊന്നവൻ
- ഇന്ദ്രൻ
- മാതാവിനെ സംബന്ധിച്ച ബന്ധുക്കൾ
മാതുർമാതു:സ്വസു:സുതാ:,
മാതുർമാതുലപുത്രാശ്ച
വിജ്ഞേയാമാതൃബന്ധവ:’
- ചിറ്റമ്മ
- പേരമ്മ
- അമ്മയുടെ സഹോദരിയായ ചിറ്റമ്മയുടേയോ പേരമ്മയുടേയോ മകൻ
- അമ്മയെക്കൊന്ന പാപം
- വിശേഷണം:
- അമ്മയെക്കൊന്ന
- അമ്മയെ കൊല്ലുക
- നിമിഷം
- ഒരു ലഘ്വക്ഷരം ഉച്ചരിപ്പാൻ വേണ്ടി വരുന്ന സമയത്തിനു ‘മാത്ര’ എന്നു പേർ. അ, ഇ, ഉ എന്നിങ്ങനെയുള്ള ഹൃസ്വാക്ഷരങ്ങൾ തന്നെ ലഘ്വക്ഷരങ്ങൾ.
- അല്പം
- അളവു്
- കവിതാമാത്ര (ഒരു ലഘുവിനെ ഉച്ചരിപ്പാനുള്ള കാലം)
- ഉപകരണം
- ക്രമം
- ഗുളിക
- സമ്പത്തു്
- അർദ്ധാച്ചു്
- കുണ്ഡലം
- സൂക്ഷ്മം
- ഒരുമാതിരി കളിക്കാർക്കു കയറിയിരുന്നു കളിപ്പാനുള്ള ഒരു യന്ത്രം
- തന്നെ
- തനിച്ചു്
- മുഴുവൻ
- ഒരു പാദത്തിനു ഇത്രമാത്രയെന്നു നിയമമുള്ള വൃത്തം
- ഭക്ഷണവസ്തുവിന്റേയും സമയത്തിന്റേയും അവസ്ഥപോലെ ഭക്ഷിക്കുക
- മാത്രാവൃത്തങ്ങളിൽ ഒന്നു്
- വിശേഷണം:
- മറ്റൊരുവന്റെ സൗഖ്യത്തെക്കുറിച്ചു അസൂയയുള്ള
- മറ്റൊരുത്തന്റെ സൗഖ്യത്തെക്കുറിച്ചുള്ള അസൂയ
- വൈരം
- മറ്റൊരുത്തൻ നന്നാകുന്നതു കാണുമ്പോൾ സഹിച്ചുകൂടായ്മ
- മീൻപിടിക്കുന്നവൻ
- പതിനെട്ടു പുരാണങ്ങളിൽ ഒന്നു്
- കല്പാരംഭത്തിൽ മത്സ്യരൂപിയായ മധുസൂദനൻ വേദങ്ങൾ നടപ്പിലാക്കാൻ നരസിംഹചരിതത്തെ വിഷയീകരിച്ചു ഏഴു കല്പങ്ങളിലേ അവസ്ഥ മനുവിനോടു അരുളിചെയ്തതു്. ശിവനെ വാഴ്ത്തുന്നു. വിഷ്ണുവിന്റെ അവയവം മേദസ്സ്. താമസപ്രധാനം. ഗ്രന്ഥം 14,000.
- കൊല
- വഴി, റോട്ടു്
- കടയുക, കലക്കുക
- വിശേഷണം:
- അഹങ്കാരമുള്ള
- ലഹരിയുള്ള
- സന്തോഷിക്കുക
- അഹങ്കാരം
- ലഹരി (കിറുക്കം)
- മദം ഉണ്ടാക്കുന്നതു്, സന്തോഷിപ്പിക്കുന്നതു്
- നത്തു്
- കാമദേവൻ
- കഞ്ചാവു്
- എന്നെപ്പോലെയുള്ളവർ
- വിശേഷണം:
- എന്നെപ്പോലെയുള്ള
- ഒരു രാജ്യം (ഇപ്പോൾ ബുട്ടാൺ)
- മദ്ര രാജാവിന്റെ പുത്രി, പാണ്ഡുവിന്റെ രണ്ടാമത്തെ ഭാര്യ, നകുലസഹദേവന്മാരുടെ അമ്മ
- അതിവിടയം
- മാദ്രിയുടെ പുത്രൻ
- സഹദേവൻ അല്ലെങ്കിൽ നകുലൻ.
- ശല്യർ
- മദ്രരാജാവു് എന്നർത്ഥം
- വിശേഷണം:
- തേൻ കൊണ്ടുണ്ടാക്കിയ
- ഇരിപ്പവൃക്ഷത്തിന്റെ പൂവിൽനിന്നും ചമച്ച മദ്യം
- മദ്യം
- (മധുകം – ഇരിപ്പ).
- മാവു്
- ഒരു വൈദ്യഗ്രന്ഥം
- ഇതു് മാധവാചാര്യൻ എഴുതിയതാണു്. ഇദ്ദേഹം 15-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി പറയുന്നു. ഇദ്ദേഹത്തെ കുറിച്ചു് ജൈമിനിയുടെ ന്യായമാലാവിസ്താരത്തിൽ താഴെ പറയുംപ്രകാരം കാണുന്നു.
പാലകോമാധവോബുധഃ
സ്മാർത്തംവ്യാഖ്യായസർവാർത്ഥം
ദ്വിജർത്ഥഃശ്രൗതഉദ്യതഃ’
- വിഷ്ണു
- മായുടെ (ലക്ഷ്മിയുടെ) ധവൻ (ഭർത്താവു്).
- കൃഷ്ണൻ
- ഇന്ദ്രൻ
- പരശുരാമൻ
- വസന്തൻ, കാമദേവന്റെ ഇഷ്ടൻ
- ഒരു സുപ്രസിദ്ധകവി
- ഇടവമാസം, വൈശാഖമാസം
- പുഷ്പരസമുള്ള കാലം എന്നർത്ഥം
- ഒരു ഋതു, വസന്തകാലം
- തേനിനു തുല്യമായ മധുരം
- ഇരിപ്പ
- കറുത്ത ചെറുപയറു്
- ഒരു വൈഷ്ണവ പണ്ഡിതൻ
- മായനാചാര്യന്റെ പുത്രനും സായനാചാര്യന്റെ സഹോദരനുമാണു്. സർവദർശനസംഗ്രഹം, സംക്ഷേപശംകരവിജയം മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാകുന്നു. സായനാചാര്യനൊന്നിച്ചു ഋഗ്വേദ വ്യാഖ്യാനം നിർമ്മിച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു.
- കുരുക്കുത്തി മുല്ല
- സമയത്തിൽ (വസന്തത്തിൽ) പൂക്കുന്നതു് എന്നർത്ഥം.
- കൃഷ്ണന്റെ സോദരി
- ഒരു മദ്യം
- ഒരുമാതിരി ശർക്കര
- ലക്ഷ്മി
- വെളുത്ത വലിയ പിച്ചകം
- ശതകുപ്പ
- തേൻ കൊണ്ടുണ്ടാക്കുന്ന പഞ്ചസാര
- മധുരനാരകം
- കുരുക്കുത്തിമുല്ല
- ചില സന്യാസികൾ അഞ്ചു സ്ഥലങ്ങളിൽനിന്നു വാങ്ങിക്കുന്ന ഭിക്ഷ
- ഒരുമാതിരി മുല്ല
- മദ്യം
- മധുരത
- മധുരത, രുചിയുടേയും സ്വഭാവത്തിന്റേയും ഒരു വിശേഷം
- ഏതവസ്ഥാവിശേഷങ്ങളിലും നിലനിൽക്കുന്നതായ രമണീയത്വം
- ഉദാ:
- കാവ്യഗുണങ്ങളിൽ ഒന്നു്
- നായകന്റെ സാത്വിക ഗുണങ്ങളിൽ ഒന്നു്, അലങ്കാരങ്ങൾ കൂടാതെയുള്ള രമ്യത്വം
- (വിലാസം നോക്കുക).
പായൽപതിഞ്ഞീടിലും
ചൊല്ലാർന്നോരഴകല്ലയോപനിമതി
ക്കങ്കംകറുത്തെങ്കിലും,
മല്ലാക്ഷീമണിയാൾക്കുവല്ക്കലമതും
ഭ്രയിഷ്ഠശോഭാവഹം
നല്ലാകാരമതിന്നലംകരണമാ
മെല്ലാപദാർത്ഥങ്ങളും’
- വിശേഷണം:
- മധുരമുള്ള
- മധുരമായി സംസാരിക്കുന്ന
- (കൻ, കീ, കം). (ഇതുവാക്കിനോടുമാത്രം ചേരും).
- യാചിതധനം
- വിശേഷണം:
- മദ്ധ്യത്തെ സംബന്ധിച്ച
- മുത്താഴം
- ഉച്ചസമയം
- ഉച്ചമലരി
- പക്ഷാഭേമില്ലായ്മ
- ഉദാസീനത
- മദ്ധ്യസ്ഥത
- വിശേഷണം:
- മദ്ധ്യാഹ്ന കാലത്തുള്ള
- ഉച്ചയ്ക്കു വേണ്ടുന്ന
- വിഷ്ണുമതക്കാരിൽ പ്രധാനി
- വിഷ്ണുമതം
- മദ്യം
- (തേൻ കൊണ്ടുണ്ടാക്കിയതു്).
- തേനീച്ച
- തേൻ ശേഖരിക്കുന്നവൻ
- ഇരിപ്പപ്പൂവിൽ നിന്നു ചമച്ചമദ്യം
- ഒരുവക തേങ്ങ
- തെറ്റു
- അളവുകോൽ
- വെള്ളരിക്കായ്
- മാനിക്കൽ
- ബഹുമാനിക്കയെന്നുള്ളതു്
- വിശേഷണം:
- മാനിക്കത്തക്ക
- ആൾപ്പേർ
- മാനനാശം
- അപമാനം
- അഹങ്കാരം
- ഡംഭം
- കീർത്തി
- ബഹുമാനം, തന്നെത്താൻ പൂജിക്കുക
- ആകാശം
- അളവു്
- സ്വർണ്ണം മുതലായവയെ തൂക്കുകയും, വസ്ത്രാദികളേ അളക്കുകയും (മുഴം വാര മുതലായതു കൊണ്ടുള്ള അളവാണു്) ധാന്യാദികളേ അളക്കുകയും (നാഴി മുതലായതു് കൊണ്ടു) ചെയ്യുന്ന ത്രാസ് മുഴക്കോൽ പറ മുതലായതിനു പൊതുവിൽ പറയുന്ന പേരത്രേ ‘മാനം’.
- അഹങ്കാരം
- സ്ത്രീകളുടെ ഒരുമാതിരി കോപം
- ഭർത്താവു് അന്യസ്ത്രീയിങ്കൽ അനുരാഗമുള്ളവനായി കണ്ടാൽ അസൂയ നിമിത്തം സ്ത്രീകൾക്കുണ്ടാകുന്ന കോപമത്രേ ‘മാനം’. ഈർഷ്യാകോപം.
- പത്താംരാശി
- ഒരുവക മത്സ്യം
- ഒരുവക പക്ഷി
- വൈദികാചാരങ്ങളേ സംബന്ധിച്ചുള്ള ഒരു പുസ്തകം
- (മനുവിന്റെതാണു്.)
- ഈർഷ്യാകോപമുള്ള സ്ത്രീ
- മനു ഉണ്ടാക്കിയ ഒരു ധർമ്മ ശാസ്ത്രഗ്രന്ഥം
- മനുഷ്യൻ
- മനുവിങ്കൽ നിന്നു ജനിച്ചവൻ എന്നർത്ഥം.
- വിശേഷണം:
- മാനമില്ലാത്ത
- കോഴിക്കോട്ടു രാജാവിന്റെ ഒരു സ്ഥാനപ്പേർ
- സ്ത്രീ
- മനുവിന്റെ ഭാര്യ
- കോഴിക്കോട്ടു ഇളയരാജാവിന്റെ സ്ഥാനപ്പേർ
- വിശേഷണം:
- മാനമുള്ള
- ഗർവമുള്ള
- വിശേഷണം:
- മനസ്സിനെ സംബന്ധിച്ച
- പരമാത്മാവു്
- വിഷ്ണു
- പ്രജാപതികൾ
- മനസ്സ്
- മനനം ചെയ്യുന്നതു് (ആലോചിക്കുന്നതു്) എന്നർത്ഥം.
- ദേവനദി
- വലിയ പന്തൽ
- മാനസസരസ്സു്
- അരയന്നം
- ഹിമവാനിലുള്ള തടാകം
- ആകാശത്തിൽ നിന്നു മഹാമേരുപർവതത്തിന്മേൽ വീണ സമുദ്രം നാലുഭാഗങ്ങളായി ഒഴുകി അരുണോദം, സിതോദം, മഹാഭദ്രം, മാനസം എന്നു നാലു തടാകങ്ങളായി ഭവിച്ചു എന്നു വായുപുരാണം പറയുന്നു. പുരാണം അനുസരിച്ചു ഗംഗാനദിയുടെ ഉല്പത്തിസ്ഥാനം മാനസസരസ്സാണു്. യഥാർത്ഥത്തിൽ യാതൊരു നദിയും അതിൽ ഉത്ഭവിക്കുന്നില്ല. ഹംസങ്ങളുടെ ജന്മസ്ഥലം എന്നു കാണുന്നു.
- മാനസസരസ്സു്
- ദൈവത്തോടു പശ്ചാത്തപിച്ചു ക്ഷമായാചനം ചെയ്യുന്ന മനഃസ്ഥിതി
- വിശേഷണം:
- മനസ്സിനേ സംബന്ധിച്ചുള്ള
- ജിനന്മാരുടെ ഒരു പ്രധാനദേവി
- ഒന്നാമത്തെ മനുവിന്റെ പുത്രി
- മനഃപീഡ
- ഒരു പർവതം
- ഇതു പുഷ്കരദ്വീപിന്റെ മദ്ധ്യേയാണു്.
- അരയന്നം
- മാനസം സരസ്സു ഗൃഹമായിട്ടുള്ളതു് എന്നർത്ഥം.
- പരദേശത്തുള്ള അലക്കുകാരി
- സ്ത്രീ:മൈനാത്തി പു:മൈനാത്തൻ.
- മനുവിന്റെ ഭാര്യ
- മാനവി
- വിശേഷണം:
- മാനത്തിനു വേണ്ടുന്ന
- വിശേഷണം:
- മാനമുള്ള
- ഗർവവും മറ്റുമുള്ള
- സിംഹം
- ഒരുവക അളവു്
- ഒരുവക ലഹരിയുള്ള മദ്യം
- ബഹുമാനിക്കുന്നു
- അഹങ്കരിക്കുന്നു
- തൂക്കുന്നു
- അളക്കുന്നു
- വിശേഷണം:
- ബഹുമാനിക്കപ്പെട്ട
- വിശേഷണം:
- മാനിക്കുവാൻ യോഗ്യതയുള്ള
- സ്ത്രീ
- പ്രണയകോപമുള്ളവൾ, മാനമുള്ള സ്ത്രീ, ഈർഷ്യയുണ്ടാകയാൽ ഭർത്താവിനോടു കോപിച്ചിരിക്കുന്ന സ്ത്രീ
- (മാനം എന്ന പദത്തിന്റെ 6-ആമത്തേ അർത്ഥത്തിന്റെ വിവരണം നോക്കുക).
- ഒരു തടി വൃക്ഷം
- വിശേഷണം:
- മനുഷ്യനേ സംബന്ധിച്ച
- മനുഷ്യസ്വഭാവം
- പുരുഷത്വം
- (11 വിധം). സ്വാദ്ധ്യായം
- ബ്രഹ്മചര്യം
- ദാനം
- യജ്ഞം
- ആയാസവും പിശുക്കും ഇല്ലായ്മ
- ദയ
- അഹിംസ
- ക്ഷമ
- ജിതേന്ദ്രിയത്വം
- ശൗചം
- ദൈവഭക്തി
- മനുഷ്യൻ
- മനുവിന്റെ അപത്യം എന്നർത്ഥം.
- സ്ത്രീ
- മാനുഷജാതി സ്ത്രീ. മാനുഷ ഈ = മാനുഷീ.
- മുലപ്പാലിൽ നിന്നുണ്ടാക്കുന്ന തൈർ
- മനുഷ്യരുടെ കൂട്ടം
- മനുഷ്യത്വം
- മനുഷ്യനെ സംബന്ധിച്ചതു്
- ഭംഗി
- സ്നേഹം, പ്രേമം
- ഒരുമാതിരി മൃഗം
- ഇതിന്റെ നായാട്ടുപേർ-വല്ലപ്പോത്തു്. (മാൻ ഉറക്കമായിരുന്നാലും ഇരുന്നൂറടി അകലേ നില്ക്കുന്ന മനുഷ്യന്റെ മണം പിടിക്കുന്നു-ശാരദ).
- അഞ്ചാമത്തേ നക്ഷത്രം
- മേന്മ
- നഖംകൊണ്ടു അള്ളുക
- ഒരുവക മീൻ
- മാനിന്റെ തല
- മകയിരം
- ഒരുമാതിരി പച്ചക്കല്ലു്
- ചെറിയ ശരീരവും വലിയ വയറുമുള്ളതും കൊമ്പില്ലാത്തതുമായ ഒരുവക മാൻ
- മാംസം–ചുമയ്ക്കും മറ്റും നന്നു്. സം മൃഗമാതൃകം, മുണ്ഢീ.
- നഖംകൊണ്ടു അള്ളുന്നു
- കിളച്ചു തോണ്ടുന്നു
- മന്ത്രവാദി
- പൈതങ്ങൾക്കുണ്ടാകുന്ന ഒരുദീനം
- പൈതങ്ങൾക്കുണ്ടാകുന്ന ഒരുമാതിരി സന്നി
- ഗുളികൻ
- ഏറ്റവും സാവധാനശീലം, ജളത്വം
- ഒരുമാതിരി ദീനം
- സൂര്യവംശരാജാവായ യുവനാശ്വന്റെ പുത്രൻ
- ‘യുവനാശ്വൻ പുത്രനില്ലാതെ വ്യസനിച്ചിരുന്നു. കൃപാലുക്കളായ ചില മുനിമാർ രാജാവിന്നു പുത്രനുണ്ടാവാനായി ഇഷ്ടി ഒന്നു തുടങ്ങി. അതു നടന്നുവരവേ ഒരു ദിവസം ഇഷ്ടിശാലയിൽവെച്ചു രാത്രിയിൽ രാജാവിനു സഹിക്കാൻ പാടില്ലാത്ത ദാഹമുണ്ടായി, വേദിമദ്ധ്യേ ഒരു കലശത്തിൽ ഇരുന്ന വെള്ളം രാജാവു് എടുത്തു കുടിച്ചു. അതു മന്ത്രപൂതമായ ജലമായിരുന്നു. ഉറങ്ങിക്കിടന്നിരുന്ന മുനിമാർ എണീറ്റു കലശം നോക്കിയപ്പോൾ അതിൽ വെള്ളം ഇല്ലെന്നു കണ്ടു. അന്വേഷിച്ചപ്പോൾ അതു രാജാവു് എടുത്തു കുടിച്ചു എന്നു അവർ അറിഞ്ഞു. ആ ജലം യുവനാശ്വന്റെ പത്നി കുടിച്ചിരുന്നു എങ്കിൽ അവളിൽ മഹാരാജാവിനു അതിപരാക്രമിയായ പുത്രൻ ഉണ്ടാകുമായിരുന്നു എന്നു അവർ പറഞ്ഞു. യുവനാശ്വൻ ഗർഭം ധരിച്ചു. വഴിയെ അദ്ദേഹത്തിന്റെ വലത്തുവശം വയറു പിളർന്നു ഒരു ആൺക്കുട്ടി ജനിച്ചു. ‘കുട്ടിക്കു ആർ പാലൂട്ടും’ എന്നു സന്നിഹിതരായിരുന്ന മുനിമാർ ചോദിച്ചു. ‘മാം അയം ധാസ്യതി’ എന്നു ഇന്ദ്രൻ പറഞ്ഞു കുട്ടിയുടെ വായ്ക്കകത്തു പ്രദേശനി (ചൂണ്ടാണി) വിരലിനെ വെച്ചു കൊടുത്തു. ആ വിരൽ കുടിച്ചു 12 ദിവസം കൊണ്ടു 12 വർഷത്തെ വളർച്ച കൂട്ടിക്കുണ്ടായി. ‘മാം ധാസ്യതി’ എന്നു ഇന്ദ്രൻ പറഞ്ഞതിനാൽ കുട്ടിക്കു ‘മാംധാതാ’ എന്ന പേർ ലഭിച്ചു. ഇദ്ദേഹം വലിയ ചക്രവർത്തിയായി ഒരു ഒറ്റ ദിവസം കൊണ്ടു ലോകം മുഴുവനും ജ യിച്ചു കീഴടക്കി. ഒരായിരം അശ്വമേധവും ഒരുനൂറു രാജസൂയവും അദ്ദേഹം കഴിച്ചു. വിപ്രരെ കനകാഭിഷേകത്തിൽ മുക്കി. മാന്ധാതാവിനു മൂന്നു പുത്രന്മാരും അമ്പതു പുത്രിമാരും ഉണ്ടായിരുന്നതായും ഒരിക്കൽ സൗഭരി എന്നു പേരായ ഒരു വൃദ്ധസന്യാസി രാജാവിന്റെ പുത്രിയെ വിവാഹം കഴിക്കണമെന്നു പറഞ്ഞതിൽ മകൾക്കു മനസ്സുണ്ടെങ്കിൽ ആകാമെന്നു രാജാവു് പറഞ്ഞതായും വൃദ്ധനെ സ്വീകരിക്കുന്നതിൽ സ്ത്രീ വിസമ്മതം കാണിച്ചതിനാൽ സന്യാസി ഒരു നല്ല യുവാവിന്റെ രൂപം ധരിച്ചതായും പുത്രിമാർ എന്നെ എന്നെ എന്നു തർക്കം തുടങ്ങുകയാൽ അദ്ദേഹം എല്ലാവരെയും വേട്ടതായും കൂടി കാണുന്നു.
- വാഴക്കുലയിൽ ഉണ്ടാകുന്ന അല്ലി
- വാഴക്കുലയുടെ അറ്റത്തേ കൊച്ചു കായ്
- വിശേഷണം:
- മാനിക്കപ്പെടത്തക്ക
- മാനിക്കേണ്ടവരെ മാനിക്കുന്ന സ്വഭാവം
- കാമദേവൻ
- അളവു്
- തുലാസു്
- വിഷ്ണു
- മഹാപാപം
- ക്ഷമ
- ഒഴിവു്
- പിഴ പൊറുക്കുക. അറബി:
- വിശേഷണം:
- മന്മഥനെ (കാമനെ) സംബന്ധിച്ച
- മണവാളൻ
- ഭർത്താവു്
- മരുമകൻ
- സുറിയാനിക്കാർ മുതലായ ചില ജാതിക്കാർക്കു പറയുന്ന ഒരു പേർ
- എന്നെ. (സംസ്കൃതം:)
- മാവിന്റെ പഴം
- മാങ്ങാപ്പഴം
- വിശേഷണം:
- എനിക്കുള്ള
- ലുബ്ധൻ
- അമ്മാവൻ
- കുംഭമാസത്തിൽ വെളുത്തവാവും വ്യാഴവും കൂടുന്ന ദിവസം
- ഏകദേശം ആനയുടെ ആകൃതിയുള്ളതും ആനയെക്കാൾ വലുതുമായ ഒരുതരം ജന്തു. (ഇപ്പോൾ ഒരിടത്തും കാണുന്നില്ല.)
- അമ്മാവൻ
- മായാമയൻ
- വലിയ മരം
- ചൂതവൃക്ഷം
- വലിയ പർവതം
- ബ്രാഹ്മണൻ
- ചന്ദ്രൻ
- ഒരു മഹോത്സവം
- “മലയാളത്തിൽ ടിപ്പുസുൽത്താന്റെ ആക്രമണത്തിനു മുമ്പുവരെ തിരുനാവാമണൽപ്പുറത്തു വെച്ചു ചിങ്ങം വ്യാഴകാലങ്ങളിൽ ആഘോഷിച്ചു വന്നിരുന്ന ഒരു മഹോത്സവമാണു് ‘മാമാങ്കം’ അല്ലെങ്കിൽ ‘മാമാകം’. മാഘമാസത്തിലേ മകം നക്ഷത്രം ഇതിലെ പ്രധാന ദിവസമാകയാൽ ‘മാകമകം’ എന്നതു ചുരുങ്ങി ‘മാമാകം’ എന്നു പേർ സിദ്ധിച്ചു. മാഘമാസത്തിലേ മകം സാധാരണ വെളുത്തവാവു സംബന്ധിച്ചു മാത്രമേ വരികയുള്ളു”.
മാമാങ്കത്തിനുപോയാലുംശരി’
- മഹർഷി
- അടിസ്ഥാനമായ ആചാരം. അറബി:
- മാംസത്തിലുണ്ടാകുന്ന മുഴ
- മാംസത്തിന്റെ ഉരുള
- മാംസത്തിന്റെ വണ്ണം
- മാംസ ഉണ്ട
- Muscle.
- വിശേഷണം:
- മാംസം ഭക്ഷിക്കുന്ന
- പരുന്തു്
- ഇറച്ചി
- ബലകരം എന്നറിയപ്പെടുന്നതു എന്നർത്ഥം.
- പര്യായപദങ്ങൾ:
- പിശിതം
- തരസം
- പലലം
- ക്രവ്യം
- ആമിഷം.
- ഒരു വൃക്ഷം
- ഇല കൊന്നയിലപോലെ ചെറുതായിരിക്കും.
- വിശേഷണം:
- നല്ല ബലമുള്ള
- വണ്ണമുള്ള
- തടിച്ച
- മാംസപുഷ്ടിയുള്ള
- മാംസഭക്ഷണം
- വിശേഷണം:
- മാംസം ഭക്ഷിക്കുന്ന
- മാഞ്ചി
- മാംസതുല്യമായ അവയവമുള്ളതു് എന്നർത്ഥം.
- മാംസം വിറ്റുപജീവിക്കുന്നവർ
- കെണിവെച്ചു പക്ഷികളെ പിടിക്കുന്നവൻ
- ആടുമാടുകളെ അറുക്കുന്നവൻ
- മാംസ മയങ്ങളായി പുറമേ കാണുന്ന കണ്ണുകൾ
- മലംപുള്ളു്
- വിശേഷണം:
- മാംസം അധികമായിട്ടുള്ള
- ചതിവു
- ലക്ഷ്മി
- സൃഷ്ടിപ്പു്
- ഗയ എന്ന നഗരം
- കൺകെട്ടുവിദ്യ
- വിശ്വത്തെ അളക്കുന്നതിനാൽ ഈ പേർ വന്നു.
- മനുഷ്യബുദ്ധി
- ദോഷം
- ക്ഷുദ്രക്കാരി
- ബുദ്ധന്റെ അമ്മ. മായാദേവി
- മായ – യാ മാ സാ = യാതൊന്നു ഇല്ലാത്തതോ അതു ‘മായ’. മായയുടെ രണ്ടു ശക്തികൾ – ആവരണം, വിക്ഷേപം.
- വിശേഷണം:
- മായചേരുന്ന
- മായാവിയായ
- ചെപ്പടിക്കാരൻ
- ഒരസുരൻ
- മായവൻ, മായാമനുഷൻ, ശ്രീനാരായണൻ
- വഞ്ചന, ചതിവു്
- കൺകെട്ടുവിദ്യ
- ശ്രീനാരായണൻ
- മായൻ
- മായയെ പ്രവർത്തിപ്പിക്കുന്നവൻ, ഈശ്വരൻ
- മായക്കാരൻ, ഇന്ദ്രജാലക്കാരൻ
- ഒരങ്ങാടിമരുന്നു്
- മായക്കാ
- അർശസ്സ്, ജ്വരം, അതിസാരം മുതലായവയ്ക്കു നന്നു്. സംസ്കൃതം: മായാഫലം. തമിഴ്: മാചുക്കായു്. ഇംഗ്ലീഷ്: Gall-nut.
- വിശേഷണം:
- മായയെ കടന്നിട്ടുള്ള
- ഈശ്വരത്വം ലഭിച്ച
- ബുദ്ധന്റെ അമ്മ
- ബുദ്ധൻ
- വിശേഷണം:
- മായാരൂപമുള്ള
- സ്ത്രീ:മായാമയി.
- ഈശ്വരൻ
- മായയിൽ പ്രസിദ്ധനായ മയൻ എന്ന അസുരൻ
- ‘മയശംബര മാരീച വിദ്വജ്ജിഹ്വേന്ദ്രജിത്തുകൾ മായാവികൾ എന്നു പ്രസിദ്ധം’
- ദൈവത്തിന്റെ മായകരണത്താൽ ലോകത്തിലുണ്ടാകുന്ന മോഹങ്ങൾ
- ശംബരാസുരന്റെ ഭാര്യ
- (കൃഷ്ണപുത്രനായ പ്രദ്യു മ്നൻ കാമദേവന്റെ അവതാരമാണെന്നും മായാവതി രതിയാണെന്നും കാണുന്നുണ്ടു്.)
- കൺകെട്ടുകാരൻ, മായയുള്ളവൻ
- പൂച്ച
- ഒരു അസുരൻ, ദുന്ദുഭിയുടെ ജ്യേഷ്ഠൻ, മയന്റെ പ്രഥമപുത്രൻ
- വിശേഷണം:
- മായയുള്ള
- മായാവി, മായയോടു കൂടിയവൻ, സൂത്രശാലി (വേഷം മാറുന്നതിനും മറ്റും അറിവുള്ളവൻ)
- കള്ളൻ
- പിത്തം
- ദേഹത്തിന്റെ ഊഷ്മാവിനെ പ്രക്ഷേപിക്കുന്നതു് എന്നർത്ഥം.
- സൂര്യൻ
- ഇല്ലാതാകുന്നു
- മറയുന്നു
- നശിക്കുന്നു
- സകര്‍മ്മകക്രിയ:മായിക്കുന്നു.
- മയിലിന്റെ കൂട്ടം
- വലിയ കടലാടി
- ഒരു നഗരം
- മയിലിനെ പിടിക്കുന്നവൻ
- വലിയ കടലാടി
- അയമോദകം
- മായയോടുകൂടിയവൻ
- വിഷ്ണു
- ഇല്ലാതാകുക
- മറയ്ക്ക
- നശിപ്പു്
- മായുക
- കൊല്ലുന്നവൻ
- പുള്ളു്
- കാമൻ
- പരുന്തു്
- ചായില്യം
- മരണം വരുത്തുന്നതു്
- പകരുന്ന വ്യാധി
- ബൗദ്ധശാസ്ത്രം അനുസരിച്ചുള്ള നാലുവിധം കാമന്മാർ – സ്കന്ധമാരൻ
- ക്ലേശമാരൻ
- മൃത്യുമാരൻ
- ദേവപുത്രമാരൻ
- കാമദേവൻ
- കാമനെ (കാമക്രോധാദി മനോദോഷങ്ങളെ) ജയിച്ചവൻ എന്നർത്ഥം.
- ബുദ്ധൻ
- ആഭിചാരത്തിലുള്ള ഒരു കർമ്മം
- ഒരു കടുപ്പപ്പെട്ട പിശാചു്
- കൊല്ലുക
- ഒരുവക വിഷം
- ശത്രുവിനെ കൊല്ലുന്നതിനുള്ള ഒരു ആഭിചാരക്രിയ
- നാശനം
- ഒരു രാഗം
- കാമദേവൻ
- വിരഹികളെ മരിപ്പിക്കുന്നവൻ എന്നർത്ഥം. ഒരു ശാസ്ത്രപ്രകാരം മാരന്മാർ-4. സ്കന്ധമാരൻ, ക്ളേശമാരൻ, മൃത്യുമാരൻ, ദേവപുത്രമാരൻ.
- കാമന്റെ അസ്ത്രം
- ഉമ്മത്തു്
- കാള
- കൊല
- രാഗം
- കാമവികാരം
- മാരാന്റെ സ്ത്രീ
- ക്ഷേത്രങ്ങളിൽ വാദ്യം കൊട്ടുകയും പാടുകയും ചെയ്യുന്ന ഒരു ജാതിക്കാരൻ
- മാരാൻ
- ശിവൻ
- മാരന്റെ – കാമദേവന്റെ – ശത്രു എന്നർത്ഥം.
- കാമവികാരം
- മഴ
- പകരുന്ന വ്യാധി
- ദുർഗ്ഗ
- ആപത്തു്, നാശം
- പകരുന്ന വ്യാധി
- വിശേഷണം:
- കൊല്ലപ്പെട്ട
- നാട്യത്തിൽ രണ്ടാമത്തെ പ്രധാന നടൻ
- ആര്യൻ
- മാന്യൻ
- (മാർഷൻ, മർഷകൻ ഇങ്ങിനെയുമാവാം).
- പ്രംലോചാ എന്ന അപ്സര സ്ത്രീയിൽ കണ്ഡുമഹർഷിയുടെ പുത്രി
- ദക്ഷന്റെ അമ്മ
- (പ്രംലോചാ എന്നതു നോക്കുക.)
- ഒരു രാക്ഷസൻ
- രാവണന്റെ അമ്മാവൻ. സീതയെ ചതിപ്പാൻ രാവണൻ അയച്ചതനുസരിച്ചു പൊന്മാനായി പോയി രാമനാൽ ഹതനായി. താടകയിൽ സുന്ദാസുരനുണ്ടായവനാണു്. (മലഭം എന്ന ശബ്ദം നോക്കുക).
- കശ്യപപ്രജാപതി
- വലിയ ആന
- ശാക്യമുനിയുടെ അമ്മ
- സർപ്പത്തിന്റെ മുട്ട
- ചാണകം
- വഴി, റോട്ടു്
- വായു
- മരിപ്പിക്കുന്നവൻ എന്നർത്ഥം. വായു വർദ്ധിച്ചാലൊ, ഇല്ലാതായാലൊ ജനങ്ങൾ മരിച്ചുപോകുന്നതിനാൽ ഈ പേർ ഉണ്ടായി.
- പാമ്പു്
- വായു ഭക്ഷണം
- തുമ്പിക്കൈ
- ഹനൂമാൻ
- ഭീമൻ
- ഒരു മഹർഷി
- മുകണ്ഡന്റെ പുത്രൻ
- മാർക്കണ്ഡേയ പുരാണത്തിന്റെ കർത്താവു്. വളരെക്കാലം ജീവിച്ചിരുന്നതിനാൽ ‘ദീർഘായുസ്സ്’ എന്നും വിളിക്കുന്നു.
- നിലത്തു പടരുന്ന ഒരുതരം വള്ളി
- പതിനെട്ടു പുരാണങ്ങളിൽ ഒന്നു്
- പക്ഷികളെപ്പറ്റി ജൈമിനി ചോദിച്ചപ്പോൾ ധർമ്മചാരികളായ മുനിമാരാൽ പ്രതിപാദിക്കപ്പെട്ട ധർമ്മാധർമ്മങ്ങൾ മാർക്കണ്ഡേയൻ പറഞ്ഞതു്. ബ്രഹ്മാവിനെ പുകഴ്ത്തുന്നു. വിഷ്ണുവിന്റെ അവയവം വലത്തുകാൽ. രാജസഗുണപ്രധാനം. ഗ്രന്ഥം 9,000.
- കഞ്ഞുണ്ണി
- കയ്യന്യം
- കറുപ്പുണ്ടാക്കുന്നതിൽ (നര വരാതിരിക്കുന്നതിൽ) പ്രസിദ്ധമായിട്ടുള്ളതു് എന്നർത്ഥം
- മഹമ്മദീയരുടെ ചേലാകർമ്മം എന്ന ഛേദനകൃത്യം സംബന്ധിച്ച അടിയന്ത്രം
- മാർഗ്ഗത്തിൽ അനുസരിച്ചു നടക്കുന്നവൻ
- വിശേഷണം:
- ഭിക്ഷ യാചിക്കുന്ന
- (സ്ത്രീ:മാർഗ്ഗണി).
- ഇരക്കുന്നവൻ
- അമ്പു്
- അന്വേഷിക്കുന്നതു് എന്നർത്ഥം.
- അന്വേഷണം
- സ്നേഹം
- യാചന
- ചൊവ്വേ നടത്തുന്നു
- മാർഗ്ഗം പോകുക
- വഴിയിൽ വീഴുക
- വഴി
- ജനങ്ങൾ പദാർത്ഥങ്ങളെ ഇതിൽ അന്വേഷിക്കുന്നതിനാൽ ഈ പേർ വന്നു.
- അന്വേഷണം
- ധനുമാസം, മാർഗ്ഗശീർഷമാസം
- മര്യാദ
- മതം
- സുറിയാനിക്കാരുടെ ഇടയിൽ കല്യാണത്തിനും മറ്റും കളിക്കുന്ന ഒരു മാതിരി കളി
- ക്രമപ്പെടുത്തുക
- മാർഗ്ഗത്തെ തടയുക, വഴിയടയ്ക്കുക
- മതവിരോധം
- ധനുമാസം, മാർഗ്ഗശീർഷമാസം, മാർഗ്ഗശീർഷം (മകയിരം) നക്ഷത്രത്തോടു കൂടിയ (പൂർണ്ണിമാ) വെളുത്തവാവുള്ള മാസം
- മകയിരം നക്ഷത്രം
- വിശേഷണം:
- അന്വേഷിക്കപ്പെട്ട
- തേടപ്പെട്ട
- ചെണ്ടയുടെ ശബ്ദം
- ശുദ്ധിയാക്കൽ
- മേൽ തേച്ചും മറ്റും ശരീരം ശുദ്ധിവരുത്തുക
- ശുദ്ധിയാക്കുക, വെടിപ്പാക്കുക
- ഒരു പച്ചമരുന്നു്, ചെമന്ന പാച്ചോറ്റി
- ശുദ്ധിയെ ചെയ്യുന്നതു് എന്നർത്ഥം.
- ചൂൽ
- മയിൽ
- പൂച്ച
- എലിയെ ഓടിച്ചു ഭവനം ശുദ്ധിവരുത്തുന്നവൻ എന്നർത്ഥം.
- ഓടമരം
- മരപ്പട്ടി
- മയിൽ
- പൂച്ച
- വെരു
- ചെമന്ന കൊടുവേലി
- കസ്തൂരി
- പച്ചപ്പുഴു
- പൂച്ച
- ഹവിസ്സിന്റെ ഉച്ഛിഷ്ടം മുതലായതു നിക്ഷേപിക്കുന്ന സ്ഥലം
- ദേഹത്തേയും മറ്റും വെടിപ്പാക്കുന്നു
- അടിച്ചുവാരുന്നു
- തൂത്തുകളയുന്നു
- വിശേഷണം:
- വെടിപ്പാക്കപ്പെട്ട
- അടിച്ചുവാരപ്പെട്ട, നന്നാക്കപ്പെട്ട
- തൈരും തേനും മറ്റും കൂട്ടിയ ഒരു കറി
- രസാള
- പന്തി
- ആദിത്യൻ. മാർത്താണ്ഡൻ = മൃതണ്ഡന്റെ പുത്രൻ, മൃതമായ ബ്രഹ്മാണ്ഡത്തെ ജീവിപ്പിക്കുന്നവൻ
- മൃതമായിരിക്കുന്ന അണ്ഡത്തിൽ നിന്നുത്ഭവിച്ചവൻ ഇങ്ങിനെ ശബ്ദാർത്ഥങ്ങൾ. മാർത്തണ്ഡൻ എന്നുമാവാം
- എരിക്കു്
- കാളിന്ദി
- സൂര്യൻ
- കർണ്ണൻ
- സുഗ്രീവൻ
- വിശേഷണം:
- മണ്ണുകൊണ്ടുള്ള
- മണ്ണുസംബന്ധമായുള്ള
- (മൃത്തു് = മണ്ണു്.)
- കലത്തിന്റെ ഒരുമാതിരി അടപ്പു്
- ഒരുമാതിരി കലം
- മൃദംഗക്കാരൻ
- ഒരു പട്ടണം
- നഗരം
- മദ്ദളക്കാരൻ
- മൃദംഗക്കാരൻ
- മിഴാവടിക്കുന്നവൻ
- മൃദംഗം കൊട്ടുവാൻ ശീലമുള്ളവൻ എന്നു ശബ്ദാർത്ഥം.
- മൃദുത്വം
- സാധുത്വം, സൗമ്യത്വം, ശാന്തത
- ഇരിപ്പപ്പൂവിൽ നിന്നുണ്ടാക്കിയ മദ്യം
- മുന്തിരിങ്ങാ മദ്യം
- റോമാ ക്രിസ്ത്യാനികളുടെ പ്രധാന മേലദ്ധ്യക്ഷൻ
- ആര്യൻ (മാന്യൻ)
- മേൽ തേച്ചും മറ്റും ദേഹത്തെ വെടിപ്പാക്കുക
- ശുദ്ധിവരുത്തുക, നന്നാക്കുക
- മാറിടം
- മാറു്
- പുഷ്പങ്ങൾ നാരിൽ കോർത്തുണ്ടാക്കിയതു്, നാരുകൊണ്ടു കെട്ടിയോ പിരിച്ചോ ഉണ്ടാക്കിയതു്
- രത്നങ്ങളും മറ്റും കോർത്തുണ്ടാക്കിയതു്
- ധരിക്കപ്പെടുന്നതു് എന്നർത്ഥം. പവൻമാല, എരിക്കിലത്തുമ്മാല, പവിഴമാല, കടലയ്ക്കമാല, ശരപ്പളിമാ ല, അവൽമാല, എക്സ്മാല, എസ്മാല ഇങ്ങിനെ പല വിധം മാലകൾ ഉണ്ടു്. അവൽമാല മുതൽ താഴെയുള്ളവ ഈയിടയുണ്ടായ പുതിയ തരങ്ങളാകുന്നു.
- പരസ്പരം സംബന്ധമുള്ള അംഗങ്ങളോടു കൂടിയ സമൂഹം
- ഉദാ:പുഷ്പമാല, കാവ്യമാല, ഗദ്യമാല ഇത്യാദി.
- ഒരു വൃത്തത്തിന്റെ പേർ
- (മാൽ) ഇരുട്ടു്, രാത്രി
- വിശേഷണം:
- മലയ പർവതത്തിൽ നിന്നു വരുന്ന
- മാല
- വേപ്പുവൃക്ഷം
- കാക്കക്കൂട്ടത്തെ ധരിക്കുന്നതു് എന്നർത്ഥം.
- പൂമാല
- ഒരു രാജ്യം (ഇപ്പോൾ തിരുവിതാംകൂർ)
- ഒരുമാതിരി കണ്ണിദ്ദീനം
- കിഴക്കൻ കാറ്റു്
- ഒരുവക കിഴങ്ങു്
- വള്ളി അധികം പടരും. ഇലയ്ക്കു മൂന്നു ശാഖകൾ ഉണ്ടു്.
- പിച്ചകം
- ശ്രീയെ ധരിച്ചതു്, സുഗന്ധത്തെ ധരിക്കുന്നതു് ഇങ്ങിനെ ശബ്ദാർത്ഥങ്ങൾ. ഇതുകൊണ്ടു് മാല കെട്ടുന്നതിനാലും ഈ അർത്ഥം വരാം.
- ഒരു നദി
- മണിത്തക്കാളി
- പെൺകുട്ടി
- രാത്രി
- ചന്ദ്രിക
- ഭവഭൂതിയുടെ ഒരു വിശേഷപ്പെട്ട നാടകം
- മനുഷ്യൻ
- വിഷ്ണു
- മലയിലുള്ള ഒരു ജാതിക്കാരൻ
- വയൽ
- പർവതം
- ബങ്കാളത്തിന്നു തെക്കുപടിഞ്ഞാറുള്ള ഒരു രാജ്യം
- ചതി
- മാല
- വിശേഷണം:
- മലയപർവതത്തിൽ നിന്നുവരുന്ന
- ചന്ദനം
- മാല ചൂടുന്നതും ദീർഘവുമായ തലമുടി
- ഒരു തുടരിന്മേൽ മാലപോലെയുണ്ടാക്കിയ വിളക്കു്
- മാല
- മാലകെട്ടുന്നവൻ
- പുഷ്പകനും മറ്റും
- മാലകെട്ടി വിറ്റുപജീവിക്കുന്നവൻ
- ആരാമത്തിങ്കൽ ചെന്ന മാലാകാരനെപ്പോലെ’ (ഭാരതം).
- കണ്ടപ്പുല്ലു്
- പൂതണക്കപ്പുല്ലു്
- മാലാകാരമായ പുല്ലുകളോടു കൂടിയതു് എന്നർത്ഥം.
- മാലാമീൻ
- നല്ലമാല
- സന്ധ്യമയക്കം
- പർവതപങ്ക്തി
- ഒരുമാതിരി മത്സ്യം
- മാലാകാരൻ
- ഒരു രാക്ഷസൻ
- (രാക്ഷസോല്പത്തി നോക്കുക).
- മാല ധരിക്കുന്നവൻ
- ആറ്റിന്നടുത്ത ഭൂമി
- കയറ്റുവല
- വിശേഷണം:
- മാലയേ സംബന്ധിച്ച
- (സ്ത്രീ:മാലികീ).
- മാല
- ഒരുവക മുല്ല
- കഴുത്തിൽകെട്ടുന്ന ഒരാഭരണം
- പുഷ്പമാല
- മദ്യം
- എള്ളു്
- പുത്രി
- രാജധാനി
- ഒരാറു്
- മാല കെട്ടുന്നവൻ
- മാലകെട്ടി വിറ്റുപജീവിക്കുന്നവൻ
- ശ്ലോകത്തിനുള്ള ഒരു വൃത്തം
- മാലാകാരന്റെ സ്ത്രീ
- അജ്ഞാതവാസത്തിൽ പാഞ്ചാലിയുടെ പേർ
- ദുർഗ്ഗ
- ആകാശഗംഗ
- ഒരു നഗരം
- ഒരു നദി
- (കണ്വാശ്രമത്തിനടുത്തു്).
- വിഭീഷണന്റെ അമ്മ
- ആട്ടുനാറിവേള
- മേത്തോന്നി
- ചെങ്കൊടിത്തൂവ
- ഗംഗാനദി
മതുമതുലഗുണാഢ്യേ! പത്തിനോടൊത്ത മൂന്നും,
യതിയതുവരുമെട്ടാലേഴിനാൽ ചന്ദ്രബിംബ
പ്രതിമമുഖികൾചൂടുംമാലികെ ! മാലിനിയ്ക്കു’
- മലിനത, അഴുക്കു്
- പാപം
- കറുപ്പു്
- ഉപദ്രവം
- കുതിരയെ പതിവായി തേക്കുന്നതിനുള്ള പേർ. (പെർഷ്യൻ ഭാഷ)
- നീചൻ
- സ്ത്രീ
- മദനമണ്ഡലി
- ചിത്രസർപ്പം (പച്ചളിപ്പാമ്പു്)
- കൺകൊത്തിപ്പാമ്പു്
- മാലു എന്ന ഓഷധിയിലിരിക്കുന്നവൻ
- നീചരാൽ വളർത്തപ്പെടുന്നവൻ
- മാലുധാനി എന്ന ലതയിലിരിക്കുന്നവൻ ഇങ്ങിനെ ശബ്ദാർത്ഥങ്ങൾ
- കപ്പലിന്റെയും മറ്റും അമരക്കാരൻ
- കപ്പലോട്ടത്തിന്റെ വിദ്യ
- കൂവളം
- ദേവന്മാരാൽ ധരിക്കപ്പെടുന്നതു്, ലക്ഷ്മിയെ നശിപ്പിക്കുന്നതു്. (ഭഗവത്ഭക്തന്മാർ ശ്രീമദാന്ധന്മാരായിത്തീരുമെന്നു ശങ്കിച്ചു അവരുടെ സമ്പൽ സമൃദ്ധിയെ കളഞ്ഞു് അവരെ കൈവല്യ മാർഗ്ഗത്തിലേക്കു തിരിക്കുന്നതു് എന്നു താൽപര്യം). ഇങ്ങിനെ ശബ്ദാർത്ഥങ്ങൾ.
- വ്ളാർമരം
- ചന്ദനക്കൂട്ടു്
- വിശേഷണം:
- മാലയെ സംബന്ധിച്ച
- ചന്ദനം
- ഏലത്തരി
- പേരേലം
- മഹാജനങ്ങൾ
- മഹാലോകർ
- ഒരലങ്കാരം
- ദുഃഖം
- വാണിയന്മാർ തേങ്ങപൊതിച്ചിടുന്ന വലപോലെയുള്ള ഒരു വസ്തു
- കറുപ്പു്, ഇരുൾ, രാത്രി
- വിശേഷണം:
- മാലയ്ക്കു കൊള്ളാവുന്ന
- മാല
- പൂമാല
- ധരിക്കപ്പെടുന്നതു് എന്നർത്ഥം.
- ഒരു പർവതം
- ഒരു രാക്ഷസൻ
- മാല്യവാൻ പർവതം കിഷ്കിന്ധക്കു സമീപമാണു്. ഇതിനെ ‘പ്രസ്രവണം’ എന്നും പറയും. മാല്യവാൻ എന്ന രാക്ഷസൻ സുകേശന്റെ പുത്രനാണു്. തപസ്സുകൊണ്ടു ബ്രഹ്മാവു് സന്തോഷിച്ചു് ലങ്കാനഗരം പണിയിച്ചുകൊടുത്തു. വളരെക്കാലം അവിടെ താമസിച്ചു. കുബേരനാണു പിന്നീടു അവിടെ താമസിച്ചതു്. അനന്തരം രാവണൻ ആ സ്ഥലം കൈക്കലാക്കി. അപ്പോൾ മാല്യവാൻ വന്നു ചേർന്നു രാവണനു വേണ്ട സഹായങ്ങൾ ചെയ്തു. (രാക്ഷസോല്പത്തി നോക്കുക).
- ഒരുവകപ്പുല്ലു്
- മാങ്ങയുണ്ടാകുന്ന ഒരു വൃക്ഷം
- പച്ചക്കായു് – ത്രിദോഷങ്ങളെ വർദ്ധിപ്പിക്കും. പഴുത്തകായ് - വാതത്തെ ശമിപ്പിക്കും. പഴുത്തമാങ്ങയുടെ പിഴിഞ്ഞെടുത്ത നീരു് – ഗുരുവാണു്. ഈ നീരു തുണിയിലോ പരമ്പിലോ നിരത്തി ഒഴിച്ചു നല്ല വെയിലിൽ ഉണക്കിയെടുത്താൽ അതിനു് ‘ആമ്രാവർത്തം’ എന്നു പേർ. മാങ്ങാ പാലിനോടൊന്നിച്ചു ഭക്ഷിക്കരുതു്. ഭക്ഷിച്ചുപോയാൽ ആ വികാരത്തിൽ ചുക്കുവെള്ളമോ ജീരകവെള്ളമോ തുവർച്ചിലഉപ്പു ചേർത്തു് കുടിക്കുക.
- അരിപ്പൊടി
- നായന്മാരുടെ ഒരു ദേവത
- കെട്ടിനിൽക്കുന്ന ജലത്തിന്റെ മീതെ പച്ചനിറത്തിൽ കാണുന്ന ഒരുവസ്തു
- വേണാട്ടു നായന്മാരുടെ പാരമ്പര്യപ്രമാണി
- കൂവളം
- വേലൻ
- ആനക്കാരൻ
- മായാക്കു്
- മറുപിള്ള
- പൊക്കിൾകൊടി
- പെരുങ്കാണം
- കാട്ടുഴുന്നു്
- ഉഴുന്നു്
- ഒരു തൂക്കം
- ഒരു ദീനം
- മണ്ടൻ
- ദുർബുദ്ധി
- തട്ടാൻ
- പൊൻപണിക്കാരൻ
- ആമ
- കുതിര
- കുതിര
- ഉഴുന്നു വിളയുന്ന സ്ഥലം
- തീണ്ടായിരിക്കുളി
- ചന്ദ്രൻ
- മാസം മുതലായവ മാസങ്ങൾ
നമ്പ്ര മലയാളം തമിഴു് ഇംഗ്ലീഷ് സംസ്കൃതം ഋതു അയനം
1 ചിങ്ങം ആവണി ആഗസ്ത് ശ്രാവണം വർഷം 6-ഉം ദക്ഷിണായനം
2 കന്നി പൂരുട്ടാശി സെപ്തംബർ പ്രോഷ്ടപദം
3 തുലാം അല്പശി അക്ടോബർ ആശ്വിനം ശരത്തു്
4 വൃശ്ചികം കാർത്തിക നവംബർ കാർത്തികം
5 ധനു മാർകഴി ഡിസംബർ മാർഗ്ഗശീർഷം ഹേമന്തം
6 മകരം തൈ ജാനുവരി പൗഷം
7 കുംഭം മാശി ഫെബ്രുവരി മാഘം ശിശിരം 6-ഉം ഉത്തരയാനം
8 മീനം പംകൂനി മാർച്ച് ഫാൽഗുനം
9 മേടം ചിത്തിര ഏപ്രിൽ ചൈത്രം വസന്തം
10 ഇടവം വൈകാശി മേ വൈശാഖം
11 മിഥുനം ആനി ജുൺ ജ്യേഷ്ഠം ഗ്രീഷ്മം
12 കർക്കടകം ആടി ജുലൈ ആഷാഢം
ഇംഗ്ലീഷ് വത്സരം കണക്കാക്കുന്നതു് 365 14 ദിവസം കൊണ്ടാകുന്നു. അതാണു അവർക്കു് നന്നാലു വത്സരം കൂടുമ്പോൾ ഫ്ബ്രവരി മാസത്തിൽ 29 തീയതി വരുന്നതു്. അവരുടെ മാസങ്ങൾക്കു് നല്ല അടുക്കുണ്ടു്. - പല – ജനുവരിമാസത്തിൽ തീയതി 31
ഹാരേ – ഫ്ബ്രവരിയിൽ ” 28
പാലു – മാർച്ചു് ” 31
പുലർന്നാലോ കലക്കിലാം
ഇല്ലാപാലെന്നു ഗോപാലൻ
തീയതിക്രമമിങ്ങനെ’
- ശമ്പളം, മാസന്തോറുമുള്ള ശമ്പളം
- ഒരു ഉദ്യോഗം
- മാസശമ്പളക്കാരൻ
- ഒരു ശിപായി
- വർഷത്തിന്റെ പന്ത്രണ്ടിൽ ഒരു ഭാഗം കണക്കാക്കപ്പെടുന്നതു് എന്നർത്ഥം
- ചിങ്ങവും മറ്റും (പട്ടിക നോക്കുക). നല്ലു – ഏപ്രിൽ തീയതി 30
പുല – മേയ് ” 31
നാലോ – ജുൺ ” 30
കല – ജുലൈ ” 31
കിലാം – ആഗസ്റ്റ് ” 31
ഇല്ലാ – സെപ്റ്റംബർ ” 30
പാലെ – അക്ടോബർ ” 31
നുഗോ – നവംബർ ” 30
പാലൻ – ഡിസംബർ ” 31
ഇതിൽ നന്നാലു കൊല്ലം കൂടുമ്പോൾ ഫ്ബ്രവരിമാസം മാത്രം വ്യത്യാസപ്പെടും. മാത്ര അല്ലെങ്കിൽ നിമേഷം എന്നതു ഒരു ലഘ്വക്ഷരം ഉച്ചരിപ്പാൻ വേണ്ടി വരുന്ന സമയമാകുന്നു. 18 നിമേഷം 1 കാഷ്ഠ
മാത്ര
30 കാഷ്ഠ — 1 കല
30 കല — 1 ക്ഷണം
12 ക്ഷണം — 1 മുഹൂർത്തം (രണ്ടര നാഴിക)
30 മുഹൂർത്തം — 1 അഹോരാത്രം
15 അഹോരാത്രം — 1 പക്ഷം
2 പക്ഷം — 1 മാസം
2 മാസം — 1 ഋതു
3 ഋതു — 1 അയനം
27 നിമേഷം (മാത്ര) — ഒരു ഗുർവക്ഷരം
6൦ ഗുർവക്ഷരം — 1 വിനാഴിക
6൦ വിനാഴിക — 1 നാഴിക പക്ഷം രണ്ടു് = ശുക്ലപക്ഷം, കൃഷ്ണപക്ഷം. ഉത്തരായനം – ആദിത്യൻ വടക്കോട്ടു ഗമിക്കുന്നതു്. ദക്ഷിണായനം – ആദിത്യൻ തെക്കോട്ടു ഗമിക്കുന്നതു്. മകരത്തിലേ കറുത്തവാവു കഴിഞ്ഞാൽ വെളുത്ത പ്രതിപദം മുതൽ മാഘമാസമാകുന്നു. കുംഭത്തിലേ വെളുത്ത പ്രതിപദം മുതൽ ഫാൽഗുനമാസം. 3. മരിച്ചവർക്കുവേണ്ടി മാസന്തോറും കഴിക്കുന്ന ചാത്തം. 4. പത്രണ്ടാം മാസം.
- ഒരുവക ഉണക്ക മത്സ്യം
- വാർത്തകഞ്ഞി
- ദ്രവദ്രവ്യമായി പരിണമിച്ചതു് എന്നർത്ഥം.
- വർഷം
- വത്സരം
- മാസന്തോറുമുള്ള വിശേഷ ദിവസം
- മാസത്തിന്റെ ഒടുക്കം
- മാസത്തിൽ പാതി
- 15 നാൾ
- വിശേഷണം:
- മാസത്തെ സംബന്ധിച്ച
- മാസന്തോറുമുള്ള
- മാസന്തോറും പ്രസിദ്ധപ്പെടുത്തുന്ന ഒരുവക ഗ്രന്ഥം
- ഒരു മാസത്തേക്കുള്ള കൂലിയും മറ്റും
- മാസന്തോറും
- മാസന്തോറുമുള്ളതു്
- ബന്ധുക്കളിൽ ഒരാൾ മരിച്ചാൽ 5൦ ദിവസം കഴിഞ്ഞുള്ള അടിയന്തിരം
- വിശേഷണം:
- ഒരു മാസമായ
- ധാന്യം. അറബി:
- നിഷേധത്തിങ്കൽ പ്രയോഗിക്കുന്ന ഒരവ്യയം
- ഒരുവക വിദ്യ
- മനശ്ശക്തി അധികമുള്ളവരെ ഈ വിദ്യകൊണ്ടു ഉറക്കുവാൻ കഴിയില്ല.
- വിശേഷണം:
- മാസസംബന്ധമായുള്ള
- ഒരു മാസം പ്രായമുള്ള
- ബ്രാഹ്മണൻ
- പശുക്കളിൽ നല്ലവ
- പശു
- ഒന്നിന്റെ പതിനാറിലൊരംശം
- മഹാത്മാവിന്റെ അവസ്ഥയും ഭാവവും
- വലിപ്പം
- മഹിമ
- ശ്രേഷ്ഠത
- വിശേഷണം:
- മഹാരാജാവിനെ സംബന്ധിച്ച
- രാജ്യം
- ഇന്ദ്രൻ
- വിശേഷണം:
- മഹിഷത്തെ സംബന്ധിച്ച
- രക്തചന്ദനം
- നർമ്മദാ നദിയുടെ തീരത്തുള്ള മഹേശ്വരം എന്ന പട്ടണം
- ഹൈഹയ രാജാക്കന്മാരുടെ പ്രധാന നഗരം.
- വൈശ്യസ്ത്രീയിൽ ക്ഷത്രിയന്നുൽപാദിച്ചവൻ
- പൂജിക്കപ്പെടുന്നവൻ എന്നർത്ഥം.
- ഒരു പൊരുത്തം
- സ്ത്രീയുടെ ജന്മനക്ഷത്രത്തിന്റെയും അനുജന്മനക്ഷത്രങ്ങളുടേയും 4-7-8 ഈ നക്ഷത്രങ്ങളിൽ പുരുഷൻ ജനിച്ചാൽ ‘മാഹേന്ദ്രപ്പൊരുത്തം’ ഭവിക്കുന്നു. പുരുഷ നക്ഷത്രം സ്ത്രീയുടെ നക്ഷത്രത്തിങ്കൽനിന്നു അതിദൂരെയായാൽ അധികം ശുഭമാകുന്നു.
- വിശേഷണം:
- ഭൂമിയെ സംബന്ധിച്ച
- (സ്ത്രീ:മാഹേയീ).
- പവിഴം
- ഒരു നരകം
- പശു
- മഹയുടെ അപത്യം എന്നർത്ഥം.
- ശിവഭക്തൻ
- സപ്തമാതൃക്കളിൽ ഒന്നു്
- കീരിവള്ളി
- മരിച്ച ആറിനുള്ള വിരുന്നു്
- ഒരു ദേശം
- (ഇപ്പോഴത്തെ മാൾവാ). Malva.
- ഒരു രാഗം
- ഒരു നാടകം
- കാളിദാസന്റെ കൃതിയെന്നു പറയുന്നു.
- പാമ്പു മുതലായ ഇഴജന്തുക്കൾ ഇരിക്കുന്ന വിടവുസ്ഥലം
- വങ്കു്
- ത്രികോല്പക്കൊന്ന
- നാല്ക്കൊപ്പക്കൊന്ന
- ഗൂഢസ്ഥലം
- കള്ളമുറി
- മുള്ളൻപന്നിയും മറ്റുമിരിക്കുന്ന ഗുഹ
- ഒരുമാതിരി കെട്ടിടം
- (ഒരു നിലയിൽ അധികം കാണും).
- ഒരുമാതിരി രാജധാനി
- ഭവനത്തിന്റെ മേൽ മുറി
- ‘മേടോഹർമ്മ്യഞ്ച മാളിക’ എന്നു വൈജയന്തി, മാളിക എന്നാൽ ധനി കന്മാർ താമസിക്കുന്ന ഗൃഹം എന്നർത്ഥം. ധനികന്മാരുടെ മാളികയ്ക്കു ‘ഹർമ്മ്യം’ എന്നും, രാജാക്കന്മാരുടെ മാളികയ്ക്കു ‘പ്രാസാദം’ എന്നും പറയുന്നു.
- മരിക്കുക
- വാടുക
- മടി
- ക്ഷീണം
- വിശേഷണം:
- സൗന്ദര്യമുള്ള
- കരയുന്നു
- ക്ഷീണിക്കുന്നു
- മടിക്കുന്നു
- മങ്ങുന്നു
- സൗന്ദര്യമുള്ളതു്
- (പ്രാചീനമലയാളം:)
- വാടുക
- നെഞ്ചു്
- കൈ രണ്ടും നിവർത്തിപ്പിടിച്ചുള്ള ഒരളവു്
- രണ്ടു കൈയും വിലങ്ങത്തിൽ നീട്ടിപ്പിടിച്ചളന്നാൽ അതിലൊതുങ്ങുന്ന നീളം. സംസ്കൃതം: വ്യാമം.
- എതിരു, തുല്യൻ
- മാറിൽ അടിക്കുന്നു
- വഴക്കടിക്കുന്നു
- വഴക്കു്
- നെഞ്ചിൽ അടിക്ക
- രണ്ടുകൈയും പരത്തി അളക്ക
- ക്രമക്കേടാകുന്നു
- മൃഗങ്ങൾ കൂടി പിണയുന്നു
- ചതിവു ചെയ്യുന്നു
- വഞ്ചന
- ക്രമക്കേടു്
- ചില ജന്തുക്കൾ പിണയുക
- മഹാരാഷ്ട്രം
- ഒരുമാതിരി ചൊറിയുന്ന കിഴങ്ങു്
- വസ്ത്രംകൊണ്ടു കെട്ടിയ ഒരുമാതിരി കെട്ടു്
- ഭാണ്ഡം
- മാറാപ്പുള്ളവൻ
- ഭാണ്ഡക്കാരൻ
- ശാകവർഗ്ഗത്തിൽ ചേർന്ന മഹാകന്ദം
- ചുക്കിലിവല
- ചിലന്തിവല
- നെഞ്ചു്(ഞ്ഞു്)
- ഇടയുക
- ചുമതലപ്പെടുക
- ഈഴവർ തെങ്ങിൽ കയറുമ്പോൾ ഉപയോഗിക്കുന്ന മാറുതകിടു്
- ഒഴിയുന്നു, അകന്നുപോകുന്നു
- ഒന്നുകൊടുത്തു മറ്റൊന്നിനെ വാങ്ങിക്കുന്നു
- നീങ്ങുന്നു
- ഇല്ലാതാകുന്നു
- ഒളിച്ചുപോകുന്നു
- മറുരൂപമാകുന്നു
- മാഞ്ഞുപോകുന്നു
- അകന്നുപോകുന്നു
- പൊറുക്കുന്നു
- വേറെ വസ്ത്രം ധരിക്കുന്നു
- ഭാഷാഭേദം വരുത്തുന്നു
- വേർതിരിക്കുന്നു
- നടപ്പിന്നു വ്യത്യാസം വരുത്തുന്നു
- പ്രതികൂലം
- കലക്കം
- മാറ്റം
- അലക്കിയ വസ്ത്രം
- അലക്കുന്നവനോടു് ഇരവലായിട്ടു വാങ്ങിക്കുന്ന വസ്ത്രം
- സ്വർണ്ണത്തിന്റേയും മറ്റും ഗുണം
- പകരം വാങ്ങിക്കുന്ന വസ്തു
- ബ്രാഹ്മണർ മുതലായ ജാതിക്കാരുടെ സ്ത്രീകൾ ഋതുവായാൽ നാലാംദിവസം ശുദ്ധിക്കായിട്ടു വാങ്ങിച്ചുടുക്കുന്ന വസ്ത്രം
ർമ്മലമായുള്ളമാറ്റുമുടുത്തുടൻ’
- മാറ്റുള്ളവൻ, സ്ഥിരമില്ലാത്തവൻ
- ചെറിയ കച്ചവടക്കാരൻ
- വഞ്ചകൻ, ചതിയൻ
- വ്യത്യാസം
- ശത്രുക്കൾ
- ദേവമാറ്റു്
- മാറ്റുക
- മലയന്മാർ പിശാചുക്കളേയൊ ഒരുവക ദീനത്തേയൊ മാറ്റുക
- ഒരുമാതിരി ആപ്പു്
- ശത്രു
- ചതിയൻ
- ഭാഗ്യഹീനൻ
- ആപത്തു്
- തോലി
- മാറ്റിക്കെട്ടിയ കന്നു്
- മറുസ്ഥലത്താക്കുന്നു
- ഒളിപ്പിക്കുന്നു
- വ്യത്യാസം വരുത്തുന്നു
- വേർതിരിക്കുന്നു
- വിടുന്നു
- നുകംവെച്ചു കെട്ടുന്നു
- മാറ്റാണിവെക്കുന്നു, സാക്ഷയിടുന്നു
- മാറിയ വസ്ത്രം
- മാറ്റായിട്ടു വാങ്ങിച്ച വസ്ത്രം
- പ്രതിശബ്ദം
- പ്രതിദ്ധ്വനി
- മുഴക്കം
- പെരിക
- പരിപൂർണ്ണമാകുന്നു
- വർദ്ധിക്കുന്നു
- ഒന്നിനെ കവിഞ്ഞു മുമ്പെട്ടുനില്ക്കുന്നു
- വിശേഷണം:
- വർദ്ധിച്ച
- ‘മികച്ച’ എന്നതു ‘മികക്ക’ എന്നതിൽ നിന്നാണു രൂപം. മികക്ക = ഒന്നിനെ കവിഞ്ഞു മുമ്പോട്ടുനില്ക്ക.
- വളരുന്നു
- പരിപൂർണ്ണത
- അധികത്വം
- ഒന്നിനെ കവിഞ്ഞു മുമ്പോട്ടുള്ള നില
മികവുള്ളവരിവരെന്തൊരുകഷ്ടം’
- പെരുകുന്നു
- വിശേഷണം:
- അധികമായ
- പ്രാബല്യമുള്ള
- പാതിയിൽ അധികം
- മിക്കതും
- ഏകദേശം
- മുക്കുക
- വിക്കുക
- വിശേഷണം:
- അതികാന്തിയുള്ള
- ശേഷിപ്പു്
- ലാഭം
- കുടിയാൻ ദ്രവ്യം കൊടുത്തു് എഴുതി വാങ്ങിച്ച നിലത്തിന്നു് ആണ്ടുതോറും ജന്മിക്കു കൊടുപ്പാനുള്ള പാട്ടത്തിൽ കൊടുത്ത ദ്രവ്യത്തിന്റെ പലിശ നീക്കി കൊടുക്കുന്ന പാട്ടം
- വർദ്ധന
- അധികത്വം
- പുറയില്ലി
- Balcony.
- സ്ത്രീകൾ കാലിന്റെ വിരലിൽ ഇടുന്ന ഒരാഭരണം
- (മോതിരംപോലെയിരിക്കും).
- എച്ചിൽ
- മിച്ചം
- ശേഷിക്കുന്നു
- അതിക്രമിക്കുന്നു
- വർദ്ധിക്കുന്നു
- (നാമം - മിഞ്ചിപ്പു്, മിഞ്ചൽ).
- രുദ്രബീജം ഒരു പർവതത്തിന്റെ മുകളിൽ വീണു ജനിച്ചവൻ
- മക്കളുടെ ഗുണം ഹേതുവായിട്ടു ചിലർ ഇവരെ പൂജിക്കുന്നുണ്ടു്.
- മുടിച്ചി, കെട്ടു്
- പക്ഷികളുടെ തീൻപണ്ടം
- വല്ലതും നീക്കുന്നതിനു ഉറക്കെ അടിക്കുക
- മിടുക്കു്
- സാമർത്ഥ്യം
- മിടുക്കൻ
- സമർത്ഥൻ
- ഓലമറ
- പൊതിയുക
- കെട്ടുക
- ചുരുട്ടുക
- പിന്നുക
- മടക്കുക
- തൊണ്ട
- വിഴുങ്ങുക
- തുള്ളി
- മങ്ങലി
- മിടിപ്പു്
- വളരേ ചെറിയ കായ്, അല്പം
- തട്ടുന്നു
- നാഡി ഇളകുന്നു
- തട്ടുക
- നാഡിയിളക്കം
- തൊണ്ട
- കുടിക്ക
- ചലനശാസ്ത്രം
- മിടി
- ഒരുമാതിരി പൊൻവള
പെട്ടെന്നു തെളിയിച്ച’
- സാമർത്ഥ്യം, ചൊടിപ്പു്
- പ്രാപ്തി
- സമർത്ഥൻ
- ചൊടിപ്പുള്ളവൻ
- ചൊടിചൊടിപ്പു്
- സാമർത്ഥ്യമുള്ളവൾ
- നിർബന്ധിക്കുക
- സമർത്ഥൻ
- സാമർത്ഥ്യം
- മിടുക്കു്
- തീരം
- ചിറ
- ഉരുത്തിരിയാത്ത തവളക്കുഞ്ഞു്
- ഒരു മധുരപദാർത്ഥം
- കൊതിഭാവിക്കുന്നു
- കൊതി കാട്ടുക
- പറയാതെ
- സംസാരം
- പറക
- സംസാരിക്കുന്നു
- പറയുന്നു
- അയോഗ്യൻ
- വിശേഷണം:
- അളക്കപ്പെട്ട
- അറിയപ്പെട്ട
- മതിയായ
- ആന
- കടൽ
- ആവശ്യമുള്ളതു്
- (സാഹിത്യസാഹ്യത്തിൽ) നിഷ്പ്രയോജനമായി പദസംഖ്യ വർദ്ധിപ്പിക്കത്തക്ക വാക്യം
- അടങ്ങുന്നു
- ശമിക്കുന്നു
- വിശേഷണം:
- ലുബ്ധുള്ള
- മിതംപചൻ എന്നാൽ മിതമായി പാകം ചെയ്യുന്നവൻ എന്നർത്ഥം.
- യാജ്ഞവൽക്യസ്മൃതിയുടെ ഒരു ശ്രുതിപ്പെട്ട വ്യാഖ്യാനം
- ഗ്രന്ഥകർത്താ – വിജ്ഞാനേശ്വരൻ.
- വിശേഷണം:
- മിതമായി ഭക്ഷിക്കുന്ന
- അളവു്
- തൂക്കം
- സാക്ഷി, അറിവു്
- ബന്ധുത്വം
- സ്നേഹം
- ആദിത്യൻ
- സർവരുടേയും സ്നേഹിതൻ എന്നർത്ഥം.
- എരിക്ക്
- സുഗ്രീവൻ
- കാലൻ
- ബന്ധുക്കളേ തമ്മിൽ അകലിപ്പിക്കുന്ന ഉപായം
- ബന്ധു
- സ്നേഹിതൻ
- സുഹൃത്തു്
- പ്രതിഫലേച്ഛ കൂടാതെ സ്വാഭാവികമായി സ്നേഹിക്കുന്നവൻ
- ബന്ധുക്കൾ ഉള്ളവൻ
- സ്ത്രീ:മിത്രവതി.
- മൈത്രേയ മുനിയുടെ മാതാവു്
- സൂര്യാസ്തമയം
- ബന്ധുനാശം
- മിത്രനും വരുണനും
- സുമിത്ര
- ഒരു രാജ്യം
- (ഇപ്പോൾ റ്റിർഹുട്ട് – ബിഹാറിൽ). വിദേഹരാജ്യത്തിന്റെ പ്രധാനസ്ഥലം. ജനകന്റെ രാജ്യം.
- അന്യോന്യം
- രഹസ്യമായി
- മുറമുറയായി
- കളവായിട്ടു്
- തെറ്റായിട്ടു്
- മൂന്നാമത്തെ മാസം
- ഒരു സ്ത്രീക്കും ഒരു പുരുഷനും കൂടെ പറയുന്ന പേർ
- സംഗമിക്കുന്നതു് എന്നു ശബ്ദാർത്ഥം
- മിഥുനരാശി
- അസത്യം
- നാസ്തികത്വം
- പരലോകാദികളില്ലെന്നുള്ള ബുദ്ധി, ഉള്ളതിനെ മറച്ചുവെച്ച കാഴ്ച, ഇല്ലാത്തതു ഉണ്ടെന്നുള്ള കാഴ്ച. (വാസ്തവത്തിൽ മിഥ്യയായ പ്രപഞ്ചം ഉള്ളതാണെന്നും നിർവികല്പനായ ഈശ്വരൻ ഇല്ലെന്നും വാദിക്കുന്നവർ കാണുന്ന കാഴ്ച ഇതാണു്).
- കള്ളദേവന്മാർ
- ധാരാളക്കാരൻ
- ഇല്ലാത്ത സംഗതി ആരോപിച്ചു പറയുന്ന അസത്യവാക്കു്
- അസത്യമായ ആക്ഷേപം എന്നു ശബ്ദാർത്ഥം
- അപവാദം
- ഇല്ലാത്ത ദോഷത്തെ ആരോപിച്ചു പറയുക
- അപവാദം പറയുന്നവൻ
- മായാസംബന്ധം
- ഭ്രമം
- ഭ്രാന്തി
- തെറ്റിദ്ധാരണ
- ഒന്നിനെ മറ്റൊന്നായി തോന്നുക
- അസത്യമായ ബുദ്ധി എന്നു ശബ്ദാർത്ഥം.
- അപവാദം
- അപവാദം പറയുന്ന
- (സ്ത്രീ:മിഥ്യവോദിനി).
- വെറുതെ പറയുക
- വെറുതെയുള്ള വിശ്വാസം
- അജാഗ്രത
- വേല
- ദുഷ് പ്രവൃത്തി
- വേലകൂടാതെയിരിക്കുന്നു
- വിശേഷണം:
- വെറുതെയുള്ള
- മടിയുള്ള, കാര്യമില്ലാത്ത
- വേലയില്ലായ്ക
- ഇന്നലേക്കു മുമ്പത്തെ ദിവസം
- മുൻ + ഞാൻറു, മുൻ = മുമ്പിലത്തെ, ഞാൻറു = ദിവസം.
- മിനുസം
- ശോഭ
- മാർദ്ദവം, മൃദുത്വം, പരുപരുപ്പില്ലായ്ക
- മിനുസം വരുത്തുന്ന ഒരായുധം
- മിനുക്കുളി
- രത്നവും മറ്റും മിനുസം വരുത്തുന്ന ഒരു മാതിരി ചാണ
- മിനുസം
- മിന്നൽ
- മിന്നുന്നു
- ശോഭിക്കുന്നു
- മിനുസം വരുന്നു
- (സംസ്കൃതം:
- ക്രിയ: മിനുക്കുന്നു.)
- മിനുങ്ങിയ വസ്തുവിന്റെ അവസ്ഥ
- പ്രകാശം, ശോഭ
- തൊട്ടാൽ നല്ല മിനുസം തോന്നുന്ന വസ്തുവിന്റെ അവസ്ഥ
- പ്രകാശമായി
- മിനുസമായി
- മിനുക്കം
- ശോഭ
- ‘മിനിതം’ എന്നതാണു് ‘മിനുസം’ ആയതു്.
- സ്ത്രീകൾ വിവാഹത്തിന്നു കഴുത്തിൽ കെട്ടുന്ന ഒരാഭരണം
- ഇടിവാൾ
- പ്രകാശം
- ഉളുക്കു്
- ഇടിവാൾ
- ഇടിവാൾ
- പൃഷ്ഠത്തിൽ വെളിച്ചമുള്ള ഒരു ചെറിയ പറക്കുന്ന ജന്തു
- ചെറിയ ഗോപുരം
- വിളക്കുമരം
- ചില പുരുഷന്മാർ കാതിലിടുന്ന ഒരുവക ആഭരണം
- പ്രകാശിപ്പിക്കുന്നു
- ആനയെ നടത്തുന്നു
- ഒരുമാതിരി തകിടു പതിച്ചിട്ടുള്ള പരിച
- മിനുക്കിയ വാൾ
- പ്രകാശിക്കുന്നു
- ഉളുക്കുന്നു
- എല്ലാവാക്കുകളേയും അനുനാസികങ്ങളോടുകൂടി പറയുന്നവൻ
- ഭയപ്പെടുത്തൽ
- ഭയപ്പെടുക
- ചേരുക
- കൂടുക
- വണ്ടു്
- ഒരു വക പാമ്പു്
- വിശേഷണം:
- കൂട്ടിക്കലർന്ന
- വെടിക്കുതിര
- കൂട്ടിക്കലർച്ച
- കൂട്ടിക്കലർച്ച, ഇടകലർന്നതു്
- സാഹിത്യത്തിനു (കൃതികൾക്കു)ള്ള മൂന്നു വിഭാഗങ്ങളിൽ ഒന്നു്
- ഒരു കാവ്യദോഷം
- വലിയ മുള്ളങ്കി
- കൂട്ടിക്കലർക്കുന്നു
- കൂട്ടിക്കലർത്തുന്നു
- വിശേഷണം:
- കൂട്ടിക്കലർത്തപ്പെട്ട
- ബഹുമാനിക്കപ്പെട്ട
- കാട്ടുശതകുപ്പ
- ഔഷധങ്ങളിൽ കൂട്ടിച്ചേർക്കപ്പെടുന്നതു് എന്നർത്ഥം.
- വ്യാജം
- വിശേഷണം:
- തളിക്കപ്പെട്ട, നനഞ്ഞ
- മധുരമുള്ള
- മധുരംകൂടിയ ഒരു പലഹാരം
- മധുരരസം
- തൃപ്തിയായ ഭോജനം
- പായസം
- കാട്ടുശതകുപ്പ
- കൈപ്പുരസമുള്ളതായി പരിണമിക്കുന്നതു് എന്നർത്ഥം.
- ശതകുപ്പ
- അയമോദകം
- കാലക്രമത്താൽ രൂപാന്തരത്തെ പ്രാപിക്കുന്നതു് എന്നർത്ഥം.
- മഞ്ഞു്
- ഭൂമിയെ നനക്കുന്നതു് എന്നർത്ഥം.
- കർപ്പൂരം
- ആദിത്യൻ
- വിശ്വത്തേ നനയ്ക്കുന്നവൻ. ‘ആദിത്യാജ്ജായതേവൃഷ്ടിഃ’ എന്നു പ്രമാണം.
- എരിക്കു്
- ചന്ദ്രൻ
- വായു
- വൃദ്ധൻ
- ശിവൻ
- ചേരുക
- കലരുക
- വണ്ടു്
- വിശേഷണം:
- ചേർക്കപ്പെട്ട
- കൂട്ടപ്പെട്ട
- ഒരുവക വാദ്യം
- ഒരുമാതിരി വലിയ കുടം
- നമ്പ്യാർക്കു ചില ദിക്കിൽ പറയുന്ന ഒരു പേർ
- കണ്ണു്
- കണ്ണിലേ ഉണ്ണി
- കണ്ണുതുറക്കുന്നു
- വ്യാകുലപ്പെടുന്നു
- അനക്കം
- ഉത്സാഹിപ്പിക്കൽ
- കടിക്ക
- ഭാഷ
- സംസാരം
- താണനിലയിൽ സംസാരിക്കുക
- പിറുപിറുക്കുന്നു
- അസൂയകൊണ്ടും മറ്റും പതുക്കെപ്പറക
- പ്രാചീനമലയാളം:
- മൂത്തു
- പ്രാചീനമലയാളം:
- മിടുക്കു്
- ലാഭം
- ശേഷി
- പ്രാപ്തി
- വീണയുടെ കമ്പിമേൽ ചെയ്യുന്ന പ്രവൃത്തി
- വീണ മുതലായവ വായിക്കുന്നു
- വിശേഷണം:
- മൂത്രം മുട്ടിയ
- മൂത്രവിസർജ്ജനം ചെയ്തതു്
- സേചനം ചെയ്തതു് എന്നർത്ഥം.
- തിരിയെ വരിച്ചു്
- വീണ്ടും
- തിരിയെ ലഭിച്ച
- മീതെ
- മീതെ
നിഴൽക്കുമർദ്ദനംചെയ്തു’
- മേൽ
- മേലെ
- മീതെ
- കാമദേവൻ
- മീനം (മത്സ്യം) കേതനം (കൊടിയടയാളം). മത്സ്യമാകുന്ന കൊടിയടയാളമുള്ളവൻ എന്നർത്ഥം.
- കൊക്കു്
- ഒരുവക മരുന്നു്
- വ്രണം, കൃമി, ജ്വരം മുതലായവക്കു നന്നു. ഇല ഉഴുന്നിന്റെ ഇലപോലെ ചെറുതായിരിക്കും. സംസ്കൃതം: മത്സ്യാക്ഷി.
- മേടം മുതൽ പന്ത്രണ്ടാമത്തെ മാസം
- മീനംരാശി
- മത്സ്യം
- ഹിംസിക്കുന്നതു്, ഹിംസിക്കപ്പെടുന്നതു് ഇങ്ങിനെ ശബ്ദാർത്ഥങ്ങൾ.
- വടക്കു കിഴക്കേ കോണു്
- പൊന്മാൻ
- മീനങ്ങാണി
- മീൻകണ്ണിക്കറുക
- സുന്ദരി
- പാർവതി
- കാമദേവൻ
- പഞ്ചസാര
- വിശേഷണം:
- മത്സ്യത്തെ തിന്നുന്ന
- മത്സ്യം
- മാംസം – വാതശമനകരമാണു്. കഫത്തെ വർദ്ധിപ്പിക്കും. ബലമധികമുണ്ടാക്കും. മൂത്രം പെരുപ്പിക്കും. ശരീരം തടിപ്പിക്കും. മദ്യപാനികൾ, വ്യായാമം വഴിനടപ്പ് ഇവകൊണ്ടു് തളർന്നവർ, സ്ത്രീ സക്തന്മാർ, ജഠരാഗ്നിബലമുള്ളവർ ഇവർക്കു ഹിതമാകുന്നു. വർഷകാലത്തിൽ എല്ലാ മത്സ്യങ്ങളും ദോഷങ്ങളാണു്. ഉണക്കാതെ വേവിച്ച എല്ലാ മത്സ്യവും നന്നു്. മത്സ്യം പാലിനോടും ശർക്കര മുതലായ ഇക്ഷുവികാരങ്ങളോടും ഭക്ഷിച്ചാൽ വിരുദ്ധമാണു്.
- നക്ഷത്രം
- പൊന്മ
- പന്നിക്കറുക
- കുഷ്ഠം, ജ്വരം മുതലായവക്കു നന്നു്. ഇതു മിക്കവാറും ജലത്തിലോ ജലത്തിന്റെ സമീപത്തിലോ ഉണ്ടാകുന്നു. ഇലയുടെ അഗ്രം തൂശിപോലെയിരിക്കും. സംസ്കൃതം: ഗണ്ഡദുർവാ.തമിഴ്: കൊടിയറുക.
- കാൽവണ്ണ
- കാൽവണ്ണ
- വിഷൂചികക്കുള്ള ഉരുണ്ടു കയറ്റം
- ശാസ്ത്രങ്ങൾ ആറുള്ളതിൽ ഒന്നു്
- (പൂർവമീമാംസ, ഉത്തരമീമാംസ). മീമാംസ – ആറു ദർശനങ്ങളിൽ ഒന്നാകുന്നു. ജൈമനി മുനിയാണു് ആ ദർശന സ്ഥാപകൻ. ഇതിനെ പൂർവമീമാംസ (അ) കർമ്മമീമാംസ എന്നു പറയുന്നു. യാഗകർമ്മങ്ങളെ വിവരിക്കുന്ന ദർശനമാണു്. വേദാന്തത്തെ ഉത്തരമീമാംസ എന്നു പറഞ്ഞുവരുന്നു. പൂർവമീമാംസ അല്ലെങ്കിൽ കർമ്മമീമാംസ ജൈമനി സ്ഥാപിച്ചതു്. ഉത്തര മീമാംസ അല്ലെങ്കിൽ ബ്രഹ്മമീമാംസ ബാദരായണൻ സ്ഥാപിച്ചതു്. ആദ്യത്തേതു വേദത്തിലെ ആചാരങ്ങളേയും അവയുടെ അർത്ഥത്തേയും വിവരിക്കുന്നു. രണ്ടാമത്തേതു് പരമാത്മാവിന്റെ സ്വഭാവത്തെ പറയുന്നു. രണ്ടിനും അന്യോന്യ സംബന്ധമില്ലായ്ക നിമിത്തം വേറെ വേറെ വിചാരിച്ചു വരുന്നു. പൂർവമീമാംസ = മീമാംസ. ഉത്തരമീമാംസ = വേദാന്തം.
- മീമാംസ പഠിച്ചിട്ടുള്ളവൻ
- വിചാരണ ചെയ്യുന്നവൻ
- കടൽ
- അതിർത്തി
- കണ്ണടയ്ക്കുക
- വിശേഷണം:
- കണ്ണടയ്ക്കപ്പെട്ട
- പകുതിതുറന്ന
- കാണാതായ
- ഒന്നുകൊണ്ടു മറ്റൊന്നു മറഞ്ഞു പോകുന്നതു്
- അലങ്കാരങ്ങളിൽ ഒന്നു്
- വിശേഷണം:
- ഉപദ്രവിക്കുന്ന
- സേനാധിപൻ
- വായു
- പുരുഷന്റെ മുഖത്തുള്ള രോമം
- കൊമ്പുപോലെ നീണ്ട മീശ
- തിരിയെ എടുക്കുന്നു
- ഉദ്ധരിക്കുന്നു
- ഉദ്ധാരണം
- തിരിയെ കൊടുക്ക
- ഒരുവക ചെമന്ന കടുപ്പമുള്ള എറുമ്പു്
- ലംഘിക്കുന്നു
- കോപിക്കുന്നു
- ശിവൻ
- കാവൽ, പാറാവു്
- കരാൽനിറം
- നാൽക്കാലികളുടെ മോന്തക്കിടുന്ന കയറു്
- വസ്ത്രത്തിന്റെയും മറ്റും മുഖവട്ടു്
- പുരക്കഴുക്കോലുകൾ ഇളക്കാതിരിപ്പാനായിട്ടു തുളച്ചു കോർക്കുന്ന മരം
- മോന്തായം
- മുയൽ
- കുറുക്കുവഴി
- മുണ്ടിന്റെ വലതുവശം
- ഭവനത്തിന്റെ മുൻവശത്തുള്ള ഒരു സ്ഥലം
- മുഖം. (പ്രാചീനമലയാളം:)
- മണക്കുക
- ചുംബിക്കുക
- ഉമ്മവെക്കുന്നു, ചുംബിക്കുന്നു
- വാസനിക്കുന്നു
- ഭവനത്തിന്റെ മുകൾ ഓലകൊണ്ടും മറ്റും അടയ്ക്കുന്നു
- മേൽപ്പുരയുടെ രണ്ടറ്റത്തും ഭംഗിയായിട്ടു മരംകൊണ്ടു പണിതുവെക്കുന്ന ഒരു പണി
- മേൽഭാഗം
- അഗ്രം
- മുകരുന്നു
- ചുംബനം
- മണക്കുക
- മുഖം
- മുൻഭാഗം
- മേഘം
- കറുത്തമേഘം
- മുഗൾ ചക്രവർത്തി
- കൃഷ്ണൻ
- മുഗൾപ്രഭു
- പ്രധാനി
- ഇടിനാദം
- മകുടം, കിരീടം
- ഇതുകൊണ്ടു ശിരസ്സു അലങ്കരിക്കപ്പെടുന്നതിനാൽ ഈ പേരുണ്ടായി.
- പർവതശിഖരം
- വിഷ്ണു
- കൃഷ്ണൻ
- വൈശ്രവണന്റെ ഒമ്പതു നിധികളിൽ ഒന്നു്
- മനോഹരമായിരി ക്കുന്നതു്, ദാരിദ്ര്യമോക്ഷത്തെ ചെയ്യുന്നതു് ഇങ്ങനെ ശബ്ദാർത്ഥങ്ങൾ.
- കുന്തുരുക്കം
- രോഗമുക്തിയെ ദാനം ചെയ്യുന്നതു് എന്നർത്ഥം.
- രസം
- മുഖക്കണ്ണാടി
- തേജസ്സിനെ മോചിക്കുന്നതു്, സദാ തേജസ്സിനെ പുറപ്പെടുവിക്കുന്നതു് ഇങ്ങനെ ശബ്ദാർത്ഥങ്ങൾ. മകരം എന്നുമാവാം.
- കുശവന്റെ കലം മനയുന്ന യന്ത്രത്തിന്റെ പിടി
- ഇലഞ്ഞി
- ലന്തമരം
- വള്ളിമുല്ല
- താന്നി
- വിടർന്നുതുടങ്ങിയ മൊട്ടു്
- മൊട്ടു് എന്നുള്ള അവസ്ഥയെ ഉപേക്ഷിക്കുന്നതു് എന്നർത്ഥം. മുകുളം എന്നതിനു മൊട്ടു് എന്നാണു് സാധാരണ അർത്ഥം കാണുന്നതു്. എന്നാൽ വിടർന്നതിന്റെ ശേഷം ചിലപ്പോൾ കൂമ്പിപ്പോവുക പതിവുണ്ടു്. അങ്ങിനെയുള്ള ‘മൊട്ടു്’ ആയിരിക്കണം. മൊട്ടിന്റെ ആകൃതിയിൽ നിൽക്കുന്ന പുഷ്പത്തിനും ‘മുകുളം’ എന്നു പറയാം.
- വിശേഷണം:
- കൂമ്പിയ
- ഒട്ടു വിടർന്ന
- ചെറിയ ദന്തി
- കോണു്
- പ്രയാസമായ കാര്യം ചെയ്യുമ്പോളുണ്ടാകുന്ന ശബ്ദം
- ജലത്തിൽ താഴ്ത്തുക
- വിരൽമുക്കി സത്യംചെയ്യുക
- ചുക്കു
- മുളകു്
- തിപ്പലി ഇവ മൂന്നും
- ശിവൻ
- മൂന്നുകണ്ണുള്ളതുകൊണ്ടു് ഈ പേർ വന്നു. സാധാരണ കണ്ണു രണ്ടും, നെറ്റിയിലെ തീക്കണ്ണും ഉൾപ്പടെയാണു്.
- ത്രികോണു്
- ത്രികോണാകുന്നു
- വെള്ളത്തിൽ മുക്കുക
- ഒരു മാതിരി ശബ്ദം പുറപ്പെടുവിക്കുക
- മുക്കുവന്റെ സ്ത്രീ
- മീൻപിടിക്കുന്ന ഒരു ജാതിക്കാരൻ
- മൂന്നുവഴി കൂടുന്ന സ്ഥലം
- മൂന്നുവഴി കൂടിയതു്
- നിറയെ
- ഉദാ:‘ചോര മുക്കളം കുടിച്ചു’.
- മൂന്നുകഴഞ്ചു്
- തിരശ്ശീല
- മുക്കുവക്കുടി
- ഒരു കീഴ് കണക്കു്
- 3/80.
- മുമ്പിൽ കുടുമയുള്ള പരദേശബ്രാഹ്മണരിൽ ഒരു ജാതിക്കാരൻ
- ചെമ്പോത്തു്
- ഒരുമാതിരി പച്ചമരുന്നു്
- കഴിഞ്ഞതും വരുവാനുള്ളതും ഇപ്പോഴുള്ളതുമായ മൂന്നു കാലം
- മൂന്നു കാലുള്ളതും, കുറ്റക്കാരെ കെട്ടി അടിക്കുന്നതിനുള്ളതുമായ ഒരു സാധനം
- മൂന്നു കാലുള്ള മേശ
- ഒന്നുകൊണ്ടു നാലു പങ്കു വെച്ചാൽ അതിൽ ഒരു പങ്കു നീക്കി ശേഷമുള്ളതു്
- ക്ഷേത്രം വകയായിട്ടുള്ള ദേശം
- ചില ക്ഷേത്രങ്ങൾക്കു പറയുന്ന ഒരു പേർ
- മരുന്നുകൾ മോരിൽ പുഴുങ്ങി അരച്ചുകലക്കി തിളപ്പിച്ചുണ്ടാക്കുന്ന ഒരൗഷധം
- തിളച്ചുകിടക്കുന്ന നെയ്യിൽ കൈ മുക്കിയാൽ പൊള്ളാതെ നേരു തെളിയുന്നു
- ജലത്തിൽ മുങ്ങി പൊങ്ങുന്നു
- ഒരുമാതിരി വള്ളിയുടെ കിഴങ്ങു്
- മൂന്നു കുടം
- കിരീടം
- ചില മരുന്നുകൾ മോരിൽ വേവിച്ചു അരച്ചുകലക്കി തിളപ്പിച്ചുണ്ടാക്കുന്നതു്
- മുഴുക്കുടിയൻ
- വലിയ കള്ളുകുടിയൻ
- മുമ്പിലും പുറകിലും നടുവിലുമുള്ള കുടുമി
- പ്രയാസമായ കാര്യം ചെയ്യുമ്പോൾ ശബ്ദം പുറപ്പെടുവിക്കുന്നു
- വെള്ളത്തിൽ താഴ്ത്തുന്നു
- വിരൽ മുക്കുന്നു
- കാളയുടെ ശബ്ദം
- ഒരുവക തൈ
- തീണ്ടാനാഴി
- തൊട്ടാവാടി
- അതിസാരം, കുഷ്ഠം മുതലായവക്കു നന്നു്. മുള്ളുള്ളതും മുള്ളില്ലാത്തതും രണ്ടുതരമുണ്ടു്. സംസ്കൃതം: ലജ്ജാലു.തമിഴ്: വരളച്ചുണ്ടി, തൊട്ടാൽവാടി ഇംഗ്ലീഷ്: A sensitive plant.
- എണ്ണയും നെയ്യും ആവണക്കെണ്ണയും കൂടെ കൂട്ടിയതു്
- മൂന്നുകോണു്
- മൂന്നു കോണുള്ള വസ്തു
- വിശേഷണം:
- മോചിക്കപ്പെട്ട
- വിടപ്പെട്ട
- പടം കഴിച്ച പാമ്പു്
- വളയഴിച്ച പാമ്പു്
- കഞ്ചുകത്തെ ഉപേക്ഷിച്ചതു് എന്നർത്ഥം.
- കൈകൊണ്ടെറിയുന്ന ഒരായുധം
- ഒറ്റശ്ലോകം
- തൊണ്ടതുറന്നവൻ
- ഉറക്കെ
- സിംഹം
- വിശേഷണം:
- സംശയം കൂടാതെയുള്ള
- മുത്തു്, മുത്തുമണി
- ശുക്തി സംപുടത്തിൽ നിന്നു മോചിക്കുന്നതു് എന്നർത്ഥം.
- അരത്ത
- ഗണിക
- വിശേഷണം:
- മുത്തുപോലെയിരിക്കുന്ന
- കുരുക്കുത്തിമുല്ല
- മുത്തുച്ചിപ്പി
- മുത്തു്
- കർപ്പൂരം
- ലവലിക്കായ്
- കുടമുല്ല
- മുത്തുമാല
- മുത്തുമണികളുടെ കൂട്ടം എന്നർത്ഥം. മുക്താവലീഹാരം എന്നുമുണ്ടു്.
- മുക്തന്മാരുടെ (മോക്ഷം പ്രാപിച്ചവരുടെ) സമൂഹം
- ഗ്രന്ഥവിശേഷം
- വേദാന്തത്തിലും തർക്കത്തിലും ‘മുക്താവലി’ എന്ന ഗ്രന്ഥമുണ്ടു്.
- മുത്തുച്ചിപ്പി
- മുത്തുമണികൾ ഇതിൽനിന്നുണ്ടാക്കിയതിനാൽ ഈ പേർ വന്നു.
- മോക്ഷം
- ആത്മാവിനെ സംസാര ബന്ധത്തിൽനിന്നു വേർപെടുത്തുന്നതു് എന്നർത്ഥം.
- ഉപേക്ഷിക്ക
- വിടുക
- ക്ലേശങ്ങൾ മുഴുവനും നശിച്ചു ആത്മാവു കേവലമായ സ്വരൂപത്തിലിരിക്കാം എന്ന അവസ്ഥയാണു് മുക്തി. ആ അവസ്ഥ ആനന്ദമയമാകുന്നു എന്നു പതഞ്ജലിയുടെ മതം. ആത്മാവു ബ്രഹ്മസ്വരൂപത്തിലായിത്തീരുക എന്നതാണു് ‘മോക്ഷം’ എന്നു പാണിനീയമതം.
- മുത്തു്
- ഒരുമാതിരി കളിക്കുന്നതിനുള്ള പടം
- മോക്ഷം കിട്ടുന്നതിനുള്ള വഴി
- ജ്ഞാനം
- കോടതി കാര്യങ്ങളിൽ പ്രതിനിധിയായി നിന്നുകൊള്ളുവാൻ കിട്ടുന്ന അധികാരം. അറബി:
- പൂർണ്ണ അധികാരം സിദ്ധിച്ച ഒരു ചുമതലക്കാരൻ.
- വിശേഷണം:
- ഒന്നാമത്തേ
- കാളയുടേയും മറ്റും മുഖത്തു ഭംഗിക്കു കെട്ടുന്ന ഒരു കയറു്
- മുഖം കഴുകുക
- പല്ലു്
- വലിയ വെള്ളുള്ളി
- മുഖത്തിന്റെ ആകൃതി
- മുഖത്തിന്റെ ഭാഷ
- ഒരുമാതിരി പാട്ടു്
- മുൻഭാഗം
- സമക്ഷം
- മുഖത്തോട്ടുമുഖമായി
- മുമ്പാകെ
- മുഖം കാണുക, മുഖത്തോട്ടു നോക്കുക
- അനുകൂലത
- മുഖത്തുനോക്കുമ്പോൾ തോന്നുന്ന അനുകൂലത
- വലിയ വെള്ളുള്ളി
- മടിയുള്ളവൻ
- അനുസരണമുള്ള വേലക്കാരൻ
- മുഖംനോക്കി ചെയ്യുന്ന പക്ഷഭേദം
- മുഖം മൂടുന്ന വസ്ത്രം
- ആനയുടെ മുമ്പിൽ ചാർത്തുന്ന മനോഹരമായ തുണി
- ഭംഗിയുള്ള മുഖം
- കണ്ടറിവു്
- പുസ്തകത്തിൽ നോക്കാതെ പറവാൻ തക്കവണ്ണം പഠിക്കുക
- ആദ്യത്തേ പാഠം
- ജലംകൊണ്ടു വായിൽ നിറക്കുക
- ഭവനത്തിന്റെ ചെറിയ തളം
- പൂമുഖം
- മുകപ്പു്
- മുഖം കൊണ്ടറിയിക്കുന്ന സന്തോഷം
- മുഖത്തിന്റെ തെളിവു്
- കിണറിന്റെ വായ്ക്കല്ലു്
- സമചതുരശ്രമായ കുളം
- കുഴിച്ചുണ്ടാക്കപ്പെട്ട കുളം, കൊക്കറണി
- വെറ്റില തിന്നുക
- വെളുത്തീയം
- ശ്രീകോവിലിന്റെ മുഖപ്പു്
- മുമ്പിലുള്ള മണ്ഡപം
- കഴുത്തിനു മുകളിൽ തലയുടെ ഭാഗം
- ഭവനത്തിന്റെ മുൻവശം, പൂമുഖം
- ആരംഭം
- വായ്
- ഭക്ഷ്യത്തെ ചവക്കുന്നതു് എന്നർത്ഥം. (ഉപചാരാൽ അതോടുകൂടിയ ആസകലം മുഖത്തിന്നും പറയാം).
- നീക്കുപോക്കു്
- പക്ഷിയുടെ ചുണ്ടു്
- മുഖപരിചയം
- രാജ്യത്തിന്റെ ഭാഗം
- അയിനി
- അറ്റം, തുമ്പു്, പുച്ഛം
- ദ്വാരം
- വഴി
- പര്യായപദങ്ങൾ:
- വക്ത്രം
- ആസ്യം
- വദനം
- തുണ്ഡം
- ആനനം
- ലപനം.
- വിശേഷണം:
- ശബ്ദമുള്ള
- പരിഹസിച്ചു പറയുന്ന
- നായകൻ
- അപ്രിയത്തെ പറയുന്നവൻ, നിന്ദിതമായ മുഖത്തോടുകൂടിയവൻ എന്നർത്ഥം
- കാക്ക
- ഒരുമാതിരി ശംഖു്
- വിശേഷണം:
- ശബ്ദിക്കപ്പെട്ട
- ശബ്ദായമാനമാക്കുക
- ശബ്ദായമാനമാക്കിച്ചെയ്യപ്പെട്ടതു്
- മീശ
- മുഖത്തുള്ള രോമം
- പന്നി
- ഭവനത്തിന്റെ മുൻഭാഗത്തുള്ള സ്ഥലം
- മുഖസൗരഭ്യത്തെ ഉണ്ടാക്കുന്ന കർപ്പൂര താംബൂലാദിയുടെ പേർ
- മുഖത്തിങ്കൽ വാസനയെ ചെയ്യുന്നതു് എന്നർത്ഥം.
- മുഖത്തേ ഭാവഭേദം
- നരിച്ചീറു
- ഒരു വാദ്യം
- മുമ്പിൽ പറയുന്നതു്
- വാൾമാൻ
- വിശേഷണം:
- ചീത്തമുഖമുള്ള
- മുഖം നന്നാക്കുക
- മുഖത്തുനോക്കി സ്തുതിച്ചുപറക
- നേരെനിന്നു പുകഴ്ത്തിപ്പറക
- വിശേഷണം:
- മുഖത്തിരിക്കുന്ന
- കാണാപ്പാഠം പഠിച്ച
- പഠിക്കുന്നു
- ഈത്ത
- വായിൽ നിന്നൊഴുകുന്ന വെള്ളം
- സഹായം
- ഒത്താശ സംസ്കൃതം:
- മറ്റൊരു മുഖം
- മുഖത്തോടു മുഖമായി
- നേരിട്ടുനിന്നു്
- പാമ്പു്
- ഒരു രാഗം
- മുഖമൂടി
- ഞണ്ടു്
- മുഖമായിട്ടു്
- സഹായമായിട്ടു്
- ഒത്താശയായിട്ടു്
- തുടസ്സം
- വിശേഷണം:
- ശ്രേഷ്ഠമായ
- ഒന്നാമത്തേ
- അലങ്കാരത്തിന്നു വസ്ത്രം
- ഭക്ഷണത്തിന്നു നെയ്യ്
- സ്ത്രീകൾക്കു ഗുണം
- വിദ്വാന്മാർക്കു ആത്മജ്ഞാനം ഇവ നാലും
- ശ്രേഷ്ഠത
- വിശേഷണം:
- ഏറ്റവും മുഖ്യമായുള്ള
- പ്രധാനം, സാരമായുള്ളതു്, ശ്രേഷ്ഠം
- മുഖംപോലെയുള്ളതു്, മുഖത്തിൽ ഭവിച്ചതു്. ഇങ്ങനെ ശബ്ദാർത്ഥങ്ങൾ.
- സാരമായുള്ള നിയമകർമ്മം
- പ്രമാണി
- വിശേഷണം:
- ഭംഗിയുള്ള
- മൂഢതയുള്ള
- ഭംഗി
- മൗഢ്യം
- വോപദേവൻ ഉണ്ടാക്കിയ ഒരു വ്യാകരണം
- ഓമനച്ചിരി
- സൗന്ദര്യമുള്ള ചെറിയ സ്ത്രീ
- ബുദ്ധിക്കുസാമാർത്ഥ്യംവന്നിട്ടില്ലാത്തവൾ
- അപ്രൗഢം
- നല്ല കണ്ണുള്ളവൾ
- സുന്ദരി
- ശിവൻ
- ചന്ദ്രനെ ചൂടിയവൻ എന്നർത്ഥം.
- ജലത്തിൽ താഴുക
- മുങ്ങുക
- സമുദ്രത്തിന്റെ അടിയിൽ കൂടെ ഓടുന്ന ഒരുവക കപ്പൽ
- അന്തർവാഹിനികപ്പൽ
- (സബ്മറൈൻ).
- ജലത്തിൽ താഴുന്നു
- മാന്ധാതാവു എന്ന രാജാവിന്റെ പുത്രൻ
- മുചുകുന്ദൻ രാജ്യം പരിപാലിക്കുമ്പോൾ ദേവലോകത്തുചെന്നു ദേവ വൈരികളെ ഒടുക്കി അവിടെ പാർത്തു. ഇന്ദ്രൻ വളരെ സന്തോഷിച്ചു എന്തു വരം വേണമെന്നു ചോദിച്ചു. മോക്ഷമൊഴിഞ്ഞ് മറ്റൊക്കെത്തരാം, അതിനു വിഷ്ണുവിനെ അധികാരമുള്ളു എന്നു ഇന്ദ്രൻ പറഞ്ഞപ്പോൾ ഉറങ്ങീട്ടു വളരെക്കാലമായതിനാൽ ആ അലസത തീർക്കണമെന്നപേക്ഷിച്ചു. ഏറിയ കാലം ‘നിദ്രപൂണ്ടുകൊള്ളുക എന്നും നിദ്രക്കു ആരു ഭംഗം വരുത്തുന്നുവോ അവൻ അങ്ങയുടെ നേത്രാഗ്നിയിൽ ഭസ്മമാകട്ടെ എന്നും’ ഇന്ദ്രൻ വരം കൊടുത്തു. അനന്തരം പർവതഗുഹയിൽ നിദ്രാണനായിരുന്ന മുചുകുന്ദന്റെ മുമ്പാകെ യവനൻ ചെല്ലുകയും കണ്ണു തുറന്നു നോക്കുകയാൽ യവനൻ ഭസ്മമാകുകയും ചെയ്തു. ഈ യവനൻ കൃഷ്ണനെ ഉപദ്രവിപ്പാനായി ഓട്ടിച്ചപ്പോൾ അദ്ദേഹത്തെ കാണാതാകയും ഗുഹക്കകത്തുണ്ടെന്നു വിചാരിച്ചു ചെന്നു നോക്കിയ സമയം മുചുകുന്ദനെ കണ്ടു് തെറ്റിദ്ധരിച്ചു ചവട്ടുകയും ചെയ്കയാലാണ് ഭസ്മമായി തീരുന്നതു്. പിന്നീടു മുചുകുന്ദനെ ഭഗവാൻ കാണുകയും മോക്ഷം നൽകുകയും ചെയ്തു. ഇഷ്ടമുള്ളേടത്തു പോയി സ്വർഗീയ സന്തോഷങ്ങൾ അനുഭവിച്ചുകൊള്ളുന്നതിനു കൃഷ്ണൻ വരംകൊടുത്തു എന്നും അതിൻപ്രകാരം ഗന്ധമാദനപർവതത്തിൽ പോയി തപസ്സുചെയ്തു എന്നുംകൂടി കാണുന്നുണ്ടു്.
- ചെമ്പകംപോലെ ഒരു വലിയ വൃക്ഷം
- മൂന്നു ചാണുള്ള വടി
- മുഖം
- പിഴയേറ്റു എഴുതുന്ന ഒരെഴുത്തു്
- ചിറിയുടെ (ഓഷ്ഠത്തിന്റെ) ആകൃതിയിൽ വന്നിട്ടുള്ള വിരൂപത
- മുഴുവനേ
- ഒട്ടുക്കു്
- കീർത്തി
- മുമ്പിലത്തേ ജന്മം
- പൂർവജന്മം
- പൂർവജന്മത്തിൽ പ്രവർത്തിച്ചിരുന്നതിന്റെ ചില അടയാളം
- മേഖലപ്പുല്ലു്
- ശിവൻ
- വിഷ്ണു
- വേഴൽപോലെയുള്ള ഒരു പുല്ലു്
- തണ്ണീർദാഹം, ചുട്ടുനീറൽ മുതലായവക്കു നന്നു്. ഇതിനെ വ്രതികൾ അരഞ്ഞാണിന്നുപയോഗിക്കുന്നു. എന്നാൽ അതു ഇതിന്റെ തണ്ടിനു പുറത്തുള്ള പോള ഉണക്കിയതാണ്.
- ഒരു വൃക്ഷം
- മുഖം
- അഴുക്കു്
- നാറ്റം
- മുടിച്ചി, കെട്ടു
- ഉപ്പു്, ശർക്കര, മുണ്ടു് ഇവയിലുള്ള അഴുക്കിനു മുടയെന്നു പറഞ്ഞുവരുന്നു.
- കതകിലും മറ്റും തറയ്ക്കുന്ന ഒരുമാതിരി ഇരിമ്പുകൊളുത്തു്
- വിരോധം
- ഉപേക്ഷ
- മുടന്തു്
- വിരോധം
- മുടന്തു്
- വിരോധിച്ചു എഴുതുന്ന ഒരു ചീട്ടു്
- വിലക്കുക
- മുടക്കുള്ള ഓല
- വിഘ്നം വരുന്നു
- കാരണക്രിയ:മുടക്കുന്നു.
- മടച്ചിൽ
- കാലിന്റെ ഒരു അസ്വാധീനത
- ഏന്തു്
- മുടന്തുള്ളവൻ
- ഭംഗികേടായി നടക്കുന്നു
- ചൊവ്വേ അല്ലാത്ത പല്ലു്
- മുടമ്പല്ലുള്ളവൻ
- ഒരുവക ശകാരം
- മടയുന്നു
- തെങ്ങോലയും മറ്റും പിണച്ചു ചേർക്കുന്നു
- മുടന്തു്
- മുടന്തൻ
- രോമം
- ചില മൃഗങ്ങളുടെ കഴുത്തിലോ തലയിലോ ഉള്ള രോമം
- തലമുടി
- തല
- കിരീടം
- ഞാറു്
- ഓട്ടൻ തുള്ളക്കാരും മറ്റും തലയിൽ വെക്കുന്ന വസ്തു
- കയറിന്റെ കെട്ടു്
- ഭദ്രകാളിയുടേയും മറ്റും മുടി
- നശിപ്പിക്കുന്നവൻ
- അവസാനിപ്പിക്കുന്നു
- നശിപ്പിക്കുന്നു
- കന്നുകാലിയെ അടിക്കുന്ന വടി
- കെട്ടു്
- സഞ്ചികെട്ടുക
- നാശം
- മുടിച്ചു എന്നുള്ളതു്
- വധിച്ചതു (പ്രാചീനമലയാളം:)
- നാശം
- സഞ്ചിയിൽ കെട്ടിയ പണം
- കിരീടത്തിലോ തലയിലോ അലങ്കരിക്കുന്ന രത്നം
- ശത്രുവിനെ ജയിപ്പാൻ ശക്തിയുള്ള രാജാവു്
- മുടിക്ഷത്രിയർ
- പരശുരാമനെ എതിർത്ത ക്ഷത്രിയരെ ഇപ്രകാരം വിളിക്കുന്നു.
- തലയിൽ കെട്ടുന്ന മാല
- നീർച്ചീരപോലെയുള്ള ഒരുമാതിരി ചീര
- (ഇല നീണ്ടതായിരിക്കും. സംസ്കൃതം: കന്തളീ).
- നശിപ്പിക്കുന്നവൻ
- നാശം
- തലനാരു്
- നശിക്കുന്നു
- അവസാനിക്കുന്നു
- (സകര്‍മ്മകക്രിയ:മുടിക്കുന്നു.)
- രാജാവിനെ കിരീടം ധരിപ്പിക്ക
- ഒരുമാതിരി കളി
- പുൽപടർപ്പു്
- പാർപ്പു്
- മത്സ്യത്തിന്റെ കുഞ്ഞു്
- തവളക്കുഞ്ഞു്
- പുല്പടർപ്പു്
- നാശം
- അവസാനം
- ഒരുമാതിരി പൊൻവള, (മിടുകു് എന്നതു് നന്നു്)
- കരിമ്പും മറ്റും കെട്ടുന്നതിനുള്ള വള്ളി
- അടുക്കുന്നു
- (ദേശ്യപദം – തെക്കോട്ടുമാത്രം നടപ്പു്).
- സന്നദ്ധരായി എതിർക്കുന്നു.
- വീതികുറഞ്ഞ റോട്ടു്, വഴി, ഇടുക്കുവഴി
- കോൺ
- തടവു്, തടസ്സം
- കാലിന്റേയും കൈയുടേയും നടുവിൽ മുഴച്ചിരിക്കുന്ന അസ്ഥി
- നാശം
- കുറവു്
- ആവശ്യം
- തലയും മറ്റും തട്ടുക
- കരിമ്പിന്റെ പോള നില്ക്കുന്ന സ്ഥലം
- ആടുമാടുകളും മറ്റും തമ്മിലുള്ള ഇടി
- വാക്കുമുട്ടു്
- ചിറ
- മറിപ്പിരിക്ക
- വ്യാകുലം
- ഊന്നുകാൽ
- പുലിമുട്ടു്
- കൊട്ടുതടികൊണ്ടുള്ള അടി
- വഴിയുടേയും ശ്വാസത്തിന്റേയും മറ്റും തടവു്
- യുദ്ധത്തിൽ രണ്ടു പുറത്തുമുള്ള സൈന്യങ്ങൾ തമ്മിൽ മുട്ടുക
- നാരായത്തിന്റെ കൊട
- പക്ഷികളുടേയും മറ്റും മുട്ട
- കോഴിയും മറ്റും പ്രസവിക്കുന്ന സാധനം
- മുട്ടയുടെ അകത്തുള്ള വസ്തു
- ഒരുമാതിരി ഉരുണ്ട കൂണു്
- മുട്ടയിട്ടുംകൊണ്ടിരിക്കുന്ന കോഴി
- കന്നുകാലികൾക്കുണ്ടാകുന്ന ഒരുമാതിരി ദീനം
- ശ്വാസത്തിന്റെ തടവു്
- ഒരായുധം
- മുൾത്തടി
- മുട്ടയുടെ തോടു്
- ശരീരപുഷ്ടിയും ആരോഗ്യവുംഉള്ളവൻ
- ശഠൻ
- മുട്ടാടു്
- ഒരുവക പലഹാരം
- മുട്ടത്തടി
- വെട്ടിയാൽ കീറുന്നതിനു പ്രയാസമുള്ള തടി
- ശ്വാസത്തിന്റേയും മറ്റും തടവു്
- തിരശ്ശീല
- മൂടി
- തലയിൽ തുണിയിട്ടു (മുണ്ടും മറ്റും ഇട്ടു) മറയ്ക്കുക
- ആണാടു്
- ആട്ടുകൊറ്റൻ
- വഷളത്തം
- ദുർജ്ജനസ്വഭാവം
- ‘ത്വം’ എന്നതു സംസ്കൃതപദങ്ങളോടു ചേർക്കണം. മലയാള പദങ്ങളോടു ‘ത്തം’ എന്നുതന്നെയാണു് ചേർക്കേണ്ടതു്.
- മുട്ടാളന്റെ തൊഴിൽ
- വഷളൻ
- ഖലൻ
- വീണൻ
- മുട്ടാളൻ
- മുട്ടാളന്റെ സ്വഭാവം
- നീളം കുറഞ്ഞ ആറു്
- വിറകുതടി
- കൊല്ലൻ ഇരിമ്പുകാച്ചി അടിക്കുന്ന ചുറ്റിക
- കള്ളെടുക്കുന്ന ഒരു പാത്രം
- ഉണ്ടക്കല്ലു്
- ഇരിമ്പു തല്ലി നീട്ടുന്ന സാധനം
- കൊല്ലന്റെ പണിക്കോപ്പുകളിൽ ഒന്നു്
- ചുറ്റിക
- മൂർച്ചയില്ലാത്ത ക്ഷൗരക്കത്തി
- വളകാലൻ
- വളഞ്ഞ കാൽ
- പ്രയാസപ്പെടുത്തുന്നു
- തികയാതെയാക്കുന്നു
- ഇല്ലാതെയാക്കുന്നു, മുടക്കുന്നു
- കടക്കാരനെഞെരുക്കുന്നു
- കൂട്ടിത്തൊടുവിക്കുന്നു
- വഴിയടയ്ക്കുന്നു
- ആടുകളെ തമ്മിൽ ഇടിപ്പിക്കുന്നു
- തല മുട്ടിക്കുന്നു
- കർമ്മങ്ങൾ മുടക്കുന്നു
- വാക്കു മുട്ടിക്കുന്നു
- കൂട്ടിയടിക്കുന്നു
- തടയുന്നു
- ഇരിക്കുന്നതിനുള്ള ഒരുമാതിരി താണതരം പലക (പീഠം)
- വഴിയറിയാതെ ചുറ്റുക
- നിർവാഹമില്ലാതെ വ്യാകലപ്പെടുക
- വഴിയറിയാതെ ചുറ്റുന്നു
- നിർവാഹമില്ലാതെ വ്യാകലപ്പെടുന്നു
- വണ്ടിഒട്ടർ ഉണ്ടാക്കുന്ന ഒരുവക താണതരത്തിലുള്ള മരവണ്ടി
- പെരുവിരലോളം വലിപ്പമുള്ള കണ്ണികൾ ഉള്ള വല
- കൊട്ടുകാരൻ
- ചെണ്ടക്കാരൻ
- നടക്കുമ്പോൾ മുട്ടുകൾ തമ്മിൽ തട്ടുന്നവൻ
- കൊട്ടുകാലൻ
- പുറത്തു പോകാൻ മാർഗ്ഗമില്ലാത്ത മുടുക്കുവഴി
- തടസ്സംവരുന്നു, തടവുവരുന്നു
- ആവശ്യപ്പെടുന്നു
- ഞെരുങ്ങുന്നു, പ്രയാസപ്പെടുന്നു
- ഇല്ലാതെയാകുന്നു, ദാരിദ്ര്യം അനുഭവിക്കുന്നു, ഉത്തരം ഇല്ലാതാകുന്നു
- തിടുക്കപ്പെടുന്നു
- എത്തിത്തൊടുന്നു
- ഒന്നു മറ്റൊന്നിനോടു തട്ടുന്നു, കൂട്ടി അടിക്കുന്നു
- ഇടിക്കുന്നു, കതകിൽ ഇടിക്കുന്നു
- കൊട്ടുപടികൊണ്ടടിക്കുന്നു
- മടങ്ങുന്നു
- ശ്വാസം തടയുന്നു
- മറിപ്പ്
- അത്യാവശ്യം
- പണയം വെച്ച പാത്രം
- നിർബന്ധം
- മുട്ടുപാടു്
- തൽക്കാലമായിട്ടു വാങ്ങിച്ച കടം
- അത്യാവശ്യത്തിനായി പകരം വഹിക്കുക
- ശാന്തി മുടങ്ങാതിരിപ്പാൻ പൂജ കഴിക്ക
- കഴിയുന്നിടത്തോളം, മുഴുവനായി.
- മുറുമുറുക്കുന്ന ശബ്ദം
- വസ്ത്രം
- സ്ത്രീകൾക്കും പുരുഷന്മാർക്കും ഉടുക്കുന്നതിനും തോളിൽ ഇടുന്നതിനും മറ്റുമുള്ള വസ്ത്രം
- (അടിത്തുകിൽ എന്നതു നോക്കുക).
- ഓകുള്ള ഒരുമാതിരി നെല്ലു്
- ചില ദിക്കിൽ കന്നിമാസത്തിൽ വിതയ്ക്കുന്ന നിലം
- മകരമാസത്തിൽ കൊയ്യുന്ന ഒരുമാതിരി നെല്ലു്
- ഒരുവക ചെറിയ ചക്ക
- വിധവ
- മുണ്ടി
- കുറിയവൻ, നീളമില്ലാത്തവൻ
- കള്ളെടുക്കുന്ന തെങ്ങിൻകുല
- കള്ളെടുക്കുന്ന ചേകവൻ
- ഒരുവക നെല്ലു്
- ഒരുമാതിരി വള്ളി
- മാഹാണിയുടെ മൂന്നിലൊരംശം
- നീളം കുറഞ്ഞ ആറു്
- കുറിയവൾ, നീളം കുറഞ്ഞവൾ
- മുണ്ടിനീരു്
- ഒരുവക പക്ഷി
- പൊക്കം കുറയുന്നു
- താടിയിലുണ്ടാകുന്ന നീരു്
- ഒരുവക വനദേവത
- സ്വദേശ ക്രിസ്ത്യാനികൾ
- വസ്ത്രം സൂക്ഷിക്കുന്ന ഒരുമാതിരി പെട്ടി
- വീട്ടുസാമാനം
- കൈമുണ്ടു്
- ഒരുവക അരി
- വിശേഷണം:
- ക്ഷൗരം ചെയ്യിച്ച, തല ചിരച്ച
- മുനയില്ലാത്ത
- കഷണ്ടിയായ, മൊട്ടത്തലയായ
- ക്ഷൗരക്കാരൻ
- അഥർവ വേദത്തിന്റെ ഒരു ഉപനിഷത്തു്
- ഉരുക്കു്
- മൊട്ടയടിപ്പു്
- ക്ഷൗരം ചെയ്യിപ്പു്
- ക്ഷൗരക്കാരൻ
- കൊതുവിന്റെ ഒരു പേർ
- ദുർഗ്ഗാദേവി കൊന്ന ഒരസുരൻ
- രാഹു
- തല മൊട്ടയടിച്ചവൻ
- തലമുടി മുറിച്ചവൻ എന്നർത്ഥം.
- തെങ്ങു്
- മൊട്ടയടിച്ച തല, തല
- നെറ്റി
- അഗ്രത്തിലെ കൊമ്പുകൾ പോയ വൃക്ഷം (തായ്മരം)
- ഇരുമ്പു്
- നറുമ്പശ
- തലയോടു കോർത്ത മാല
- മഞ്ചട്ടി എന്ന മരുന്നു്
- ഇരിമ്പു്
- ക്ഷൗരക്കാരൻ
- അടയ്ക്കാ മണിയൻ
- വിശേഷണം:
- ചിരയ്ക്കപ്പെട്ട
- രോമം കളഞ്ഞ (ക്ഷൗരം ചെയ്യിച്ച) ശിരസ്സുമുതലായതു്
- ഖണ്ഡിക്കപ്പെട്ടതു് എന്നർത്ഥം.
- ഇരുമ്പു്
- ക്ഷൗരക്കാരൻ
- മുണ്ഡനം ചെയ്യുന്നവൻ എന്നർത്ഥം.
- ശിവൻ
- ഒരുവക ഔഷധവള്ളി
- രക്തദോഷം, ചുട്ടുനീറൽ മുതലായവക്കു നന്നു്. സംസ്കൃതം: വിദാരീ. തമിഴ്: യിറളി.
- ചത്ത മൃഗം
- ഉയർത്തുന്നു
- അടയാളപ്പൊങ്ങുതടി
- പ്ലവം
- ജലത്തിലുള്ള ഒരു വലിയ ജന്തു
- ഇതി മത്സ്യവർഗ്ഗത്തിൽ ചേർന്ന അനൂപമാംസമാണു്. പെരുമുതല എന്നും ഇതിനു പേരുണ്ടു്.
- ദ്രവ്യത്തിന്റെ ഉടമസ്ഥത
- ദ്രവ്യസംബന്ധം
- ദ്രവ്യത്തിനു് ഉടമസ്ഥതയുള്ളവൻ
- ദ്രവ്യസംബന്ധമുള്ളവൻ
- വിശേഷണം:
- തുടങ്ങിയുള്ള.
- നിലവും പുരയിടവും പാട്ടത്തിനായിട്ടു കുടിയാന്മാരെ ഏല്പിക്കുന്നവൻ
- ജന്മി
- വലിയ കച്ചവടക്കാരൻ
- ചിട്ടി മുതലായ ഏർപ്പാടുകൾക്കായി മുതൽ ശേഖരിക്കുന്നു
- ആരംഭിക്കുന്നു
- ആരംഭിച്ചവൻ
- തുടങ്ങിയവൻ
- ഒരു ജാതിക്കാരൻ
- ആണ്ടടക്കമുള്ള അനുഭവം ശേഖരിപ്പു്
- ആണ്ടടക്കമുള്ള കരം പിരിവു്
- ഒരു പ്രധാനി
- ദ്രവ്യം
- ആകെയുള്ള തുക
- തുടസ്സം, ആരംഭം
- ഇതു മറ്റു ചില വാക്കിന്റെ ഒടുവിൽ ചേർക്കുമ്പോൾ ‘തുടങ്ങി’ എന്നർത്ഥം വരും
- വസ്തുവക
- വരവിന്റെ കണക്കു്
- തുടങ്ങി
- ദ്രവ്യം ചെലവിടുക
- മൂലധനം
- പലിശയ്ക്കും ലാഭത്തിനും കാരണമായുള്ള നെല്ലോ പണമോ
- മുതലും പലിശയും
- ചേവകന്മാരുടെ ഒരധികാരിയുടെ സ്ഥാനം
- (അധികാരി – മുതൽപറ്റുകാരൻ.)
- ദ്രവ്യം ഏറ്റുവാങ്ങിച്ചു സൂക്ഷിക്കുന്നവന്റെ ഉദ്യോഗം
- (ഉദ്യോഗസ്ഥൻ – മുതൽപിടിക്കാരൻ).
- മുതലിനെ സംബന്ധിച്ചെഴുതുന്ന ഒരു കണക്കു്
- ഠാണം
- ശിപായിമാരിൽ പ്രധാനി (പ്രമാണി).
- കാണം
- ഒരുവക ധാന്യം
- (ചുമ, ചുട്ടുനീറൽ, അർശസ്സു്, പ്രമേഹം മുതലായവക്കു നന്നു്. കണ്ണിനു നല്ലതല്ല, വെളുത്തും കറുത്തും ചെമന്നും മൂന്നുതരമുണ്ടു്. ഗുണം ഒന്നുപോലെതന്നെ. അല്പം കാട്ടുജീരകം കൂട്ടിപ്പുഴുങ്ങിയാൽ എളുപ്പത്തിൽ നല്ലവണ്ണം വേകും. ഇതു പാലിനോടൊരുമിച്ചു ഭക്ഷിക്കരുതു്. മുതിര തിന്നുണ്ടാകുന്ന അജീർണ്ണത്തിങ്കൽ കടുക്കയോ നെല്ലിക്കയൊ കഷായംവെച്ചു സേവിക്ക. സംസ്കൃതം: കലത്ഥം. തമിഴ്: കൊള്ളു. ഇംഗ്ലീഷ്: Horse-gram ഹാഴ്സ്ഗ്രാം.
- വസൂരി 18-ൽ ഒന്നു്
- (ഇതിനവധിയില്ല. പിഴച്ചാൽ ഉടൻ മരിക്കും).
- തുനിയുന്നു, ഉദ്യമിക്കുന്നു, വട്ടംകൂട്ടുന്നു
- വളരുന്നു, പ്രായം കൂടുന്നു
- ഉദാ:മുതിർന്ന ആളുകൾ.
- ഉത്സാഹിപ്പിക്കുന്നു
- പരിചയിപ്പിക്കുന്നു
- വലുതാക്കുന്നു
- ഏർപ്പെടുത്തുന്നു
- മുതുധാതുവിൽ നിന്നുണ്ടായ ‘മുതിർക്കുക’ എന്ന സകർമ്മക്രിയയും മുതുധാതുവിൽ നിന്നുള്ള ‘മുതിരുക’ (തുനിയുക) എന്ന അകർമ്മക്രിയയും രണ്ടാണെന്നു ധരിക്കുക.
- തുനിച്ചൽ, തുനിയുക
- വളർച്ച
- വലുതാകുക
- വിശേഷണം:
- വയസ്സുചെന്ന
- ദേഹത്തിന്റെ പിൻവശം
- വൃദ്ധൻ, വയസ്സുചെന്നവൻ
- മുഖക്കുരു
- വൃദ്ധ
- വയസ്സുചെന്നവൾ
- ഒരു വക കാച്ചിൽ
- പ്രായം കവിഞ്ഞവർ പറഞ്ഞിട്ടുള്ള ചില വാക്കു
- പഴഞ്ചൊല്ലു്
- ചുവടു്
- മരവും മറ്റും പലതായി മുറിച്ചാൽ അതിൽ ചുവട്ടുമുറി
- അച്ഛന്റെ മുത്തച്ഛൻ
- അമ്മയുടെ മുത്തശ്ശി
- നവരത്നങ്ങളിൽ ഒന്നു്
- മുക്താ എന്നതാണ് മുത്തായതു്. ഒരു പാത്രത്തിൽ ഗോമൂത്രം ഒഴിച്ചു് ഉപ്പും കാരവും പൊടിച്ചിട്ടു് അതിൽ മുത്തിട്ടു് ഒരുദിവസം വെച്ചിരുന്നെടുത്തു് ഉമികൊണ്ടു തുടച്ചു നോക്കുക. പൊട്ടു മുതലായ വികാരങ്ങൾ ഒന്നുമില്ലെങ്കിൽ അതു ശ്രേഷ്ഠമായ മുത്താകുന്നു. ശോധനവും മാരണവും ശരിയാകാത്ത മുത്തു ഭക്ഷിച്ചുണ്ടാകുന്ന വികാരത്തിൽ പശുവിൻപാലും നെയ്യും പഞ്ചസാരയും തേനും ചേർത്തു് സേവിക്കുക. സംസ്കൃതം: മുക്താ തമിഴ്: മുത്തു്. ഇംഗ്ലീഷ്: Pearl. പറൽ
- സന്തോഷം, സുഖം
- ചുംബനം
- അകത്തേക്കുരുവു്
- ഒരുവക പുല്ല്
- (തമിഴിൽ കോരക്കിഴങ്ങു്). മേഘത്തിന്റെ പേരെല്ലാം ഇതിന്റെ പേരാണു്. അതിസാരത്തിനും മറ്റും നന്നു്. സംസ്കൃതം: മുസ്ത. തമിഴ്: മുത്തക്കാചു.)
- അച്ഛന്റെ അച്ഛൻ
- അമ്മയുടെ അച്ഛൻ
- മുത്തുമാല, (അണി = ആഭരണം)
- സന്തോഷപരമ്പര
- വൃദ്ധൻ
- വയസ്സൻ
- മുത്തച്ഛന്റെ അനുജൻ
- ചുംബനം
- അമ്മൂമ്മ
- വിശേഷണം:
- സന്തോഷമുള്ള
- ഒരു വൃക്ഷം (കരുന്താളിപോലെയിരിക്കും)
- ചെറുമുത്തുപോലെയുള്ള പല്ലു്
- അമ്മൂമ്മ, അമ്മയുടെ അമ്മ
- അച്ഛന്റെ അമ്മ
- മുത്തുമാല
- പഞ്ഞപ്പുല്ലു് (ഒരുവക ധാന്യം)
- രണ്ടുനേരവും ഭക്ഷണമുള്ളതിൽ ഒന്നാമത്തെ ഭക്ഷണം
- വൃദ്ധസ്ത്രീ
- അമ്മൂമ്മ
- മൂന്നു മാസം
- കുടകൻ
- കുടങ്ങൽ
- വല്ലാര
- അരികിനും മറ്റും മുത്തു കോർത്തു കെട്ടിയ ഒരുമാതിരി കുട
- ഒരുമാതിരി നെല്ലു് (മുത്തുപോലെ നിറം കാണും)
- അകത്തു മുത്തുവിളയുന്ന ഒരുമാതിരി ജലജന്തു
- മുത്തുക്കക്കാ
- ചുമ, ശുലം, വായുമുട്ടൽ മുതലായവക്കു നന്നു്. ജോനക നാരങ്ങാനീരിൽ സ്വേദനയന്ത്രം കൊണ്ടു പചിച്ചു് ചൂടു വെള്ളത്തിൽ കഴുകി ഉണക്കുക. ശുദ്ധിവരും. സംസ്കൃതം: ശുക്തി. ഇംഗ്ലീഷ്: Oyster shell, pearl-oyster.
- മുത്തുമാല
- ചുംബിക്കുന്നു
- ഉമ്മവെക്കുന്നു
- മുത്തുമാല
- ഒരു വക വസ്ത്രം
- മുത്തു്
- മുത്തുകോർത്ത മാല
- കുടകപ്പാല
- മുത്തു്
- മുത്തോടെ
- സന്തോഷത്തോടെ
- വൃദ്ധി
- ചന്ദ്രിക
- മോദിച്ച
- സന്തോഷിച്ച
- പ്രിയൻ
- സ്ത്രീലോലൻ
- മേഘം
- കൃഷിക്കാരെ സന്തോഷിപ്പിക്കുന്നതു എന്നർത്ഥം.
- തവള
- മുത്തങ്ങ
- ഒരു മാതിരിമുല്ല
- കാട്ടു്പയറു്
- ചെറുപയറിന്റെ ഇലയുടെ സമമായ ഇലയുള്ളതു് എന്നർത്ഥം.
- ചെറുപിടക്കോൽ
- കുതിര
- ചെറുപയറു്
- നീർക്കാക്ക
- മുൾത്തടി
- സന്തോഷത്തെ കളയുന്നതു് എന്നർത്ഥം.
- ഇരിമ്പുലക്ക
- ചുറ്റിക
- വൈരപ്പുളി
- ഒരു സന്യാസി
- ഇദ്ദേഹം പ്രാവിനെപ്പോലെ പലേടങ്ങളിൽ നിന്നും ധാന്യം പെറുക്കി അതു കൊണ്ടു പല ബ്രാഹ്മണർക്കും ആഹാരം കൊടുത്തുവന്നു. ഒരുക്കിയ ഭക്ഷണം എത്രതന്നെ ചെലവാക്കിയാലും ഇരുന്നതിൽ കുറവു വരികയില്ല. ദുർവാസസ്സ് ഒരിക്കൽ ശാന്തിശീലപരീക്ഷണാർത്ഥം അദ്ദേഹത്തെ പ്രാപിച്ച് ആറു പ്രാവശ്യം ഉണ്ടായിരുന്ന ഭക്ഷണങ്ങളെല്ലാം ഭക്ഷിച്ചു അവസാനിപ്പിച്ചുകളഞ്ഞു. എന്നിട്ടും മുദ്ഗലനു കോപമുണ്ടായില്ല. ഇതിൽ മുനി സന്തുഷ്ടനായി ‘ശരീരത്തോടെ സ്വർഗം പ്രാപിക്കുക’ എന്നു വരം കൊടുത്തു. അനന്തരം സ്വർഗത്തിൽ നിന്നും ഒരു ദൂതൻ വന്നു. അവനോടു മുദ്ഗലൻ അവിടത്തെ വിശേഷങ്ങളെ ചോദിച്ചറിഞ്ഞു. അവിടെയുള്ള സന്തോഷങ്ങൾക്കും അവസാനമുണ്ടെന്നു മനസ്സിലാക്കി സർവവുമുപേക്ഷിച്ചു തപസ്സു ചെയ്തു നിർവാണം പ്രാപിച്ചു.
- അടയാളം
- അടയാളമുള്ള മോതിരം
- മുദ്രകുത്തിയ കടലാസ്സ്
- ശിപായി
- മുദ്രയുള്ളവൻ
- അടയാളക്കെട്ടു്
- മുദ്രയിടുന്ന അച്ച്
- മുദ്രവയ്പ്പു്
- അടയ്ക്കുക
- തോതു കണക്കാക്കി സർക്കാരിൽ നിന്നും അടയാളപ്പെടുത്തിക്കൊടുത്തിട്ടുള്ള പറ
- മുദ്രയിടുവാനുള്ള ഒരു മോതിരം
- മുദ്രവയ്പാനുള്ള ഒരുമാതിരി അരക്കു്
- അച്ചടിയോല
- സ്ഥാനവലിപ്പത്തിനായിട്ടു കൊടുക്കുന്ന വാൾ
- ബില്ലായുള്ള ശിപായി
- എഴുതുവാൻ ഉപയോഗിക്കുന്ന ഒരു യന്ത്രം
- Type writer.
- വിശേഷണം:
- മുദ്രയിടപ്പെട്ട
- മുദ്രധരിക്കുക
- വിശേഷണം:
- മുദ്രധരിച്ച
- അച്ചടിയന്ത്രം
- ഒരു നാടകഗ്രന്ഥം
- ഈ നാടകം വിശാഖദത്തൻ ഉണ്ടാക്കിയതാണ്. 12-ആം ശതാബ്ദത്തിൽ ജീവിച്ചിരുന്നു. ചന്ദ്രഗുപ്തൻ ഇതിലെ ഒരു പ്രധാന പാത്രമാണ്.
- ഒരു അലങ്കാരം
- ‘പ്രകൃതോപയോഗികളായ പദങ്ങൾ മുറക്കന്വയിച്ചു പ്രകൃതവാക്യാർത്ഥത്തെ നിഷ്പാദനം ചെയ്തതിന്റെ ശേഷം ശബ്ദവിന്യാസവൈചിത്ര്യം കൊണ്ടു പ്രകൃതത്തെ സംബന്ധിച്ചു തന്നെ ഒരു വിശേഷാർത്ഥത്തെക്കൂടി സൂചിപ്പിക്കുന്നത് മുദ്രാലങ്കാരം’.
— ഭാഷാഭൂഷണം. ഉദാഹരണം (പ്രസാധകന്റെ സ്വന്ത കൃതി.)
- പാണ്ഡവവിജയത്തെക്കുറിച്ചുള്ള അഭിപ്രായത്തിൽ ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ രവിവർമ്മ കോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ട് ഇങ്ങിനെ പറയുന്നു.
നുദ്ദേശാൽസ്പഷ്ടമാദീന്നവരൊടുഭഗവദ്ദൂതുവർണ്ണിച്ചുനന്നായ്
അദ്ദേഹത്തിങ്കൽവായ്ക്കുംസുരുചിരരചനാചാതുരിപ്രാഭവത്തെ
വാഴ്ത്താവോന്നല്ലവാഗീശ്വരിയുടെനടനപ്പന്തലാണന്തരംഗം’.
ഭദ്രാകാരംവിളങ്ങുംസുമഹിതഭഗവദ്ദൂതിനേയും പുകഴ്ത്തി,
നൽദ്രാക്ഷാപാകമാർന്നിസ്സരസകവിവരൻ തീർത്തഭാഗത്തെവീണ്ടും
മുദ്രാഹീനപ്രമോദത്തൊടുവിബുധവരന്മാരുകൊണ്ടാടിവാഴ്ത്തും’.
- അടയാളമോ പ്രമാണമോ ആയി സ്വീകരിച്ചിട്ടുള്ള വാക്യം
- വിശേഷണം:
- അളവില്ലാത്ത
- അതിരില്ലാത്ത
- വിസ്താരിയായ
- മുദ്രയോ അടയാളമോ വെച്ച കടലാസ്സ്
- ചെറിയ മുദ്ര
- മോതിരം
- വിശേഷണം:
- മുദ്രയിടപ്പെട്ട
- വിടിരാത്ത
- വൃഥാ
- വെറുതെ
- വല്ല വസ്തുവിന്റേയും കൂർത്ത അറ്റം
- കോന്തുരുത്ത്
- മൂർച്ച
- മുമ്പോട്ടു പോകുന്നു
- ചിത്രം കൊത്തുന്നതിനും മറ്റും ഉള്ള ചെറിയ കരുവ്
- പ്രാചീനമലയാളം: പതുക്കെപ്പറയുന്നു.
- കോന്തുരുത്ത്
- ഒരു സ്ഥലം
- മുഴങ്ങുക
- മുരളുക
- ഋഷി
- സന്യാസി
- മൗനവ്രതമുള്ള തപസ്വി
- ജ്ഞാനമുള്ളവൻ എന്നർത്ഥം. മുനിയുടെ ഗുണങ്ങൾ–
- മക്കിപ്പൂവ്
- മുരൾമരം
- അകത്തി
- ബുദ്ധൻ
- എല്ലായ്പോഴും ആത്മവിചാരത്തോടുകൂടിയവൻ എന്നർത്ഥം. സർവ ധർമ്മങ്ങളുടെ അറിവോടു കൂടിയവൻ എന്നുമാവാം.
- ഏഴ് എന്ന അക്കം
കാമക്രോധവിവർജിതഃ
ധ്യാനസ്ഥോനിഷ്ക്രിയോദാന്ത
സ്തുദ്യമൃത്കാഞ്ചനോമുനിഃ’
- അഗസ്ത്യൻ
- വ്യാസൻ
- ബുദ്ധൻ
- പാണിനി
- (ഇവർ നാലുപേരും).
- കോപംകൊണ്ടും മറ്റും മിണ്ടാതെയിരിക്ക
- മിനിഞ്ഞാന്നു്
- മുൻ + ഞാന്റു്, മുൻ = മുമ്പിലത്തെ, ഞാന്റു = ദിവസം.
- പാണിനി
- കാത്യായനൻ
- പതഞ്ജലി ഇവർ മൂന്നുപേരും
- അകത്തി
- പരശുരാമൻ
- കോപിച്ചോ മറ്റോ മിണ്ടാതെയിരിക്കുന്നു
- കോപിക്കുന്നു
- മുനിച്ചൽ
- കോപം
- ഭാഷ പഠിപ്പിക്കുന്നവൻ
- എഴുത്തുക്കാരൻ
- മുനിശ്രേഷ്ഠൻ
- ബുദ്ധമുനി
- മുമ്പെ
- ഒന്നാമതു്
- പണ്ടേ
- വിശേഷണം:
- മുൻകൂട്ടി
- മുമ്പേറായി
- പഴഞ്ചൊല്ല്
- മുമ്പിലത്തേ വാക്കു്
- ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെ മടി
- വിശേഷണം:
- മുമ്പിലത്തെ
- മേത്തരമായ
- കള്ളൻ
- ഒരു കീഴ്ക്കണക്കു്
- 1/320
- മുന്തിരിവള്ളി, ഒരു വൃക്ഷം
- മുന്തിരിയുടെ പഴുത്ത കായ് ക്ഷയം, മൂത്രദോഷം മുതലായവക്കു നന്നു്. മലത്തെ പുറത്തുകളയും. സംസ്കൃതം: ദ്രാക്ഷ.തമിഴ്: കൊടിമുന്തിരി.ഇംഗ്ലീഷ്: Grape ഗ്രേപ്.
- മുന്തിരിമേലുണ്ടാകുന്ന കായ്
- മുമ്പാകുന്നു
- മുമ്പിലാകുന്നു
- മുൻപേ
- (മുൻ + നട) മുമ്പിൽ നടക്കുക
- മുൻപട
- മുന്നിൽ നില്ക്കുന്ന അണി
- പണ്ടു്
- പണ്ടേ
- മുമ്പേത്തന്നെ
- ആട്ടത്തിന്റെയും മറ്റും തുടസ്സം
- മുന്നിൽ
- മുമ്പിൽ. (പ്രാചീനമലയാളം:)
- മുമ്പേയുള്ള അറിവു്
- മൂന്നു നാഴി
- ഒരു ഇടങ്ങഴികൊണ്ടു് നാലായി പകുത്തതിൽ മൂന്നു പങ്കു്.
- പണ്ടു്
- പ്രധാനി
- മൂന്നുദിവസം
- ആനയേയും മറ്റും നടത്തിക്കുന്നു
- മുമ്പിലാകുന്നു
- മുമ്പേചെല്ലുന്നു
- (മുൻ + നില) മുമ്പിലത്തെ അവസ്ഥ
- ദേശത്തുള്ള ഒരു ചെറിയ അധികാരം
- ദേശത്തിന്റെ ചെറിയ അധികാരി
- ഒരു ചെറിയ ജീവനക്കാരൻ
- മുമ്പിൽ
- മുൻഭാഗത്തു്
- മുമ്പിലും പിറകിലും
- മൂന്നു നൂറു കൂടിയതു്
- മുമ്പേ, പണ്ടേ
- മുൻപിലെ ഭാഗത്തെ
- വിശേഷണം:
- മുമ്പിലത്തെ
- മുമ്പോട്ടു്
- മുമ്പോട്ടു്
- മുമ്പോട്ടു്
- പണ്ടു്
- മുൻഭാഗം
- ആദി
- യുദ്ധത്തിനായിട്ടു മുമ്പേ നിറുത്തിയ സൈന്യം
- തലവൻ
- ഒന്നാമൻ
- പല്ലുകളിൽ നടുവിലുള്ള പല്ലുകൾ
- മുമ്പിൽ
- മുൻഭാഗത്തു്.
- വിശേഷണം:
- പ്രധാനമായ.
- ആദിയായി.
- മുൻപിലാകുന്നു
- ശേഷം പേരുടെ മുമ്പിൽ കയറി നടക്കയും മറ്റും ചെയ്യുന്നു
- പണ്ടു്
- ആരുടെ എങ്കിലും നേരെയുള്ള ഭാഗത്തു്
- പണ്ടേതന്നെ.
- അച്ചാരം
- വിശേഷണം:
- പണ്ടത്തേ.
- മുൻപോട്ടു മറിയുന്നു
- മുമ്പേ ആക
- മുമ്പേ ആകുന്നു
- പണ്ടേ
- മുമ്പിൽ, മുൻഭാഗത്തു്
- വിശേഷണം:
- മുൻകൂറായി.
- മുൻകൂറായി കൊടുക്കുന്ന തുക
- മുൻപോട്ടു്.
- മുമ്പിലോട്ടു്.
- മുൻപു
- മുൻവശം
- ഭാഷ പഠിപ്പിക്കുന്നവൻ
- എഴുത്തുകാരൻ. (അറബിഭാഷാ)
- (മുൻസിഫ്)
- സിവിൽ വ്യവഹാരങ്ങളെ കേട്ടു തീർക്കുന്ന ആദ്യത്തെ നീതിന്യായക്കോടതിയിലേ പ്രധാന ഉദ്യോഗസ്ഥൻ
- ആ കോടതി (അറബിഭാഷാ)
- മൂന്നു പത്തുകൂടിയതു്
- മുപ്പാടൻപുല്ലു്
- അതിസാരത്തിനും മറ്റും നന്നു്. ഉരുണ്ട തണ്ടുള്ളതിനു വട്ടപ്പുല്ലെന്നു പേർ.
- മൂന്നു മുനയുള്ള ഒരുമാതിരി വടി
- മൂന്നു പഴം-(വാഴപ്പഴം
- ചക്കപ്പഴം
- മാമ്പഴം ഇവ മൂന്നും)
- മൂന്നു പറ. സർക്കാരിലേക്കു കൊടുക്കുന്ന ഒരു കരം
- കാമദേവന്റെ ഒരു മോഹനാസ്ത്രത്തിന്റെ പേർ
- മൂന്നു പാരു്. (ഭൂമി
- പാതാളം
- സ്വർഗ്ഗം ഇവ മൂന്നും)
- കയറിനും മറ്റും മൂന്നിഴകൂട്ടി പിരിച്ച പിരി
- മൂന്നു ഭവനം
- ഒരു ആണ്ടിൽ മൂന്നു തവണ വിളവെടുക്കുക എന്നുള്ളതു്
- മോക്ഷം
- വിശേഷണം:
- മോക്ഷത്തിനാഗ്രഹമുള്ള.
- തീവ്രൻ
- മധ്യമൻ
- മന്ദൻ
- അതിമന്ദൻ ഇവർ നാലുപേരും
- മേഘം
- കാമദേവൻ
- സൂര്യന്റെ ഒരു കുതിര
- കള്ളൻ
- മരിപ്പാനുള്ള ആഗ്രഹം
- മൂന്നു മടങ്ങു്
- മൂന്നിരട്ടി
- ഒരു കീഴു് കണക്കു്
- ഒരു കീഴു്ക്കണക്കു്
- സന്ധ്യ
- ഒരു കീഴു്ക്കണക്കു്
- മുപ്പല്ലി
- മൂന്നു മുല
- മൂന്നു മുലയുള്ള പശു
- മൂന്നു മൂന്നുകൂടിയ
- മൂന്നു വീതമുള്ള
- മൂന്നു മൂർത്തികൾ
- ത്രിമൂർത്തികൾ
- ബ്രഹ്മാവു്, വിഷ്ണു, മഹേശ്വരൻ ഇവർ മൂന്നും.
- ഒരു ദീനം
- പ്രലാപസന്നി
- ഒരുവക ചെറിയ കാട്ടുജന്തു
- ചെവിയൻ
- മാംസം രാജയക്ഷ്മാവിനും മറ്റും നന്നു്. സംസ്കൃതം:-ശശം. തമിഴ്:-മുചൽ. ഇംഗ്ലീഷ്: Hare, Rabbit.
- ഒരു പച്ചമരുന്നു്
- ഒരുവക മത്സ്യം
- ലോഹാദികൾ ഉരുക്കുന്ന പാത്രം
- മൂശ
- മൂശാരി
- വിശേഷണം:
- വളരെ
- ചിറ്റീന്ത
- വലിയ കള്ളൻ
- ഒരുവക വാദ്യം
- പ്രയാസം
- വലച്ചൽ
- ക്ഷീണം
- ദുഃഖം
- പ്ലാവു്
- മിഴാവു്
- തോൽവാറും മറ്റും കൊണ്ടു കെട്ടിയതു് എന്നർത്ഥം. (മുരം = ചുറ്റിക്കെട്ടുന്നതു്).
- കുബേരന്റെ ഭാര്യ
- ഒരു വലിയ വാദ്യം
- വൃക്ഷത്തിന്റെ ചുവടു്
- ശാഠ്യക്കാരൻ
- മരവിക്ക
- (മരംപോലെയാവുക).
- കുറുകുന്നു
- മുരണ്ടുപോകുന്നു
- ചുരുങ്ങുന്നു
- മുഴയുള്ള ഒരുമാതിരി വടി
- ശാഠ്യമുള്ള സ്വഭാവം
- ശക്തി
- ബലം
- ശാഠ്യം
- ഒരു അസുരൻ
- ഇവനെ ശ്രീകൃഷ്ണൻ (വിഷ്ണു) കൊല്ലുകയാൽ മുരമഥനൻ, മുരാരി ഇങ്ങനെ പേരുണ്ടായി. മുരനു 7൦൦൦ പുത്രന്മാരുണ്ടായിരുന്നു. പ്രാഗ്ജോതിഷ നഗരത്തിൽ വാണ നരകാസുരന്റെ സ്നേഹിതനാകുന്നു. കൃഷ്ണൻ ഈ നഗരത്തിൽ പ്രവേശിക്കാതിരിപ്പാൻ മുരൻ നഗരത്തിനു ചുറ്റും മൂർച്ചയുള്ള കണികൾ വെച്ചു. കൃഷ്ണൻ ചക്രംകൊണ്ടു് അവയെ ഒക്കെ മുറിച്ചിട്ടു നഗരത്തിൽ പ്രവേശിച്ചു് അവനെ വധിച്ചു. 7൦൦൦-പുത്രന്മാരെയും ചക്രജ്വാലയിൽ ഭസ്മമാക്കി.
- വിഷ്ണു
- കൃഷ്ണൻ
- ദുഃഖിക്കുന്നു
- ക്ഷീണിക്കുന്നു
- (സകര്‍മ്മകക്രിയ:മുരയിക്കുന്നു.)
- വിഷ്ണു
- മുരാസുരനെ മർദ്ദിച്ചവൻ എന്നർത്ഥം.
- ദുഃഖം
- വിഷ്ണു
- കൃഷ്ണൻ
- ഒരുവക മത്സ്യം
- (ഇതു ശുദ്ധജലത്തിൽ ഉണ്ടാകുന്നതാണു്).
- ജലദ്വാരം
- ഒരുവകമത്സ്യം
- അതിരു്
- വിഷ്ണു
- വിഷ്ണു
- ഒരുവക മത്സ്യം
- ഒരുവക വാദ്യം
- ഓടക്കുഴൽ
- മുരളി ഊതുന്നവൻ
- ഓടക്കുഴൽ വിളിക്കുക
- കൃഷ്ണൻ
- മൂളുന്നു
- ചുരുങ്ങുന്നു
- ഒരുവക വൃക്ഷം
- (ഈന്തു് എന്നൊരു പക്ഷം). മുരൾമരം-പഴുത്ത കായ് തണ്ണീർദാഹം, ജ്വരം മുതലായവക്കു നന്നു്. ഈ
- വൃക്ഷം കൊങ്കണം മുതലായ ദേശങ്ങളിൽ അധികമായുണ്ടാകുന്നു. സംസ്കൃതം: പ്രിയാളം തമിഴ്: മുരളഞ്ചെടി ഇംഗ്ലീഷ്: A tree called piyal
- മൂളിച്ച
- ചുരുങ്ങൽ
- മുരാമാഞ്ചി
- ചുറ്റിപ്പിണയുന്നതു് എന്നർത്ഥം.
- വിഷ്ണു
- മുരന്റെ കാലൻ എന്നർത്ഥം.
- ഒരു ഗന്ധദ്രവ്യം
- വിഷ്ണു, കൃഷ്ണൻ
- അനർഘ രാഘവത്തിന്റെ കർത്താവു്
- ഈ ഗ്രന്ഥകർത്താവു് 9-ആം ശതാബ്ദത്തിനു മുമ്പായി ജീവിച്ചിരുന്നു.
- ഒരു വൃക്ഷം
- മുള്ളുള്ള മരമാണു്. തമിഴ്: പവളമല്ലികൈ സംസ്കൃതം: പാരിഭദ്രം ഇംഗ്ലീഷ്: Coral tree
- ഞമഞ്ഞി
- കൃമി, വിഷം മുതലായവക്കു നന്നു്. സംസ്കൃതം: ശിഗ്രം തമിഴ്: മുരുങ്കൈ ഇംഗ്ലീഷ്: Horse radish tree
- ഒരു വൃക്ഷം
- ഞമഞ്ഞി
- ഞമഞ്ഞി
- സുബ്രഹ്മണ്യൻ
- ചില ജന്തുക്കളൂടെ പുറത്തേ എല്ലു്
- ചില വൃക്ഷങ്ങളുടെ തൊലി
- ഒരു വൃക്ഷം
- കടൽനാക്കു്
- തോലിന്റെ അല്ലെങ്കിൽ തൊലിയുടെ ഉൾവശം
- ഉമിത്തീയ്
- മാറത്തുള്ള അവയവം
- സ്ത്രീകൾ മുല മൂടുന്ന വസ്ത്രം
- മുലയിൽ നിന്നും പാലു വരുന്ന ദ്വാരം
- മുലയുടെ ഞെട്ടു്
- മുലക്കച്ച
- മുലയിലുള്ള പാൽ
- വൈകുന്നേരം പാൽകൂട്ടി ഊണുകഴിച്ചാൽ സൂതികൾക്കു മുലയിൽ പാൽ വർദ്ധിക്കും.
- വിശേഷണം:
- ആദ്യമായിത്തന്നെ
- മുൻകൂറായി
- മുമ്പു്
- മുൻഭാഗത്തു്
- മുൻപിട്ടു്
- ഒരുമാതിരി സുഗന്ധപുഷ്പമുണ്ടാകുന്ന വള്ളി
- ഒരുമാതിരി അകിൽ വൃക്ഷം
- കാമദേവൻ
- ശിവൻ
- കാടും കാട്ടിനകത്തുള്ള നിലവും
- ഇടയൻ
- ദേഹത്തുള്ള ചീത്ത നാറ്റം
- വലിയ കാരിമീൻ
- നാറ്റം
- ഒരുമാതിരി തൈ
- എലി
- ബലഭദ്രൻ
- (മുസലി എന്നതിന്റെ പാഠം)
- മൂശ
- (മൂഷ എന്നതിന്റെ പാഠം).
- ചീത്തയാക്കുന്നു
- അഴുക്കാക്കുന്നു
- നീരസം, ഇഷ്ടക്കേടു്
- അഴുക്കാക്കൽ
- നീരസം വരുത്തുന്നു
- ഉപദ്രവിക്കുന്നു
- വിശേഷണം:
- ഇഷ്ടക്കേടായ, നീരസമായ
- അഴുക്കായ
- വിശേഷണം:
- മോഷ്ടിക്കപ്പെട്ട
- അസഹ്യപ്പെടുത്തുന്നു
- പിണങ്ങുന്നു, നീരസമാകുന്നു
- അഴുക്കാകുന്നു
- വലയുന്നു
- അതിക്രമം
- ബലം
- ഒരു മരം
- വെൺപാതിരി
- ഗുല്മം, പ്ലീഹോമരം, ചൊറി മുതലായവക്കു നന്നു്. ഇതു പ്ലാശുപോലെ മലയിലുണ്ടാകുന്ന ഒരുതരം ക്ഷാരവൃക്ഷമാണു്. തമിഴ്: കാട്ടുപരുത്തിച്ചെടി, മുളിമ്പുലാവു്, മുഴമ്പിലാവു്, മുളപ്ലാവു്, മുളംപ്ലാച്ചി എന്നു ദേശഭേദേന പറയുന്നതാണു് ഈ മരമെന്നു പഴയ ആളുകൾ പറയുന്നുണ്ടു്.
- അതിക്രമക്കാരൻ, ബലമുള്ളവൻ, ഗർവമുള്ളവൻ
- കള്ളൻ
- വൃഷണം
- വെൺപാതിരി വൃക്ഷം. (മുഷ്കകം എന്നതു നോക്കുക)
- കൂട്ടം, കൂമ്പാരം
- മുഷ്കരന്റെ ഭാവം
- മുഷ്കം വീർത്തവൻ
- (മ) വൻപൻ, ബലവാൻ, തന്റേടക്കാരൻ
- ബലം
- മോഷ്ടിക്കപ്പെട്ടതു്
- ചുരുട്ടിപ്പിടിച്ച കൈ
- വാളിന്റേയും മറ്റും പിടി
- മുഴം
- പിടിനെല്ലു്
- മുഷ്കകവൃക്ഷം
- ഒരളവു്
- കൈയിന്റെ വിരലുകൾ മടക്കി മുഷ്ടിപിടിക്കുക
- ചുരുട്ടിപ്പിടിച്ച കൈ
- ഒരു മല്ലൻ
- കംസന്റെ ആശ്രിതനാണു്. ബലരാമൻ വധിച്ചു.
- കൈചുരുട്ടുക
- കൈചുരുട്ടിച്ചുരുട്ടി മുഷ്ടിക്കുമുഷ്ടി
- തമ്മിൽ ചുരുട്ടിപ്പിടിച്ച കൈകൊണ്ടു മാത്രം നടത്തുന്ന യുദ്ധം
- വിശേഷണം:
- മോഷ്ടിക്കുന്ന
- (ഷ്ണൻ, ഷ്ണന്തി. ഷ്ണൽ).
- ബലരാമൻ
- മുസലം ആയുധമായുള്ളവൻ എന്നർത്ഥം.
- ഇരുമ്പുലക്ക, ഉലക്ക. ഇതുകൊണ്ടു നെല്ലു കുത്തുന്നതിനാൽ ഈ പേർ വന്നു
- ബലരാമന്റെ ആയുധം
- ബലരാമന്റെ ആയുധമായ മുസലത്തിനു ‘സൗനന്ദം’ എന്നായിരുന്നു പേർ.
- ബലരാമൻ. മുസലം ആയുധമായിട്ടുള്ളവൻ എന്നർത്ഥം
- ഉലക്കയെടുത്തവൻ
- പല്ലി, ഗൗളി. സംശയത്തെ തീർക്കുന്നതു എന്നർത്ഥം
- ഗൗളിശാസ്ത്രം അനുസരിച്ചു ഗൗളിയുടെ ശബ്ദത്തെ മനസ്സിലാക്കി സംശയങ്ങൾ തീർക്കാമല്ലൊ.
- നിലപ്പന. രോഗങ്ങളെ ഖണ്ഡിക്കുന്നതു് എന്നർത്ഥം
- എലിച്ചെവി
- വിശേഷണം:
- ഉലക്ക കൊണ്ടടിച്ചു് കൊല്ലത്തക്ക
- ഇസ്ലാംമതക്കാരൻ
- മഹമ്മദീയൻ
- ഒരായുധം
- മുത്തങ്ങ
- കെട്ടിപ്പിണഞ്ഞു കിടക്കുന്നതു് എന്നർത്ഥം.
- പന്നി
- മുഹമ്മദീയമതം അല്ലെങ്കിൽ വർഗ്ഗം
- വിദേശീയ യാത്രക്കാരുടെ താൽക്കാലികമായ താമസത്തിനു സൗകര്യപ്പെടുത്തി പ്രധാന പട്ടണങ്ങളിൽ പണികഴിപ്പിച്ചിട്ടുള്ള കെട്ടിടം. (അറബിഭാഷാ)
- മഹമ്മദന്മാരുടെ ഒരു വിശേഷ ദിവസം
- ഭോഷത്തരം
- ഭോഷൻ
- കാമം
- സ്നേഹം
- പറഞ്ഞതിനെത്തന്നെ വീണ്ടും വീണ്ടും പറയുക
- പര്യായപദങ്ങൾ:
- അനുലാപം.
- പിന്നെ
- പിന്നെയുംപിന്നെയും
- രണ്ടു നാഴിക കൂടിയ സമയം
- ഗണിതശാസ്ത്രക്കാരൻ
- ജോതിശാസ്ത്രവകയിൽ ഒരു പുസ്തകം
- മുഹൂർത്തകാലം
- നല്ല നേരം
- പന്ത്രണ്ടു ക്ഷണം കൂടിയതു്, രണ്ടു നാഴിക
- നാട്ടുസമ്പ്രദായത്തിൽ-6ം ഗുർവക്ഷരം കൂടിയതു ഒരു വിനാഴിക. 6ം വിനാഴിക കൂടിയതു് ഒരു നാഴിക. 27 നിമേഷം (മാത്ര) അല്ലെങ്കിൽ 14-കാഷ്ഠ = 1 ഗുർവക്ഷരം. 9ം-കാഷ്ഠ അല്ലെങ്കിൽ 3 കല = ഒരു വിനാഴിക. 18ം കല അല്ലെങ്കിൽ 6 ക്ഷണം = ഒരു നാഴിക (അര മുഹൂർത്തം) 6ം സെക്കണ്ടു് = 1 മിന്നിട്ടു്. 6ം മിന്നിട്ടു് = 1 മണിക്കൂറു് (24-നാഴിക). ഇതനുസരിച്ചു 24 ഗുർവക്ഷരം അല്ലെങ്കിൽ മൂന്നേമുക്കാൽ കാഷ്ഠാ 1 സെക്കെണ്ടു്. 24 വിനാഴിക അല്ലെങ്കിൽ 74 കല = 1 മിന്നിട്ടു്. 24 നാഴിക അല്ലെങ്കിൽ ഒന്നേകാൽ മുഹൂർത്തം = 1 മണിക്കൂറു്.
- ഇല്ലി
- സംസ്കൃതം:- വംശം. തമിഴ്:- മൂങ്കിൽ. ഇംഗ്ലീഷ്:- Bamboo.
- കൂമ്പു്, നാമ്പു്
- കൈയിലും കാലിലും ഉണ്ടാകുന്ന ഒരുമാതിരി ദീനം
- കീലം
- നല്ലമുളകു്, കുരുമുളകു്, കൊടിമുളകു്
- ചുമ, വായുമുട്ടൽ, അർശ്ശസ്സു മുതലായവക്കു നന്നു്.
- ചീനമുളകു്
- കാന്താരിമുളകു്
- വാൽമുളകു്
- കൊല്ലമുളകു്
- ഒരുമാതിരി കറി
- നല്ലമുളകുണ്ടാകുന്ന ഒരു വള്ളി
- ഒരുവക നെല്ലു്
- മുളകു് ത്രാസിലോ വെള്ളിക്കോലിന്റെ തട്ടിലോ ഇട്ടു തൂക്കുക
- കുയിൽ
- തിരുവിതാംകൂർ സംസ്ഥാനത്തുണ്ടായിരുന്ന ഒരു കച്ചേരി
- മുമ്പിൽ സർക്കാർവക നല്ല മുളകു ശേഖരിക്കുന്ന സ്ഥലം
- മുളയ്ക്കുന്നതിനു ധാന്യങ്ങൾ നനച്ചു കെട്ടിവയ്ക്കുന്നു
- ചക്കയരക്കു്
- മുളയുടെ കായ്
- തമിഴ്:- മൂങ്കിലരിചി
- മുളച്ചവിത്തു വറുത്തുപൊടിച്ചതു്
- കൈയുടെ മുട്ടും വിരലും കൂടി അളന്ന അളവു്
- മുളപ്പിച്ച ധാന്യങ്ങളുടെ തൊലി
- പുലയൻ
- പുലക്കുഞ്ഞു്
- മുളവാരി
- മുളയലകു്
- ധാന്യങ്ങൾ കിളുക്കുന്നതിനു നനച്ചുവെക്കുന്നു
- ഉണങ്ങിയ ഇല
- ഇഴഞ്ഞുകേറുന്നു
- ഉഴവുനിറുത്തുന്നു
- കിളുക്കുന്നു
- (സകര്‍മ്മകക്രിയ:മുളപ്പിക്കുന്നു)
- കിളുപ്പു്
- ഒരു വൃക്ഷം
- മുളവന്ന വിത്തു്
- വിശേഷണം:
- കരിഞ്ഞതു്, വാടിയതു്
- പൊള്ളിയതു്
- കരിയില
- കീറുക, മാന്തുക
- മുടിയുക
- മുള്ള്
- കുത്തുവാക്കു്
- സൂചി
- മത്സ്യത്തിന്റെ അസ്ഥി
- പൈതങ്ങളുടേയും മറ്റും തൊണ്ടയിൽ വരുന്ന ഒരുവക ദീനം
- വസ്ത്രം അലക്കിയാൽ നന്നാക്കുന്ന ഒരുമാതിരി ചീപ്പു്
- ഇറച്ചി തൂക്കുന്ന കൊളുത്തു്
- ഒരായുധം
- മുള്ളും വള്ളിയും കൂടിയ കാടു്
- പടപ്പ്
- തലയിൽ വയ്ക്കുന്നതിനായിട്ടു് മുള്ളുകൊണ്ടു മുടിപോലെയുണ്ടാക്കിയതു്
- ഒരുമാതിരി മുള്ളുള്ള വൃക്ഷം
- വൃക്ഷങ്ങളിലും മറ്റും മുനകൂർത്തുണ്ടാക്കുന്ന വസ്തു
- മുള്ളുപോലെ കൂർപ്പിച്ചുണ്ടാക്കുന്ന ചില വസ്തു
- മുൾ
- മൂലരി
- ഒരുവക കാട്ടുമൃഗം
- എയ്യൻ
- (ഇതിന്റെ നായാട്ടുപേർ-കല്ലടക്കൊറ്റൻ)
- മുള്ളൻകൊഴുവ
- ഒരുമാതിരി ചീര
- ഒരുമാതിരി കിഴങ്ങു്
- ജലത്തിലുള്ള ഒരുവക പായൽ
- മുള്ളുള്ള ഒരുവക പുല്ലു്
- ഒരുമാതിരി ചെറിയ ആണി
- ഒരുമാതിരി ചുണ്ട
- ഒരുവക മത്സ്യം
- ഒരുമാതിരി ചുണ്ടക്കാ
- ഒരുമാതിരി പഞ്ഞിമരം
- മുള്ളെടുക്കുന്ന സൂചി
- കള്ളങ്കുത്തു്
- ഒരുമാതിരി താക്കോൽ
- മുള്ളിട്ടു കുത്തും വണ്ണം കുത്തുന്നു
- പരുവ
- മുളക്കായൽ
- ഇഷ്ടവാക്കു പറയുന്ന പ്രകാരം മാധുര്യത്തോടെ ശകാരിക്കുന്ന വാക്കു്
- ഭംഗിയുള്ള നിന്ദാവാക്കു്
- ഒരുവക മത്സ്യം
- ഒരു വൃക്ഷം
- മുള്ളൻപന്നി
- തണ്ടെല്ലു്
- ശരീരത്തിൽ വീർത്തുരുണ്ടു വേദന കൂടാതെ വരുന്ന ദീനം
- വൃക്ഷത്തിനും മറ്റുമുള്ള നിരപ്പില്ലായ്ക്ക
- ശബ്ദം
- പ്രതിശബ്ദം
- ഇടിയുടെ ശബ്ദം
- ശബ്ദമുണ്ടാക്കുക
- തേയ്ക്കുക. മുഴക്കം (ശബ്ദം) ഉണ്ടാകത്തക്കവണ്ണം തേയ്ക്കുക എന്നർത്ഥം. ഉ-ം, പാത്രംമുഴക്കുക
- ഒരുമാതിരി അളവുകോൽ
- മുട്ടിനു താഴെയുള്ള കാൽ
- കൈയുടെ മുട്ടിന്നു താഴെയുള്ള ഭാഗം. (മുഴങ്ങൈ എന്നും കാണുന്നു)
- ശബ്ദിക്കുന്നു
- (സകര്‍മ്മകക്രിയ:മുഴക്കുന്നു. കാരണക്രിയ:മുഴക്കിക്കുന്നു.)
- വൃക്ഷത്തിന്റെ മുഴ
- മുട്ടും വിരലും കൂട്ടി അളന്ന അളവു്
- മുഴയുള്ളവൻ
- മുരളുക. ഉ-ം
- ‘വണ്ടുമുഴലുന്നു’
- മുഴയുണ്ടാകുന്നു
- നിഴലിപ്പിക്കുന്നു. (സകര്‍മ്മകക്രിയ:മുഴപ്പിക്കുന്നു)
- ഏപ്പ്
- സന്ധിബന്ധം
- ദുഃഖം
- ഭുജം
- കോപം
- വിശേഷണം:
- ഇതു മറ്റു ചിലതിനോടു ചേർത്താൽ ‘വലിയ’ എന്നർത്ഥം
- വെള്ളത്തിൽ താഴുക
- മുങ്ങിക്കുളിക്ക
- ജലത്തിൽ താഴുന്നു
- മുങ്ങിക്കുളിക്കുന്നു
- മതിയാകുന്നു, തികയുന്നു
- വലുതാകുന്നു
- തീരുന്നു
- ശേഷിക്കുന്നു
- (സകര്‍മ്മകക്രിയ:മുഴുപ്പിക്കുന്നു).
- നിലയങ്കി
- വളരെ
- കനക്കേ.
- നാറ്റം
- വിശേഷണം:
- തികഞ്ഞ
- മുഴുവനായ, തീർന്ന
- തടിച്ച, വലിയ
- വണ്ണം
- തീർച്ച
- പൂർണ്ണചന്ദ്രൻ
- അശേഷം
- എല്ലാം.
- ആസകലം
- ഒക്കയും.
- ഗുണം തികഞ്ഞവർ
- ശരീരം മുഴുവനും
- ക്രമം
- ചട്ടം
- ആചാരം
- നടപ്പു്
- പ്രമാണം
- മര്യാദ
- നിലവിളി
- മുറയുള്ളവൻ
- തവണപ്രകാരം ചെയ്യേണ്ടുന്നവൻ. (സ്ത്രീ-മുറക്കാരി)
- ആന. മുറംപോലെയുള്ള ചെവിയുള്ളതിനാൽ ഈ പേർവന്നു
- രാജ്യത്തിന്റെ ഐശ്വര്യത്തിന്നായി രാജാക്കന്മാർ നടത്തുന്ന മാന്ത്രികമായ ഒരു വലിയ അടിയന്തിരം
- ‘മുറജപം’ എന്നാൽ മുറതോറുമുള്ള ജപം എന്നാകുന്നു. ഒരു മുറ എന്നതു എട്ടു ദിവസമാണു്. ദിവസന്തോറും ഋഗ്വേദത്തിൽ ഒരോ അഷ്ടകം വീതം പഠനം ചെയ്യണമെന്നാണു് ഏർപ്പാടു്. 7 മുറയ്ക്കുള്ള 56 ദിവസംകൊണ്ടു് ഋഗ്വേദം മുഴുവനും ഋഗ്വേദികൾ പാരായണം ചെയ്യണം. അതനുസരിച്ചു ഋജുർവേദവും സാമവേദവും അവരവർ ചൊല്ലേണ്ടതാണു്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിൽ ചേർന്നിരുന്നു ദിവസന്തോറും പ്രാതഃകാലത്തു് പാരായണം ചെയ്യണമെന്നാണു് ഏർപ്പാടു്. മുറജപത്തിന്റെ മുഖ്യാംഗം ഇതുതന്നെ. ഇതു ആറു കൊല്ലങ്ങൾക്കു് ഒരിക്കൽ തിരുവനന്തപുരത്തു നടന്നു വരുന്നു. ഈ വലിയ സത്രം ശ്രീവീരമാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സു
- കൊണ്ടാണു് ആദ്യമായി ഏർപ്പെടുത്തിയതു്. ഒരു അയനത്തിന്റെ അവസാനത്തിൽ ഭദ്രദീപം ഘോഷിക്കുന്നു. 12 ഭദ്രദീപം കഴിയുമ്പോൾ ഒരു മുറജപം ഉണ്ടാകുന്നു. മുറജപത്തിന്റെ അവസാനത്തിലാണു് ‘ലക്ഷദീപം’ എന്ന മഹോത്സവം. ആദ്യത്തെ മുറജപം 925-ംമാണ്ടു വൃശ്ചികമാസത്തിൽ ആരംഭിച്ചു.
- ശാഠ്യം
- ഒരുമാതിരി ചീത്തസ്വഭാവം
- മുറണ്ടുള്ളവൻ
- നെല്ലു് അരി മുതലായവ പേറ്റിക്കൊഴിക്കുന്നതിനുള്ള പാത്രം
- ഒരളവു്
- കീഴ്നടപ്പു്
- മുരൾ (മുറൾ)
- ക്രമമായി
- വിലാപത്തോടെ
- നിലവിളിക്കുന്നു
- ചട്ടം നിശ്ചയിക്കുന്നു
- നിലവിളി
- (
- ക്രിയ: മുറവിളിക്കുന്നു.)
- ഒരുമാതിരി സുഗന്ധവസ്തു
- കഷണം, നുറുക്കു്
- ചില ദിക്കിൽ സ്ത്രീകൾ ഉടുക്കുന്ന വസ്ത്രം
- ചിട്ടി
- പുരമുറി
- ചീട്ടു്
- ദേശത്തിന്റെ ഒരു ഭാഗം
- മുറിവു്
- മുറിഞ്ഞു് അകത്തിരുന്നവയെ യഥാസ്ഥാനം ചേർത്തു യോജിപ്പിക്കുന്നു
- കറുത്ത ഇലയുള്ള ഒരുവക പച്ചമരുന്നു്
- കരക്കാരൻ, ദേശത്തുള്ളവൻ
- മുറിയുള്ളവൻ
- ഭുജരക്ഷയ്ക്കുള്ള ഒരു ചട്ട
- മുറിക്കുക
- മുറിവു്
- കുത്തിപ്പിരിക്ക
- പിന്നൽ
- മരക്കഷണം
- മുട്ടം
- വള്ളത്തിന്റെ പാതി
- മുറിഞ്ഞതുകൊണ്ടുണ്ടായ അടയാളം, മുറിവു്
- മുറിവു പൊറുത്തിട്ടുള്ള തഴമ്പു്
- ഭക്ഷണത്തിനു തികയായ്ക കൊണ്ടു അല്പം ഭക്ഷിച്ചു വിശന്നിരിക്കുക
- ഒരുവക തൈ
- മൂക്കു മുറിഞ്ഞുള്ളവൻ
- ഫലമില്ലാത്ത കോപം
- ഫലമില്ലാത്ത കോപമുള്ളവൻ
- മുരട്ടുശീലമുള്ളവൻ
- പിടിയാത്തവൻ
- അലിഞ്ഞ ഒരുമാതിരി ശർക്കര
- മുറിവുണ്ടാകുന്നു
- വേർപെടുന്നു
- സകര്‍മ്മകക്രിയ:മുറിക്കുന്നു. കാരണക്രിയ:മുറിപ്പിക്കുന്നു.
- വാൾ മുതലായ ആയുധങ്ങൾ കൊണ്ടു ശരീരത്തിലും മറ്റുമുണ്ടാകുന്ന അടയാളം
- മുറിയുക
- കളിയടയ്ക്കയും കടുക്കയും കൂടി അരച്ചു വെച്ചു കെട്ടിയാൽ ദശ പുറത്തേയ്ക്കു വ്യാപിച്ച മുറിവിന്റെദശ ഒതുങ്ങി സുഖപ്പെടും.
- മുറിഞ്ഞിരിക്കുന്ന ഭാഗം
- കോൾവാ
- സാരമില്ലാത്ത വാക്കു്
- തികയാത്ത വാക്കു്
- വിശേഷണം:
- മുറടായ
- തിടുക്കം
- കെട്ടുംമറ്റും മുറുകുക
- കട്ടയാക
- തിടുക്കമാകുന്നു
- കെട്ടും മറ്റും മുറുകുന്നു
- വെള്ളമായ വസ്തു കട്ടയാകുന്നു
- മുഴുക്കമായിട്ടു്, മുറുകെ
- വേഗത്തിൽ
- ഒരുവക പലഹാരം
- കെട്ടു്
- വെറ്റിലതീറ്റി
- ബലപ്പെടുത്തൽ
- എണ്ണകാച്ചുക
- കെട്ടിന്നും മറ്റുമുണ്ടാകുന്ന ഉറപ്പു്
- അമർത്തൽ
- മുറുക്കുന്ന ആണി
- വീണയുടേയും മറ്റും കമ്പി മുറുക്കുന്ന ആണി
- വെറ്റില തിന്നുന്നു
- ഞെരുക്കിയുറപ്പിക്കുന്നു
- കെട്ടുമുറുക്കുന്നു
- ഉറപ്പിക്കുന്നു
- ബലമായി പിടിക്കുന്നു
- എണ്ണകാച്ചുന്നു
- വെറ്റിലപ്പെട്ടി
- മുറുക്കുന്നതിനു വെറ്റില പാക്കു മുതലായവ വയ്ക്കുന്നതിനുള്ള പെട്ടി
- വെറ്റില തിന്നുന്നതിനു വെറ്റിലയും മറ്റും സൂക്ഷിക്കുന്നതിനുള്ള സഞ്ചി
- മുറുമുറെ ശബ്ദിക്കുന്നു
- പിറുപിറുക്കുന്നു
- പിറുപിറുപ്പു്
- ഒരുമാതിരി ശബ്ദം
- പല്ലു്
- (മുറുവലൊളി-പല്ലിന്റെ ശോഭ)
- വിശേഷണം:
- തിങ്ങിയ
- ഭവനത്തിന്റെ അടുത്ത ചുറ്റുമുള്ള സ്ഥലം
- മുറുകമുറുകെ
- വിശേഷണം:
- വലുതാകാത്ത
- തികയാത്ത
- മൂത്തു.(പ്രാചീനമലയാളം:)
- ഒരുമാതിരി കൊച്ചുമുറം
- വിശേഷണം:
- പരിപൂർണ്ണമായ
- തികയുന്നു
- തീരുന്നു
- നല്ലപാകമാകുന്നു, മൂക്കുന്നു, വിളയുന്നു
- (സകര്‍മ്മകക്രിയ:മുറ്റിക്കുന്നു.)
- അശേഷം
- മാത്രം
- വീണ്ടും
- മുഴുവനായി
- മുറുകെ
- വിശേഷണം:
- സംസാരിപ്പാൻ വയ്യാത്ത
- സംസാരിപ്പാൻ വയ്യാത്തവൻ, ഊമ
- ‘മൂ’ എന്നു ശബ്ദിക്കുന്നവൻ എന്നർത്ഥം.
- ഒരു ദേവൻ
- ഒരു മത്സ്യം
- ഒരു അസുരൻ
- ഈ അസുരനാണു് അർജ്ജുനന്റെ തപസ്സിനെ മുടക്കുന്നതിനു ഒരു കാട്ടുപന്നിയുടെ രൂപത്തിൽ ചെന്നതും ഹതനായതും. മൂകൻ ഉപസുന്ദന്റെ പുത്രനാണു്. കിരാതവേഷധാരിയായ ശിവനാകുന്നു മൂകാസുരനെ കൊന്നതു്. (കിരാതം നോക്കുക.) 5. ഒരു മഹാകവി. മൂകമഹാകവിയുടെ ജന്മദേശം ദ്രാവിഡം എന്നാണൂഹം. ജാതിയിൽ ബ്രാഹ്മണൻ ആയിരുന്നു എന്നാണു് ഐതിഹ്യം. കാഞ്ചീപുരത്തു കാമാക്ഷിയെ ഭജിച്ചു ഇദ്ദേഹം വരംവാങ്ങി. ദേവി മഹാകവിത്വമാണു് ഇദ്ദേഹത്തിനുനൽകിയതു്. മൂകമഹാകവി ജീവിച്ചിരുന്നതു ക്രിസ്തുവിന്നു പിമ്പു് പതിനേഴാം ശതാബ്ദത്തിനു മുമ്പാണു്. ഇദ്ദേഹത്തിന്റെ കവിതയ്ക്കു നല്ല ചമൽക്കാരസൗരഭമുണ്ടു്. പ്രധാനകൃതി-‘മൂകപഞ്ചശതി.
- മീൻ
- ദുർഗ്ഗ
- കണ്ണുകൾക്കു മദ്ധ്യേ കീഴ്പോട്ടുനീണ്ടുന്തിനിൽക്കുന്ന അവയവം
- ചൂളദ്വാരം
- ജലദോഷത്തിങ്കൽ മൂക്കിൽകൂടി ശ്വാസം പോകുന്നതിനുള്ള തടവ്
- കാളയുടെ മൂക്കു തുളച്ചു കോർക്കുന്ന കയർ
- നീണ്ട മൂക്കുള്ളവൻ
- ഒരു തരം പാമ്പ്
- വിശേഷണം:
- മൂക്കു മുറിഞ്ഞുപോയ
- മൂക്കു മുറിഞ്ഞുപോയവൻ
- മൂക്കില്ലാത്തവൻ
- മൂക്കോളം
- മൂക്കിള
- മൂക്കിലെ മലം
- മൂക്കു തുളക്കുന്നു
- മൂക്കുംകുത്തി വീഴുന്നു
- സ്ത്രീകൾ മൂക്കിലിടുന്ന ഒരാഭരണം
- മൂക്കിലെ വെള്ളം
- വിളയുന്നു
- വളരുന്നു
- ഉലരുന്നു
- പുളിച്ചുപൊങ്ങുന്നു
- അഹംഭാവം നടിക്കുന്നു
- വൃത്തികെട്ട മൂക്കുള്ളവൻ
- മൂക്കിന്റെ ദ്വാരങ്ങൾ രണ്ടിന്റേയും നടുവിലെ ഭാഗം
- മൂക്കിൽകൂടെ വെള്ളം ഒഴുകുക
- മൂക്കിള
- മൂക്കുവാൽച്ച
- ഒരുവക വാഴ
- മുള
- ഊമൻപക്ഷി
- മൂദേവി
- വയസ്സുചെന്ന സ്ത്രീ, മൂത്താച്ചി, മൂത്തി
- പഴക്കം ചെന്ന മാവ് വൃക്ഷം
- മാവുവൃക്ഷം
- ശ്വാസംപിടിപ്പ്
- മൂച്ചി
- മുഖം
- ഒരു ചെറിയതരം വൃക്ഷം
- നക്കുക
- വലിച്ചുകുടിക്കുക
- ഈമ്പുക.
- (സഭ്യമല്ല).
- കാലുറ
- വൃക്ഷം മുതലായതിന്റെ ചുവട്
- ചിലതിന്റെ വേർ
- ധാന്യകൂമ്പാരം
- ചിപ്പം
- മൂടകുഞ്ഞ്
- അരിച്ചാക്ക് തുളക്കുന്നതിനുള്ള ഇരിമ്പുസാധനം
- മഴക്കാറ്
- മങ്ങൽ
- മറവ്
- മന്ദത
- വിഡ്ഢിത്തം
- ഉറച്ചമഞ്ഞ്
- തിര
- മറ
- പെട്ടകത്തിന്റേയും മറ്റും അടപ്പ്
- മൂടുന്നവസ്തു
- മറയ്ക്കുന്നു
- അടയ്ക്കുന്നു
- പുതയ്ക്കുന്നു
- അടക്കുന്നു. (സകര്‍മ്മകക്രിയ:മൂടിക്കുന്നു)
- മൂടുന്ന വസ്ത്രം
- പുതപ്പ്
- കണ്ണിലുണ്ടാകുന്ന ഒരുമാതിരി ദീനം
- മൂടിയപല്ലക്ക്
- മൂടുപടം
- മൂടുന്നവസ്ത്രം
- മൂടുന്നതിനുള്ള ശീല
- തുന്നൽ
- പേനിനേക്കാൾ വലുതായ ഒരുവക ചെറിയജന്തു
- മക്കുണം
- (കസേരകളിലും മതിലുകളുടെ ദ്വാരങ്ങളിലും മറ്റും കയറിപ്പറ്റുന്ന മൂട്ട, ചെള്ള് മുതലായ പ്രാണികളെ നശിപ്പിക്കാൻ ചൂടുവെള്ളത്തിൽ പടിയക്കാരം കലക്കി ആ വെള്ളം ഒഴിച്ചു കഴുകുന്നത് വളരെ ഫലപ്രദമാകുമെന്നു കണ്ടിരിക്കുന്നു).
- തുന്നൽ
- കൂട്ടിത്തയ്പ്പ്
- തുന്നിയ വസ്ത്രം
- തുന്നുന്നു, തയ്ക്കുന്നു
- തീ വളർത്തുന്നു
- കൂട്ടിത്തയ്പാനുള്ള പാ
- വൃക്ഷത്തിന്റേയും മറ്റും ചുവട്ടു മുറി
- കൂട്ടിത്തച്ച ശീല
- വസ്ത്രം
- ഓട്ടെരിമ
- വിശേഷണം:
- അറിവില്ലാത്ത
- ഭോഷത്വമുള്ള
- അറിവില്ലായ്മ
- ഭോഷത്തം
- ഭോഷൻ
- മടിയൻ
- മൂർഖൻ, മോഹിച്ചവൻ (തിരിച്ചറിവില്ലാത്തവൻ) എന്നർത്ഥം
- മൂഢൻ × വിദ്വാൻ
- പര്യായപദങ്ങൾ:
- അജ്ഞൻ
- യഥാജാതൻ
- മൂർഖൻ
- വൈധേയൻ
- ബാലിശൻ.
- ഭോഷത്തരം
- പുസ്തകങ്ങളിൽ വയ്ക്കുന്ന ഒരു അടയാളം
- യഥാർത്ഥസ്ഥിതി അറിയാത്ത ആൾ
- അജ്ഞാനി
- പല്ലിന്റെ മാംസം
- മുണ്ടാണി എന്ന കീഴു്ക്കണക്കു്
- വിശേഷണം:
- കെട്ടപ്പെട്ട
- വിശേഷണം:
- വയസ്സേറിയ
- വിളഞ്ഞ
- അമ്പലവാസികളിൽ പൂണുനൂലുള്ള ഒരു ജാതിക്കാരൻ
- പേരമ്മ
- വയസ്സായ സ്ത്രീ
- ജ്യേഷ്ഠൻ
- വയസ്സേറിയവൻ
- സ്ത്രീ:മൂത്തവൾ
- മുമ്പേ ബ്രാഹ്മണൻ വിവാഹംചെയ്ത ഭാര്യ
- വയസ്സുചെന്നവൾ
- അച്ഛന്റേയൊ അമ്മയുടേയൊ അമ്മ
- വയസ്സുചെന്ന ശൂദ്രൻ, മൂത്തവൻ
- ഒരു ജാതിക്കാരൻ
- മൂത്തനാരു്
- മൂത്രം തടഞ്ഞു തുള്ളിത്തുള്ളിയായി പോകുന്ന ഒരുമാതിരി ദീനം
- മൂത്രം വീഴുന്നതിൽ പ്രയാസത്തെ ചെയ്യുന്നതു എന്നു ശബ്ദാർത്ഥം.
- മൂത്രകൃഛ്റമുള്ളവൻ
- അസ്ഥിസ്രാവദീനം
- ശരീരത്തിൽ നിന്നും മൂത്രദ്വാരത്തിൽ കൂടെ ഒഴുകുന്ന വെള്ളം
- ഒലിച്ചു പോകുന്നതു് എന്നർത്ഥം
- മൂത്രത്തെ തടുത്താൽ മേലൊക്കെ നുറുങ്ങി നോവുകയും അശ്മരിയും മൂത്രാശയത്തിങ്കലും ലിംഗത്തിലും ഒടിയിലും വേദനയും പ്രായേണ മുൻ പറഞ്ഞ രോഗങ്ങളുമുണ്ടാകും
- പര്യായപദങ്ങൾ:
- പ്രസാവം
- മൂത്രവാർച്ച
- ഒരുദീനം
- മൂത്രമൊഴിവു്
- മൂത്രം ഒഴിക്കുക (അടിതോൽ എന്നതു നോക്കുക)
- വിശേഷണം:
- മൂത്രത്തെ ഉണ്ടാക്കുന്ന
- മൂത്രമടയ്പ്പ്
- ശരീരത്തിനകത്തുള്ള ഒരു അവയവം
- മൂത്രം വീഴ്ത്തുന്നു
- മൂത്രമൊഴിക്കപ്പെട്ട
- മൂത്തദേവി
- നാശത്തിന്റെ ഇരിപ്പിടമായ ദേവത
- ജ്യേഷ്ഠാദേവി
- ലക്ഷ്മിയുടെ ചേട്ടത്തി
- വിശേഷണം:
- രണ്ടും ഒന്നും കൂടിയ തുക
- മൂന്നം സ്ഥാനക്കാരൻ
- വിശേഷണം:
- മൂന്നാമത്തെ
- മൂന്നാംപ്രാവശ്യം
- മൂന്നാമത്തവൻ
- മദ്ധ്യസ്ഥൻ
- മൂന്നാമത്തവൻ
- മദ്ധ്യസ്ഥന്റെ സ്ഥാനം
- വിശേഷണം:
- മൂന്നിൽ ഒരു പങ്കു്
- വയസ്സിന്റെ അധികത
- വിളച്ചൽ
- കാരണവസ്ഥാനം
- വയസ്സുചെന്ന സ്ത്രീ
- കന്നാത്തി
- തട്ടാത്തി
- വാണിച്ചി
- വയസ്സുചെന്നവൻ
- കന്നാൻ
- തട്ടാൻ
- വാണിയൻ
- തലവൻ
- മഹമ്മദുകാരിൽ ഒരു പ്രമാണി
- ചിലയാളുകൾ കന്നാന്മാരേയും, തട്ടാന്മാരേയും, വാണിയന്മാരേയും പറയുന്ന ഒരു പേർ
- വലിയവൃദ്ധൻ
- വളർത്തുന്നു
- പഴുക്കാറാക്കുന്നു
- നെയ്യും മറ്റും മുറുക്കുന്നു
- പാട്ടക്കാരൻ പുരയിടം ഒഴിയുമ്പോൾ തേങ്ങാ മുതലായ മൂത്ത ഫലങ്ങൾ എടുക്കുന്നു
- വയസ്സധികമുള്ളവരിൽ ചിലരെ പറയുന്ന ഒരു ബഹുമാനപ്പേർ
- മൂദേവി
- മുറിക്ക
- കൊയ്യുക
- അറുക്ക
- കാളക്കുട്ടി
- വലിയ തിരമാല
- കൈയും കാലും നിവർത്തു ശ്വാസംകളക
- ചോറു ചീത്തയാകുന്നു
- വഴക്കമില്ലാതാകുന്നു
- ചടവുതീർക്കുക
- ചോറധികം തണുത്തു ചീത്തയാക
- വഴക്കമില്ലായ്ക
- വിരിക്കുക
- നീട്ടുക
- വലിയുക
- വിസ്താരമാക്കുക
- വിശേഷണം:
- പറ്റുന്ന
- മൂർച്ചയുള്ള
- കൊയ്യുന്നവൻ
- മുറിക്കുന്നവൻ
- കൊയ്യുന്നു
- അറുക്കുന്നു
- മൂർച്ചകൂട്ടുക
- വിശേഷണം:
- മൂഢതയുള്ള (നാമം - മൂർക്ക്വത)
- അറിവില്ലാത്തവൻ
- മുട്ടാളൻ
- ക്രൂരൻ, ദുഷ്ടൻ, മൂർഖൻ × പണ്ഡിതൻ
- ഒരു വക പാമ്പു്
- ഒരുമാതിരി വിഷമുള്ള പാമ്പു്
- അറിവില്ലായ്ക
- മുട്ടാളത്തം
- പാമ്പിരിക്കുന്ന സ്ഥലം
- അറിവില്ലാത്തവൻ
- ശഠൻ
- വായ്ത്തല
- ബോധക്കേടു്
- മോഹാലസ്യം
- തന്റേടമില്ലാതാവുക എന്നർത്ഥം.
- പര്യായപദങ്ങൾ:
- കശ്മലം
- മോഹം.
- ബോധക്കേടു്
- സംഗീതത്തിലെ ഒരു സ്വരഭേദം
- വിശേഷണം:
- ബോധംകെട്ട
- മോഹാലസ്യപ്പെട്ട
- ബോധം കെടുന്നു
- വർദ്ധിക്കുന്നു
- വിശേഷണം:
- ബോധക്കേടുള്ള
- മൂഢതയുള്ള
- മൂർച്ഛിതന്റെ
- ഉന്നതമായുള്ള, വർദ്ധിച്ച
- പര്യായപദങ്ങൾ:
- മൂച്ഛാലൻ
- മൂർത്തൻ
- വിശേഷണം:
- ബന്ധിക്കപ്പെട്ട
- വിശേഷണം:
- ബോധക്കേടുള്ള
- ആകൃതിയുള്ള
- കഠിനമായിട്ടുള്ള
- മണ്ടത്തരമുള്ള
- മൂർച്ചയുള്ള
- തുളയുന്ന
- കാണത്തക്ക
- പ്രശംസായോഗ്യമായ മൂർത്തിയോടുകൂടിയ
- കാണത്തക്ക ശരീരമുള്ള വസ്തുക്കൾ
- മൂർത്തിമതി
- ശരീരം
- തന്റെ സ്ഥിതിമറന്നു പ്രവർത്തിക്കുന്നതു്, വളരുന്നതു് ഇങ്ങനെ ശബ്ദാർത്ഥങ്ങൾ.
- രൂപം
- വസ്തു
- പിശാച്
- ക്രൂരത
- കാഠിന്യം
- മൂർഛയെ പ്രാപിക്കുന്നതു് എന്നർത്ഥം.
- പിശാചുബാധിച്ചുതുള്ളുക
- ബ്രഹ്മാവു്
- വിഷ്ണു
- മഹേശ്വരൻ ഇവർ മൂവരും
- അവതാരം
- ശരീരധാരണം
- വസ്തുവായി ഭവിക്ക
- വിശേഷണം:
- ആകൃതിയുള്ള (മാൻ, മതി, മൽ)
- കഠിനമായുള്ള
- പിശാചു ബാധിച്ചു തുള്ളുക
- ആകൃതിപ്പെടുത്തുന്നു
- മൂർച്ചയുള്ള
- നെന്മേനിവാക
- തലമുടി
- തലയിൽ
- മൂർദ്ധാവിനെ സംബന്ധിച്ച
- മുഖ്യമായ
- ശ്രേഷ്ഠമായ
- (വ്യാകരണത്തിൽ) ട
- ഠ
- ഡ
- ഢ
- ണ
- ഋ
- ഷ
- ഴ
- ള
- ര
- റ ഇവ 11-ം
- മൂർദ്ധാവിൽനിന്നു ജനിക്കയാൽ ഈ പേർ വന്നു
- തലപ്പാവു്
- രാജാവു്
- ക്ഷത്രിയൻ
- രാജ്യദാനസമയത്തിൽ മൂർദ്ധാവിൽ അഭിഷേകം ചെയ്യപ്പെട്ടവൻ എന്നർത്ഥം.
- മന്ത്രി
- തല
- ഇതിന്മേൽ അടികൊണ്ടാൽ മോഹാലസ്യപ്പെടുന്നതുകൊണ്ടു് ഈ പേർവന്നു.
- നെറ്റി
- തുലോം അഗ്രഭാഗം
- മൂർച്ച
- മൂർച്ചകൂട്ടുന്നു
- പെരുംകരുമ്പ
- വെള്ളോവരം
- പടർന്നുപിടിക്കുന്നതു് എന്നർത്ഥം.
- കോണു്
- ഗൂഢസ്ഥലം
- മുള്ളങ്കി, കാനകവാഴ
- ഉറച്ചുനിൽക്കുന്നതു്, മുളച്ചുണ്ടാകുന്നതു് ഇങ്ങിനെ ശബ്ദാർത്ഥങ്ങൾ.
- ഒരുമാതിരി വിഷം
- ഒരുവക മന്ത്രവാദപ്രവൃത്തി
- ഓഷധികളുടെ മൂലം മുതലായതുകൊണ്ടു ചെയ്യപ്പെടുന്ന ഉച്ചാടനാദികർമ്മം
- കോൺകല്ലു്
- ഭഗന്ദരക്കുരുവു്
- ആകപ്പാടെ നശിപ്പിക്കുന്നതു്
- വേരോടുകൂടി നശിപ്പിക്ക എന്നതു്
- തണ്ടെല്ലു്
- കംസൻ
- പൂർവധനം
- പൂർവധനം
- പര്യായപദങ്ങൾ:
- നീവി
- പരിപണം
- ശുദ്ധജലം
- പ്രധാനപട്ടണം
- കാരണത്തിന്റേയും മറ്റും നാശം
- വേരോടെ നശിപ്പിക്കുക
- ലോകസൃഷ്ടിക്കു് ആദ്യനിദാനമായ ശക്തി
- പ്ലാവു്
- പ്രധാന സൈന്യം
- പ്രധാന ബിംബം
- പണ്ടേയുള്ള ഭാഷ
- പ്രധാന മന്ത്രം
- വേർ
- (മുരടു്). ഉറച്ചു നിൽക്കുന്നതു് എന്നർത്ഥം.
- മുതൽദ്രവ്യം
- മൂലം എന്ന നക്ഷത്രം
- കിഴങ്ങു്
- ആദ്യം, കാരണം, ബീജം
- ആദിസാക്ഷി
- ഇന്ദ്രജാലം
- സമീപത
- തിപ്പലിമൂലം
- പുഷ്കരമൂലം
- ചേന
- അടിവാരം, അടിസ്ഥാനം
- പ്രധാന നഗരം
- അടിസ്ഥാനഗ്രന്ഥം
- അർശസ്സ്
- അർശസ്സുള്ളവൻ
- ഒരു വസ്തുവിന്റെ ആദ്യത്തെ ഉടമസ്ഥാനം
- പ്രത്യേകമുള്ള സ്ഥലം
- രാജധാനി
- ശ്രീകോവിൽ സംസ്കൃതം:
- ദൈവം
- ആകാശം
- അ. ഇ. ഉ
- വയറ്റിലുള്ള തീ
- പുറത്തേ എല്ലു്
- ആറു് ആധാരങ്ങളിൽ ഒന്നു്
- ശരീരത്തിനുള്ളിൽ പ്രധാനമായ ഒരു സ്ഥാനം
- പെരുമരത്തോൽ
- മൂലഭക്ഷണം
- മുള്ളങ്കിക്കിഴങ്ങു്
- വിശേഷണം:
- മൂലം ഭക്ഷിക്കുന്ന
- വേർ
- വിശേഷണം:
- മൂലത്തെ സംബന്ധിച്ച
- മൂലത്തെ ഭക്ഷിക്കുന്ന സന്യാസി
- പങ്കിടുന്നു
- വൃക്ഷം (നകാരാന്തം)
- മൂന്നു ലോകം
- മൂലങ്ങളെക്കൊണ്ടുള്ള കറി
- ആദിയിലുള്ള ഉപദേശം
- പ്രത്യേകമായ ഉപദേശം
- വിശേഷണം:
- മൂലിക്കേണ്ടുന്ന
- വേരോടെ പറിക്കേണ്ടുന്ന
- വില
- അസ്സൽ വിലയിൽ കുറയാത്തതു് എന്നർത്ഥം.
- ശമ്പളം
- വിലക്കുവാങ്ങിച്ച വസ്തു
- വിശേഷണം:
- പതിനഞ്ചു് (3 × 5 = 15)
- പ്രഭാതകാലം
- ഉച്ച
- അസ്തമന സമയം ഇവ മൂന്നിന്നും കൂടെയുള്ള ഒരു പേർ
- മൂന്നുപേർ
- വിശേഷണം:
- പതിനെട്ടു് (3 × 6 = 18)
- ഒരു പച്ചമരുന്നു്
- ചുട്ടുനീറൽ, ഛർദ്ദി, വാതം, വിഷമജ്വരം, ഇക്കിൾ, പ്രമേഹം, ജ്വരം, അർശ്ശസ്സു്, ശോഫം, അതിസാരം, ക്ഷയം, ഗുല്മം ഇവയ്ക്കു നന്നു്. ധാതുപുഷ്ടികരമാണു്. ദേഹം തടിപ്പിക്കും, രസായന ഗുണമുണ്ടു്. ഉഷ്ണവീര്യമാണു്. ഗുരുവാകുന്നു. സംസ്കൃതം: സാലപർണ്ണി. തമിഴ്: മേർമല്ലി.
- വിശേഷണം:
- ഇരുപത്തുനാലു് (3 × 8 = 24)
- ഗംഗാനദി
- പാതാളം, ഭൂതലം, ആകാശം ഈ മൂന്നു ലോകങ്ങളിൽ കൂടി പ്രവഹിക്കുന്നതിനാൽ ഈ പേരുണ്ടായി. മൂവേണി = മൂന്നു കൈവഴിയുള്ളതു്. വേണിക്കു ‘കെട്ടിയ തലമുടി’ എന്നും അർത്ഥമുണ്ടു്.
- വിശേഷണം:
- ഇരുപത്തിയൊന്നു് (3 × 7 = 21)
- വിശേഷണം:
- ഇരുപത്തേഴ് (3 × 9 = 27)
- വിശേഷണം:
- മൂന്നു് (3 × 1 = 3.)
- ലോഹങ്ങൾ ഉരുക്കുന്നതിനുള്ള ഒരു പാത്രം
- ഓടുരുക്കി പാത്രമുണ്ടാക്കുന്നവൻ
- (മൂശാലി, മുയ്യാലി എന്നുമുണ്ടു്.)
- പ്രാചീനമലയാളം:
- ഉപദ്രവം. ഉപദ്രവഹേതു
- വൃത്തികേടു്
- എലി
- മൂശ
- എലി
- ഒരുപുല്ലു്
- എലി
- പെരുച്ചാഴി
- പരശുരാമനെ എതിർത്തു കീഴടങ്ങിയ ക്ഷത്രിയർ
- എലി
- അന്നം മുതലായതിനെ കക്കുന്നവൻ എന്നർത്ഥം.
- കള്ളൻ
- ഒരു പച്ചമരുന്നു്
- എലിചെവിയൻ
- എലി
- ശിരീഷകുസുമം
- ഒരു വൃക്ഷം
- മൂഷികരാജ്യം
- എലിപ്പാഷാണം
- ഗണേശൻ
- കൊല്ലത്തിനും കന്യാകുമാരിക്കും മദ്ധ്യേയുള്ള രാജ്യം
- ഇതു കേരളത്തിന്റെ ഒരു ഭാഗമെന്നും കണ്ണേറ്റിമുതൽ കുമാരിവരെയുള്ള സ്ഥലമെന്നും കാണുന്നുണ്ടു്.
- ഗണപതി
- പെരുച്ചാഴി
- എലി
- ഗണേശൻ
- ഗണേശൻ
- വിശേഷണം:
- മോഷ്ടിക്കപ്പെട്ട
- ബ്രാഹ്മണരിൽ ചിലർ വയസ്സുമൂപ്പുള്ളവരെ മാനിച്ചു പറയുന്ന ഒരു പേർ
- ഒരു ജാതിക്കാരൻ
- A lower division of Brahmans = ഊരിലെ പരിഷ 151 who have left the കർമ്മങ്ങൾക്കാധിക്യം to others and with Parasu Rama’s sins have taken on themselves the secular power ഭൂമിക്കാധിക്യം- Brahmans who practise surgery are ranking with them-(Gundert.).
- തലച്ചോറു്
- മൂളിച്ച
- തോക്കിൽനിന്നും പുറപ്പെടുന്ന ഉണ്ടയുടേയും മറ്റും ശബ്ദം
- മൂളുക, ഞരക്കം
- അനുസരണത്തിൽ പുറപ്പെടുവിക്കുന്ന ഒരു ശബ്ദം
- പല്ലക്കുകാരുടെ ശബ്ദം
- ആലാപം
- ഒരു ചെവിയില്ലാത്തവൻ (വൾ) (മൂളിക്കാതൻ- മൂളിക്കാതി)
- കഴുത്തുപോയ കുപ്പിയും മറ്റും
- മൂളൽ
- ആൺകുരങ്ങു്
- ഞരങ്ങുന്നു
- പല്ലക്കുകാർ ശബ്ദിക്കുന്നു
- അനുവദിക്കുന്നു
- വിളിക്കുന്നു. ഉം. ലേലം മൂളുന്നു
- ആലാപിക്കുന്നു (സകര്‍മ്മകക്രിയ:മൂളിക്കുന്നു. കാരണക്രിയ:മൂളിപ്പിക്കുന്നു.)
- മൂന്നു് ഉഴക്കു കൂടിയതു്
- ഒരു നാഴിയിൽ നാലു പങ്കിൽ മൂന്നു പങ്കു കൂടിയതു്
- വയലിലേ വെള്ളപ്പാത്തി
- മാൻ മുതലായ മൃഗങ്ങളെ വളർത്തുന്നതിനു വച്ചുകെട്ടിയ സ്ഥലം
- മാൻതോൽ
- മൃഗങ്ങളുടെ തോൽ
- പച്ചപ്പുഴുവു്
- അന്വേഷണം
- മൃഗതൃഷ്ണ
- മണൽ പ്രദേശത്തിങ്കൽ വ്യാപിച്ച സൂര്യകിരണങ്ങളിൽ ഉച്ചനേരത്തു ചിലർക്കുണ്ടാകുന്ന ജലഭ്രമം (തിളുതിളുക്കം) (കാനൽ)
- മൃഗങ്ങൾക്കു് ഇതിൽ ആഗ്രഹമുള്ളതിനാൽ ഈ പേരുണ്ടായി.
- മൃഗതൃഷ്ണ
- നായ്
- മൃഗങ്ങളെ കടിക്കുന്നവൻ എന്നർത്ഥം.
- സിംഹം
- സിംഹം
- കുറുക്കൻ
- കസ്തൂരി
- മൃഗത്തിന്റെ നാഭിയിൽ നിന്നുണ്ടായതു് എന്നർത്ഥം.
- കസ്തൂരി
- സിംഹം
- കസ്തൂരിമാൻ
- മൃഗക്കൂട്ടം
- വിശേഷണം:
- മൃഗത്തോടു തുല്യതയുള്ള
- മൃഗസ്വഭാവമുള്ള
- നായാട്ടുവല
- മൃഗപക്ഷികളെ പിടിക്കുവാനുള്ള വല
- കസ്തൂരി
- കസ്തൂരിമുല്ല
- മാൻ
- നായാട്ടുകാരാൽ അന്വേഷിക്കപ്പെടുന്നതു് എന്നർത്ഥം.
- കാട്ടുമൃഗം
- പശുക്കളും മറ്റും
- അന്വേഷണം
- മകയിരം
- മകരം
- കസ്തൂരി
- വേട്ട
- ഒരുവക ആന
- മാർഗ്ഗശീർഷമാസം
- കടുവാ
- നായാട്ടു്
- അന്വേഷണം
- വിശേഷണം:
- നായാട്ടിനു സാമർത്ഥ്യമുള്ള
- നായാടി, വ്യാധൻ
- മൃഗവധത്തിനായി അവയെ പിൻതുടരുന്നവൻ എന്നർത്ഥം.
- കുറുക്കൻ
- ബ്രഹ്മാവു്
- കടുവാ
- സിംഹം
- സിംഹം
- വിശേഷണം:
- മൃഗരോമം കൊണ്ടുണ്ടാക്കിയ
- ചന്ദ്രൻ
- ചന്ദ്രൻ
- മൃഗത്തെ കൊല്ലുക
- വിശേഷണം:
- മൃഗത്തിനെ കൊന്നു ദിവസവൃത്തി കഴിക്കുന്ന
- (മൃഗവധാജീവൻ = വ്യാധൻ).
- വായു
- നായാട്ടു്
- ഇതിൽ മൃഗങ്ങൾ നശിക്കുന്നതിനാൽ ഈ പേർ വന്നു.
- ലക്ഷ്യം
- മാൻകുട്ടി
- മൃഗത്തിന്റെ കുട്ടി
- മകീരം നക്ഷത്രം
- മൃഗത്തിന്റെ തലപോലെയുള്ളതു് എന്നർത്ഥം.
- വിശേഷണം:
- മൃഗസ്വഭാവമുള്ള
- മൃഗസ്വഭാവം
- കടുവാ
- മാൻകണ്ണി
- സുന്ദരി
- ചന്ദ്രൻ
- മൃഗം അടയാളമായുള്ളവൻ.
- ചന്ദ്രമണ്ഡല മദ്ധ്യത്തിലുള്ള കറുപ്പിനെ ചിലർ മൃഗം എന്നും മറ്റു ചിലർ ശശം എന്നും പറയുന്നു.
- കർപ്പൂരം
- വിശ്വനാഥൻ ഉണ്ടാക്കിയ ഒരു നാടകം
- മാൻപേട
- നായാട്ടുകാരൻ
- ചെന്നായ്
- ചെന്നായ്
- കസ്തൂരി
- ചെന്നായ്
- പുലി
- മൃഗങ്ങളെ ഭക്ഷിക്കുന്നതു് എന്നർത്ഥം. മൃഗാദനം എന്നതു കറുത്തവരിയിലുള്ളതും പട്ടിയുടെ ആകൃതിയോടു കൂടിയതുമായ ഒരു മൃഗവിശേഷമെന്നു അഭിപ്രായം കാണുന്നു.
- സിംഹം
- ചെന്നായിൽപെണ്ണു്
- കാട്ടുവെള്ളരി
- മഞ്ഞക്കുറുന്തോട്ടി
- ചെറുപുലി
- സിംഹം
- പുലി
- നായ്
- സിംഹം
- പട്ടി
- കടുവാ
- സിംഹം
- സിംഹം
- സിംഹാസനം
- ശിവൻ
- വിശേഷണം:
- അന്വേഷിക്കപ്പെട്ട
- പേടമാൻ
- ഒരു വൃത്തത്തിന്റെ പേർ
- മൃഗജാതിസ്ത്രീ
- മൃഗ + ഈ = മൃഗീ
- സിംഹം
- വിശേഷണം:
- അന്വേഷിക്കപ്പെടേണ്ടുന്ന
- മേൽ തേച്ചും മറ്റും ശരീരം ശുദ്ധിവരുത്തുക
- വെടിപ്പാക്കുക
- ശിവൻ
- സുഖത്തെ ചെയ്യുന്നവൻ എന്നർത്ഥം.
- പാർവതി
- മൃഡന്റെ (ശിവന്റെ) പത്നി എന്നർത്ഥം. (പാഠങ്ങൾ - മൃഡാ, മൃഡീ).
- താമരവളയം
- ഭക്ഷിക്കപ്പെടുന്നതു് എന്നർത്ഥം. (ഇതു ഭക്ഷണ സാധനമായി ഉപയോഗിക്കാറുണ്ടു്).
- രാമച്ചം
- താമരയുടെ നൂൽ
- ഒരു തൈ
- താമരനൂൽ
- താമര
- താമരവളയം
- താമരവളയം
- ഒരു നാടകം
- ശുദ്രകരാജാവുണ്ടാക്കിയതാണു്. സംസ്കൃത നാടകങ്ങളിൽ വച്ചു വളരെ പുരാതനമാകുന്നു. ഇതുണ്ടാക്കിയതു് ഒന്നാം ശതാബ്ദത്തിലെന്നു ചിലർ അഭിപ്രായപ്പെടുന്നു.
- വിശേഷണം:
- മരിച്ച
- ലോഹങ്ങൾ ഔഷധങ്ങൾകൊണ്ടു ശക്തികുറയ്ക്കപ്പെട്ട
- മരണം
- ശവം
- കുറുക്കൻ
- ഇരന്നു വാങ്ങി ഉപജീവിക്കുക. മരിക്കുന്നതിനോടു തുല്യം എന്നർത്ഥം
- മരണശാസനം Will
- വിശേഷണം:
- മരിച്ചവണ്ണമുള്ള ഭാവത്തിൽ
- ജീവനില്ലാത്ത മട്ടിൽ
- മരിച്ചവരെ ജീവിപ്പിക്കുന്ന ഒരു മന്ത്രവും ഒരു മരുന്നും.
- വിശേഷണം:
- മരിച്ചതിന്റെ ശേഷം കുളിച്ച
- പുലകുളിച്ച
- പ്രേതം
- ശവം
- സുഗന്ധമണ്ണു്
- തുവര
- മണ്ണിനെ അലങ്കരിക്കുന്നത് എന്നര്‍ത്ഥം. (പാഠം-മൃത്താളകം).
- മരണം
- മണ്ണു്
- കുശവന്മാരാൽ കുഴയ്ക്കപ്പെടുന്നത്, മർദ്ദനം ചെയ്യപ്പെടുന്നത് എന്നർത്ഥം.
- തുവര
- മണ്ണു്
- കുശവന്മാരാൽ കുഴയ്ക്കപ്പെടുന്നത് എന്നർത്ഥം.
- സുഗന്ധമണ്ണു്
- മണ്ണുരുള
- മരണം
- പ്രാണനെ ഉപേക്ഷിക്കുക എന്നർത്ഥം.
- കാലന്‍
- ബ്രഹ്മാവു്
- വിഷ്ണു
- മായ
- കാളി
- കാമദേവന്‍
- ശഠനായ ബന്ധു
- കഠിനയായ ഭാര്യ
- എതിർത്തുപറയുന്ന ഭൃത്യന്‍
- സർപ്പസഞ്ചാരമുള്ള ഭവനം ഈ നാലും
- ശിവന്‍
- മൃത്യുവിനെ (അന്തകനെ) ജയിച്ചവന്‍ എന്നർത്ഥം.
- ഒരുമാതിരി ഹോമകർമ്മം
- കരിമ്പു്
- വാഴ
- തെക്കേദിക്ക്
- ശിവന്‍
- ഞണ്ടു്
- നല്ല വിശേഷപ്പെട്ട മണ്ണു്
- പ്രശംസാർത്ഥത്തില്‍ ‘സ’ ‘സ്ന’ എന്ന പ്രത്യയങ്ങള്‍ വെച്ചാണു് രൂപസിദ്ധി. (പ്രശസ്താമൃത്തികം).
- നല്ല മണ്ണു്
- വിശേഷപ്പെട്ടമണ്ണു്, സുഗന്ധമുള്ള ഒരുവക മണ്ണു്, കുഴയ്ക്കപ്പെടുന്നത് എന്നർത്ഥം.
- തുവര
- നല്ല മണ്ണിലുണ്ടാകുന്നതിനാല്‍ ഈ പേർ വന്നു.
- പൊടി
- മിഴാവ്
- ഒരുവക മദ്ദളം
- മർദ്ദനം ചെയ്യപ്പെടുന്നത് എന്നർത്ഥം.
- ശബ്ദം
- ഞെക്കിയ
- ചതച്ച
- കൊല്ലപ്പെട്ട
- തൂത്തുകളയപ്പെട്ട
- വിശേഷണം:
- മാർദ്ദവമുള്ള, കോമളമായുള്ള
- സാവധാനമുള്ള
- മൂർച്ചയില്ലാത്ത, തീക്ഷ്ണമല്ലാത്ത
- മര്‍ദ്ദിക്കപ്പെടുന്നത് എന്നർത്ഥം. (നാമം-മൃദുത, മൃദുത്വം). മൃദു × കഠിനം.
- (വ്യാകരണത്തില്‍) ഗ
- ജ
- ഡ
- ദ
- ബ
- ഇവ 5-൦
- വിശേഷണം:
- അത്യധികം മൃദുവായുള്ള
- വിശേഷണം:
- അധികം മൃദുവായുള്ള
- ഒരു വൃക്ഷം
- പൂതണക്ക്
- മൃദുവായ വാക്ക്
- വിശേഷണം:
- മൃദുവായുള്ള
- (നാമം-മൃദുലത).
- വെള്ളം
- കറുത്ത ചണം പയറു്
- കോമളം, മാർദ്ദവമായുള്ളതു്
- വിശേഷണം:
- മുയൽ
- പുഞ്ചിരി
- വിശേഷണം:
- മൃദുവായുള്ള
- മുന്തിരി
- മർദ്ദനം ചെയ്യപ്പെടുന്നതു് എന്നർത്ഥം. ഇതിന്റെ ഫലമായ മുന്തിരിങ്ങയെ മദ്യമുണ്ടാക്കുന്നതിനായി മര്‍ദ്ദിക്കുക സാധാരണമാണല്ലൊ.
- യുദ്ധം
- ഹിംസിക്കുക എന്നർത്ഥം.
- അലക്ഷ്യം, അപഹാസം
- വിശേഷണം:
- മണ്ണുകൊണ്ടുള്ള
- അസത്യമായി
- വെറുതെ
- കൊക്കു്
- ഒട്ടും ചേർച്ചയില്ലാത്ത അർത്ഥത്തോടുകൂടിയ വാക്കു്
- മാവുവൃക്ഷം
- നിന്ദാസ്തുതി
- അസത്യവാക്കു്
- വിശേഷണം:
- അസത്യം പറയുന്ന
- അസത്യം പറയുന്നവൻ
- വിശേഷണം:
- ശുദ്ധിയാക്കപ്പെട്ട
- വെടിപ്പായ
- തൊടപ്പെട്ട
- വെടിപ്പായ ഭക്ഷണം
- മുളകു്
- വെടിപ്പാക്കുക
- തൊടുക
- ഭക്ഷണത്തിന്നൊരുക്കുക
- ബഹുളി
- ഛർദ്ദിക്ക
- മേത്തരം
- അത്ഭുതം
- നന്നായി
- ധാന്യങ്ങൾ ചവുട്ടിഉതിർക്ക
- ചവുട്ടുക
- നെയിത്തുകാരന്റെ ചവുട്ടുതടി
- കിണറ്റിന്റെ അരികിൽ ഇടുന്ന പലക
- അരയുക
- ചവുട്ടിക്കയറുവാനുള്ളകല്ലു്
- ചവുട്ടുന്നു
- ധാന്യങ്ങൾ ചവുട്ടി ഉതിർക്കുന്നു
- ഒരുമാതിരി പാവൽ വള്ളി
- കിണറ്റിനുള്ള പടിപ്പലക
- പാദകുരടു്
- കാലിലിട്ടുംകൊണ്ടു നടക്കുന്നതിനുള്ള ഒരു വസ്തു. ചെരിപ്പു്
ലൊന്നുതനിയ്ക്കുംമറ്റതെനിയ്ക്കും’
- മതിയം
- ഉരൽ
- മൃദുവാകുന്നു
- മൃദുവാക്കുന്നു
- കിടക്കുന്നതിനു തുണികൊണ്ടു തച്ചു് അകത്തു പഞ്ഞി അടച്ചതു്
- വെണ്മാടം
- കയറ്റുപാര, ചന്ന
- രണ്ടു പായ് കൂടി തച്ചുണ്ടാക്കിയ ഒരുമാതിരി നല്ല പായ്
- മെത്തയുണ്ടാക്കുന്ന ഒരുമാതിരി തുണി
- കട്ടിലിന്റെ കാക്കലും തലയ്ക്കലുമുള്ള ക്രാതി
- വർദ്ധിക്കുന്നു
- ഉയരുന്നു
- ചാടുന്നു
- ചേരുന്നു
- സുറിയാനിക്രിസ്ത്യാനികൾ അവരുടെ സഭാമേലദ്ധ്യക്ഷനെ വിളിക്കുന്ന പേർ
- ഒരു സംസ്ഥാനത്തുള്ള ക്രിസ്തീയ സഭാ മേലദ്ധ്യക്ഷന്മാരിൽ പ്രധാനി
- ശരീരം
- സത്യം
- പണയത്തിന്മേലോ ഈടിന്മേലോ അല്ലാതെ പണം കടം വാങ്ങിക്ക എന്നതു്
- ശരീരത്തെ കാത്തു സൂക്ഷിക്കുക
- മീതെ
- മേൽ
- ശരീരത്തിന്മേൽ
- ശരീരവ്യായാമം
- ചെറിയ തോക്കു്
- ശരീരത്തിൽ എണ്ണതേച്ചു തിരുമ്മുക
- ശരീരം സൂക്ഷിക്കാതെയിരിക്കുന്നു
- സത്യം മറക്കുന്നു
- മരണം
- ദേഹബലം
- വസ്തു മറ്റൊരാളിനു മാറ്റിക്കൊടുക്ക
- സത്യം
- ആണ
- അടികലശൽ കൂട്ടുക
- ദേഹബലം
- മെയ്യാക്കം
- വാസ്തവമായ മതം
- അടക്കം, ഒതുക്കം
- മര്യാദ
- ഒരുമാതിരി കസ്തൂരി മൃഗം
- വെരു, വെരുകു് ഇങ്ങിനെ പറയുന്നതു് തെക്കൻദിക്കുകളിലാണു്. ഇതിന്റെ നായാട്ടുപേർ ഓമനക്കൊടിയൻ.
- മെരുകിന്റെ പുഴുവുണ്ടാകുന്ന സ്ഥലം
- ആഗ്രഹിക്കുക
- ആശവയ്ക്കുക
- പരിചയിക്കുക
മറ്റൊരുപൂവിൽമെരുങ്ങുമോതാൻ’
- ശരീരത്തിന്റെ വണ്ണം കുറക
- ചടയ്ക്കുന്നു
- വണ്ണംകുറയുന്നു
- പതുക്കെ.
- മെലിയുന്നു
- കൃശമദ്ധ്യ
- സുന്ദരി
- ചിറ്റുളിയിൽ അല്പം വലുതു്
- പതുക്കെ.
- വിശേഷണം:
- മൃദുവായ.
- തേനിന്റെ കീടൻ
- അരക്കു്
- കുഷ്ഠം, വ്രണം മുതലായവക്കു നന്നു്. ഇതു തേൻ കൂടാണു്. സംസ്കൃതം:-മധൂച്ഛിഷ്ടം.
- മെഴുകുകൊണ്ടുണ്ടാക്കുന്ന തിരി
- വിളക്കുവെക്കുന്നതിനു വെളിച്ചെണ്ണകൊണ്ടുണ്ടാക്കുന്ന തിരി
- ചാണകം ജലത്തിൽ കലക്കി നിലത്തു തേയ്ക്കുന്നു
- മെഴുക പൂശിയ തുണി. (വസ്ത്രം)
- എണ്ണമയം
- എണ്ണ
- മെഴുകുക
- ചാണകം വെള്ളത്തിൽ കലക്കി നിലത്തു തേയ്ക്കുക
- മെഴുകിയിട്ടിരിക്കുന്ന സ്ഥലം
- മിനുക്കെ.
- തടിക്കുന്നു
- മിന്നുന്നു
- കനക്കെ.
- വിശേഷണം:
- തടിച്ച.
- മെഴുക്കൽ
- സ്ഥണ്ഡിലം
- തടിപ്പ്
- മൃദുത്വം
- പാഞ്ഞെത്തുന്ന മീൻ
- തെറ്റിത്തെറ്റി.
- ആടു്
- മീതെവയ്ക്കുന്ന കലം
- മേക്കാതിലിടുന്ന ഒരാഭരണം
- കുണുക്കു്
- ഇടയൻ
- പടിഞ്ഞാറു്
- മേക്കാതിലിടുന്ന ഒരാഭരണം
- കിടക്കുന്നതിനു മേൽഭാഗത്തും മറ്റും ശീലകൾകൊണ്ടുണ്ടാക്കുന്ന സാധനം
- സ്ത്രീകളുടെ അരഞ്ഞാണം
- വാൽക്കച്ച
- ബ്രാഹ്മണരും മറ്റും അരയിൽ കെട്ടുന്ന പുല്ലു്
- പർവ്വതത്തിന്റെ ചുറ്റുമുള്ള ഭൂമി
- നർമ്മദാനദി
- ഓരില
- പൂണൂൽ
- വാൾപട്ട
- നർമ്മദാനദി
- മേഖല പിരിക്കുന്നതിനുള്ള പുല്ലു്
- ആലിപ്പഴം
- വിശേഷണം:
- മേഘത്താൽ മറയ്ക്കപ്പെട്ട
- മേഘക്കൂട്ടം
- വേഴാമ്പൽ പക്ഷി
- മിന്നൽ
- ഇടിത്തീയ്യ്
- പരസ്പരസംഘട്ടനം ഹേതുവായിട്ടു് മേഘങ്ങളുടെ ഇടയിൽ നിന്നു കീഴോട്ടു പതിച്ചു വൃക്ഷം മുതലായവയിൽ പിടിപെടുന്ന തേജസ്സ് എന്നർത്ഥം.
- പര്യായപദങ്ങൾ:
- ഇരമ്മദം
- മഴക്കാറു്
- തൂണുപോലെ നിൽക്കുന്ന മേഘം
- മിന്നൽ
- പ്രസിദ്ധിയുള്ള ഒരു കാവ്യം
- കാളിദാസൻ ഉണ്ടാക്കിയതാണു്. മേഘസന്ദേശത്തിൽ കവി കാവ്യവിഷയമാക്കീട്ടുള്ളതു് ഒരു യക്ഷൻ അളകാപുരത്തിൽ നിന്നു ബഹിഷ്കൃതനായി രാമ ഗിരിയിൽ താമസിക്കുമ്പോൾ തന്റെ ഭാര്യയ്ക്കു് ദൂതയച്ചതിനേയാണു്.
- ആകാശം
- ഇന്ദ്രജിത്തു്, രാവണന്റെ മൂത്ത മകൻ
- വരുണൻ
- ചെറുചീര
- ഇടിമുഴക്കം
- പ്ലാശുവൃക്ഷം
- മയിൽ
- മേഘനാദത്തിനു ചേർന്ന നൃത്തംചെയ്യുന്നവൻ എന്നർത്ഥം
- മുത്തങ്ങ
- മേഘത്തിന്റെ പേരുള്ളതു് എന്നർത്ഥം.
- ഇടിശബ്ദം
- മേഘം
- വെള്ളം
- മേഘത്തിന്റെ പുഷ്പം പോലെയുള്ളതു് എന്നർത്ഥം. മേഘങ്ങളുടെ ഇടയിൽ നിന്നു പുഷ്പം പോലെ ഉതിർന്നു വീഴുന്നതു് എന്നുമാവാം.
- ശ്രീകൃഷ്ണന്റെ (വിഷ്ണുവിന്റെ) തേർകുതിര
- ആറ്റുവഞ്ചി
- ആലിപ്പഴം
ണ്ടിണചേർത്തുവിലാസമെഴുന്നൊരു’
- ജലം
- വിശേഷണം:
- മേഘത്തിൽ നിന്നുണ്ടാകുന്ന
- ജലധരം, കാറു്
- ജലംകൊണ്ടു നനയ്ക്കുന്നതു് എന്നർത്ഥം.
- മുത്തങ്ങ
- പര്യായപദങ്ങൾ:
- അഭ്രം
- വാരിവാഹം
- സ്തനയിതിനു
- വലാഹകം
- ധാരാധരം
- ജലധരം
- തഡിത്വാൻ
- വാരിദം
- അംബുഭൃത്തു്
- ഘനം
- ജീമൂതം
- മുദിരം
- ജലമുൿ
- ധൂമയോനി.
- മേഘങ്ങൾ സഞ്ചരിക്കുന്ന പ്രദേശം
- മേഘക്കൂട്ടം
- പര്യായപദങ്ങൾ:
- കാദംബിനി.
- സ്വരങ്ങളിൽ ഒന്നു്
- മയിൽ
- അമരി
- ആറ്റുഞാവൽ
- ഇന്ദ്രൻ
- വർഷത്തിന്നു മേഘങ്ങളെ പ്രേരിപ്പിക്കുന്നവൻ എന്നർത്ഥം. ഗജരൂപധാരികളായ ഐരാവതാദികൾ വാഹനമായിട്ടുള്ളവൻ എന്നുമാവാം.
- ശിവൻ
- ചീനക്കർപ്പൂരം
- മയിൽ
- എട്ടടിമാൻ
- ആകാശം
- മയിൽ
- വെള്ളിപക്ഷി
- ശരൽക്കാലം
- കാറ്റു്
- ആലിപ്പഴം
- മേടിക്ക
- അധികാരം
- നല്ല മുല
- മേലധികാരം
- വിശേഷണം:
- കറുത്ത
- കറുത്ത നിറം
- മറ്റു നിറത്തോടു് ഇടചേരുന്നതു് എന്നർത്ഥം. മേചകനിറം കറുപ്പും നീലനിറവും കൂടി ചേർന്നതും കായാമ്പുനിറത്തിനു തുല്യവുമാകുന്നു. ‘മേചകഃ കൃഷ്ണനീലഃ സ്യാദതസീപുഷ്പസന്നിഭഃ’ എന്നു ശബ്ദാർണ്ണവം.
- പീലിക്കണ്ണു്
- മേചകനിറമുള്ളതു് എന്നർത്ഥം.
- കാരുപ്പു്
- സൗവീരാഞ്ജനം
- സ്രോതാഞ്ജനം
- കരിമുരിങ്ങ
- കുന്തുരുക്കം
- മേഘം
- പുക
- യമുന
- പുരമേയുക
- മൃഗങ്ങളെത്തീറ്റുക
- തീൻ തേടി നടക്കുക
- മലമുകൾ
- ഉയർന്നസ്ഥലം
- ഉപദ്രവം
- ഒരുമാതിരി മാളിക
- മാസങ്ങൾ പന്ത്രണ്ടുള്ളതിൽ ഒന്നാമത്തെ മാസം
- (മേഷം എന്നതാണു് മേടം ആയതു്).
- ആണ്ടു പിറക്കുന്ന ദിവസം
- മേടമാസം ഒന്നാംതീയതി
- വാങ്ങിക്കുന്നു
- കൊള്ളുന്നു
- കിഴുക്കുക
- വിരൽകൊണ്ടു തട്ടുക
- ഭക്ഷണവസ്തു പാകംചെയ്ത ശേഷം എടുത്തുകൊടുക്കുന്ന ഒരു വേലക്കാരൻ
- മലയിൽകൂടിയുള്ള വഴി
- ആനക്കാരൻ
- കുറിയാടു്
- പുരുഷന്റെ ലിംഗം
- ശുക്ലംകൊണ്ടു യോനിയെ നനയ്ക്കുന്നതു് എന്നർത്ഥം.
- മുട്ടാടു്, കുറിയാടു്
- മേദിനി
- ഭൂമി
- പ്രാചീനമലയാളം: മേദിനിയുടെ രുത്ഭവം.
അമ്മേതിൽവീഴ്ന്തനർ’
‘മേതിൽനിറഞ്ഞങ്ങു മീതേവഴിഞ്ഞൊരു
ശീതംപൊറുക്കരുതാഞ്ഞു’
- ബുദ്ധി പ്രാചീനമലയാളം:
- മേലെ
- തുലുക്കന്മാരിൽ ചിലർക്കു പറയുന്ന ഒരു പേർ
- വിശേഷണം:
- വിശേഷമായുള്ള
- ഒരു പച്ചമരുന്നു്
- കലപ്പക്കിഴങ്ങു് എന്നു ചിലർ.
വീക്കം, അർശസ്സ് മുതലായവക്കുനന്നു്. സംസ്കൃതം:- കലികാരി, ഇംഗ്ലീഷ്:-Wolfs’ bane.
- (മേധി എന്നതിന്റെ പാഠം)
- മദ്യത്തിന്റെ അടിയിൽ ഊറിക്കിടക്കുന്ന കല്ക്കം
- കൊഴുത്ത മദ്യം
- സ്നിഗ്ദ്ധതയെ ഉണ്ടാക്കുന്നതു് എന്നർത്ഥം.
- മാംസം
- മാംസത്തിന്റെ അകത്തിരിക്കുന്ന നെയ്യു്
- കൊഴുപ്പു്
- സപ്തധാതുക്കളിൽ ഒന്നു്
- സ്നിഗ്ദ്ധതയെ ഉണ്ടാക്കുന്നതു് എന്നു ശബ്ദാർത്ഥം
- ഒരു മരുന്നു്
- ക്ഷയത്തിനും മറ്റും നന്നു്. ഇംഗ്ലീഷ്: A root resembling ginger.
- ഭൂമി
- മേദസ്സിനെ സംബന്ധിച്ചതു് എന്നർത്ഥം.
മധു എന്നും കൈടഭൻ എന്നും രണ്ടു അസുരന്മാരുടെ മേദസ്സിനാൽ നനയ്ക്കപ്പെട്ടതുകൊണ്ടു് ഈ പേർ വന്നു. - അമരകോശം പോലെയുള്ള ഒരു നിഘണ്ടു
- മേദ
ന്മേദസാസംപരിപ് ലുതാ
മേദിനീതിതതോദേവി
പ്രോച്യസേബ്രഹ്മവാദിഭിഃ’
എന്നു പ്രമാണം.
- രാജാവു്
- വിശേഷണം:
- വലിയ
- തടിച്ച
- മദിച്ച
- വമ്പിച്ച
- കനത്തും മിനുത്തും ഇരിക്കുന്ന
- യാഗം
- ധാരണയുള്ള ബുദ്ധി (ധരിച്ചതിനെ മറക്കാത്ത ബുദ്ധി)
- ഒന്നിനേയും മറന്നു കളയാത്തതു് എന്നു സാരം
- എല്ലാം ഇതിൽ വന്നുചേരുന്നു എന്നു ശബ്ദാർത്ഥം.
- ഒരു ഋഷി
- തപസ്സ് ഹേതുവായിട്ടു സന്തുഷ്ടനായ ഇന്ദ്രൻ ഈ ഋഷിയെ ഒരാടിന്റെ ആകൃതിയിൽ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോയി.
- തത്ത
- ധാരണബുദ്ധിയുള്ളവൻ
- നായകൻ
- സമർത്ഥൻ
- പഞ്ചവർണ്ണക്കിളി
- തത്ത
- മദ്യം
- കാള
- പശു മുതലായതിനെ കെട്ടുന്ന കെട്ടുകുറ്റി
- പശുക്കളെ ഇതോടു ചേർക്കുന്നതിനാൽ ഈ പേർ വന്നു. പാഠം-മേഥി
- വിശേഷണം:
- ശുദ്ധിയുള്ള
- കൂടിച്ചേരുവാൻ യോഗ്യമുള്ള എന്നർത്ഥം.
- യാഗത്തിന്നു കൊള്ളാവുന്ന
- വയമ്പു്
- വലിയ വാലുഴവം
- വന്നി
- ഗോരോചന
- പൂക്കൈത
- ബ്രഹ്മി
- ശംഖപുഷ്പി
- വിഷ്ണുക്രാന്തി
- ചെറുപ്പുന്ന
- ആട്ടിൻപെട
- വെൾവയമ്പു്
- യാഗത്തിനു വേണ്ട മാൻ തോലു്
- യവം
- ആടു്
- വിശ്വാമിത്രന്റെ തപോവിഘ്നം വരുത്തുന്നതിനായ് അയക്കപ്പെട്ട ഒരപ്സരസ്ത്രീ, ശകുന്തളയുടെ മാതാവു്
- ഹിമവാന്റെ ഭാര്യ, പാർവതിയുടെ അമ്മ
- പാർവതി
- ചില രാജാക്കന്മാർ നായന്മാർക്കു കൊടുക്കുന്ന ഒരു സ്ഥാനപ്പേർ
- കണക്കെഴുത്തുകാരന്നു ചില ദിക്കിൽ പറയുന്ന പേർ
- ഹിമവാന്റെ ഭാര്യ
- ഒരു നദി
- ആടു്
- പൂച്ച
- മയിൽ
- ഒരുമാതിരി വാഹനം
- മേൽനാൾ
- ദേഹം
- ഭംഗി
- മാർദ്ദവം
- തൊഴുത്തു്
- നിറം
- ശ്രേഷ്ഠത്വം
- നന്മ
- മാതിരി
- മുഖസ്തുതി
- വൻപുപറക
- വിതയ്ക്കുന്ന വിത്തിനു കൂടുതൽ കിട്ടുന്ന സംഖ്യ
- മേനിയുള്ളവൻ
- അഹംഭാവമുള്ളവൻ
- വസ്തുക്കളിൽ നിന്നും പല പൂവുകളിലായി ലഭിക്കുന്ന ആദായങ്ങളെ കണക്കാക്കി ഒരാണ്ടത്തേക്കു ക്ലിപ്തപ്പെടുത്തീട്ടുള്ള ശരാശരിപ്പാട്ടം
- സുഖമായിട്ടുള്ളപാർപ്പു്
- ഒന്നാംതരം വിളവു്
- നായന്മാരുടെ ഒരു സ്ഥാനപ്പേർ
- മീതെയുള്ള തടി
- ഒരു പച്ചമരുന്നു്
- മേത്തോന്നി
- കഷായങ്ങൾക്കു മുകളിൽ ചിതറുവാനുള്ള പൊടി
- അല്പമായി ചേർക്കേണ്ട നല്ല സാധനം
- മേമ്പൊടി എന്നതിനെ മേല്പൊടി എന്നും പറയുന്നുണ്ടു്. (കഷായത്തിനു മേല്പൊടി എന്നു പറയുന്നതു ഇതാണു്.) ഇതു കഷായത്തിനു വീര്യം കൂട്ടുന്നതാകുന്നു.
- ഉൽക്കർഷം
- വലുപ്പം
- മൂക്കിന്നു താഴെ ചുണ്ടിന്നു നില്ക്കുന്ന മീശ
- മേലാൽ
- മേൽക്കുമേൽ
- ഉയർന്നതട്ടു്
- മേൽപറഞ്ഞവിധം
- വലുതായ കെട്ടിടം
- മേച്ചിൽസ്ഥലം
- വിശേഷണം:
- അളക്കത്തക്ക
- (വ്യാകരണത്തിൽ) ഒരു ജാതിവ്യക്തി വിവേകം ഇല്ലാത്ത വസ്തുവിനെ കുറിക്കുന്ന പദം
- ഉദാ:ഇരുട്ടു്, മഴ ഇത്യാദി
- തല്ക്കാലത്തേക്കുള്ള പുര
- കന്നുകാലിയെ തീറ്റുക
- കന്നുകാലികൾ നടന്നു തിന്നുന്നു
- പുര കെട്ടുന്നു, ഓലകെട്ടുന്നു
- കന്നുകാലിയെ തീറ്റുന്നു (സകര്‍മ്മകക്രിയ:മേയ്പിക്കുന്നു)
- ഇടയന്റെ കൂലി, എരുത്താന്യം
- പുരകെട്ടുകാരന്റെ കൂലി
- കന്നുകാലിത്തീറ്റുകാരൻ
- മേനി
- ഒരു പർവതം
- (മഹാമേരു എന്നതു
- നോക്കുക). തന്റെ കൊടുമുടികളെക്കൊണ്ടു ജ്യോതിസ്സുകളിൽ ചെന്നു മുട്ടുന്നതു് എന്നർത്ഥം. അസുരന്മാരെ ഹിംസിക്കുന്നതു് എന്നുമാവാം.
- ശിവൻ
- സ്വർഗ്ഗം
- ആകാശം
- ഒരു ലവണദ്രവ്യം
- അർശസ്സിനും മറ്റും നന്നു്, നിറം വെളുപ്പാണു്.
- ഹിമവാൻ
- മഹാമേരുവിന്റെ ഇഷ്ടൻ എന്നർത്ഥം.
- മേരുവിനോടൊപ്പം നിറമുള്ള
- ഒരു മഹർഷി
- കുടിയാൻ മുതലാളന്നു സൽക്കാരമായി കൊടുക്കുന്ന വസ്തുക്കൾ
- കന്നുകാലികളെ സൂക്ഷിക്കുന്നതിന്നു ഏല്പിക്കുക
- മേൽവിചാരം
- മേൽവിചാരിപ്പുകാരൻ
- മേലാൾ
- വഹിയാ
- വയ്യാ
- കരേറ്റം
- വേലക്കാരി
- മേൽമുണ്ടു്
- മേൽക്കെട്ടി
- വഹിയായ്ക
- ക്ഷീണത
- ജന്മിയുടെ അവകാശം
- ഉയർന്ന ജാതിക്കാരെ ചില തീണ്ടലുള്ള ജാതിക്കാർ പറയുന്ന ഒരു പേർ
- വരുംകാലം
- ഇനി
- മേലധികാരി
- പ്രമാണി
- വാവൽ
- വരുംകാലത്തിൽ
- വിശേഷിച്ചും, കൂടാതെയും
- വരുംകാലത്തും
- ഉരകല്ലിൽ പൊന്നുരച്ച മേലത്തെ പാടു്
- ഹോമത്തിനുള്ള വിറകു്
- പിലാവിൻ വിറകു്
മേലെരിയുമെരിയിച്ചു’
- മേലെഴുത്തുകാരന്റെ ഉദ്യോഗം
- തിരുവിതാംകൂർ രാജ്യത്തെ ഒരു (മേൽ കണക്കെഴുത്തു്) കച്ചേരി
- മേലെഴുത്തു കച്ചേരിയിൽ പ്രധാനിയായ ഒരു ഉദ്യോഗസ്ഥൻ
- മീതെ
- കട്ടിളയുടെ മേല്പടി
- ഭാവികാലം
- മീതെയുള്ളതു്
- മുകളിലോട്ടു്
- മീതെ
- ശരീരത്തിലെ ചൂടു്
- തലകീഴായി
- ഉടുപ്പിന്നുമീതെ അരയിൽ കെട്ടുന്ന ഒരു കച്ച
- വലിയ കച്ചവടം
- പ്രധാനമായ കണക്കു്
- മേലാളുള്ള പാട്ടം
- കാച്ചിലിന്റെ വള്ളിയിൽ ഉണ്ടാകുന്ന ചെറിയ കാച്ചിൽ
- പണയം എഴുതിയ വസ്തുവിന്മേൽ പിന്നെയും വാങ്ങിക്കുന്ന ദ്രവ്യം
- പുറവായ്പ്പ
- കാതിന്റെ മുകൾഭാഗം
- പടിഞ്ഞാറൻ കാറ്റു്
- മീതെ മീതെ
- പുരയുടെ ഭിത്തിക്കുമീതെ പണിയുന്ന ഉത്തരവും മറ്റും
- പൊടിയും മറ്റും വീഴാതെയിരിപ്പാനായിട്ടു മുറിയിൽ മച്ചിന്നു താഴെ കെട്ടുന്ന വസ്ത്രം
- മേലധികാരം
- മേൽവിലാസം
- പ്രധാനമായ ചുങ്കസ്ഥലം
- പുരമുറിക്കകത്തു മുകളിൽ തുലാത്തിന്മേൽ ഇടുന്ന പലക, മച്ചു്
- കപ്പലിന്റെ മേൽഭാഗം
- മാളിക
- തേരിന്റെയും മറ്റും മേൽഭാഗം
- പൂട്ടിയതിനു മീതെ ഇട്ടു പൂട്ടിയ താഴു്
- മേൽപ്പൂട്ടു്
- കാര്യങ്ങൾ കേട്ടു തീർച്ച വരുത്തുന്ന ഒരാലോചനക്കാരുടെ കൂട്ടം
- വരുവാനുള്ള സൈന്യം
- വിശേഷണം:
- മുൻപറഞ്ഞ
- മുൻപറഞ്ഞവിധം
- മേപ്പടി
- വലിയ പട്ടക്കാരൻ
- ബിഷോപ്പ്
- മെത്രാനും മറ്റും
- വലിയ പട്ടക്കാരന്റെ സ്ഥാനം
- മുകൾവശം
- പുരാതനമായ എഴുത്തു്
- ഉയർച്ചയുള്ള കണ്ടം
- ഉത്തരീയം
- പുരയുടെ മുകളിൽ മേഞ്ഞിരിക്കുന്ന ഓലയും മറ്റും
- പുറംപൂട്ടു്
- മേൽത്താഴു്
- മുകളിലോട്ടു്
- കഷായത്തിൽ ഇടുന്ന പൊടി
- മേമ്പടി
- മുകളിലുള്ള തേങ്ങയും മറ്റും
- മേലിൽ വരുന്ന ഫലം
- മുൻപട
- സഹായിക്കുന്ന സൈന്യം
- മുകൾവശം
- ആകാശം
- മുകളിൽ കയറ്റപ്പെട്ട ഭാരം
- മേലധികാരം
- ആകാശത്തുള്ള ചന്ദ്രമണ്ഡലവും മറ്റും
- അധികമായുണ്ടാകുന്ന ലാഭം
- പൊക്കിളിന്റെ മീതെയുള്ള വയറു്
- ക്രമപ്രകാരമുള്ളതു കൂടാതെ അധികമായുണ്ടാകുന്ന ദ്രവ്യലാഭം
- വർദ്ധന
- തലവാചകം
- മേൽവിലാസം
- അണ്ണാക്കു്
- പുറവായ്പ്പ
- മലംകൃഷിക്കും മറ്റും കൊടുക്കുന്ന കരം
- മേൽക്കോയിമ്മ ഭരിക്കുന്നവൻ
- മേൽനോട്ടം
- ഒരുത്തൻ വിതച്ച നിലത്തിൽ പിണങ്ങി മറ്റൊരുത്തൻ പിന്നേയും വിതക്കുന്ന വിത്തു്
- മേൽക്കെട്ടി
- കൊടുത്തയക്കുന്ന എഴുത്തു ഇന്ന സ്ഥലത്തേക്കെന്നും ഇന്നാർക്കെന്നും മറ്റും പുറത്തെഴുതുന്ന വാചകം
- പുതുവെള്ളം
- ക്ഷേത്രത്തിലേ പ്രധാന ശാന്തിക്കാരൻ
- പ്രവൃത്തി, ദേവനെ പൂജിക്കയും മറ്റും
- ശത്രുക്കൾ
- യോജിപ്പു്
- സ്നേഹം
- പാർക്കുക
- ആഗ്രഹം
- ഭരിക്ക
- സ്ഥിരപ്പെടുത്തുക
- യോജിക്കുന്നു
- പാർക്കുന്നു
- പാർക്കുന്നു
- യോജിക്കുന്നു
- ആഗ്രഹിക്കുന്നു
- സ്ഥിരപ്പെടുത്തുന്നു
- ഭരിക്കുന്നു
- സ്നേഹിക്കുന്നു
- ഉണ്ടാകുന്നു
- ചെയ്യുന്നു
- മേവുക എന്നതിന്റെ അർത്ഥം ആദ്യം ‘സ്നേഹിക്ക’, ‘പരിചയിക്ക’ എന്നായിരുന്നു. ഇപ്പോഴത്തെ അർത്ഥം ‘വസിക്കുക’ എന്നായിത്തീർന്നു.
- ഒരു വലിയ നാൽക്കാലിപ്പലക
- തടവു്
- പ്രയാസം
- കുറ്റം
- മരങ്ങളിലുണ്ടാകുന്ന ഒരുമാതിരി വിരിച്ചിൽ
- കംബളം (കമ്പിളി)
- ആട്ടിൻരോമംകൊണ്ടു നെയ്തുണ്ടാക്കിയ കരിമ്പടം മുതലായതു്. (കംബളം = ശീതാർത്തന്മാരാൽ കാമിക്കപ്പെടുന്നതു്)
- മുട്ടാടു്, കുറിയാടു്. സ്പർദ്ധിക്കുന്നതു് എന്നർത്ഥം
- മേടം
- തകര
- ചിറ്റേലം
- ഇന്ദ്രൻ
- പെണ്ണാടു്
- മാഞ്ചി
- തൊടുകാര
- പെണ്ണാടു്
- പണി നടത്തുവാൻ ഏറ്റിരിക്കുന്ന ആൾ
- പ്രധാനിയായ പണിക്കാരൻ
- മഞ്ഞൾ
- മൂത്രദ്വാരം
- മൂത്രം
- മൂത്രമൊഴിവു്
- പുരുഷന്റെ ലിംഗം. ശുക്ലം കൊണ്ടു യോനിയെ നനയ്ക്കുന്നതു് എന്നർത്ഥം
- മൂത്രമൊഴിവു്, പ്രമേഹം. എപ്പോഴും മൂത്രമൊഴിക്കുന്നതു് എന്നർത്ഥം
- മൂത്രം
- ആടു്
- മഷി
- അമര
- വാദ്യക്കാരൻ
- കൊമ്പു്
- കുഴൽ
- വാദ്യം മുതലായതിന്റെ ശബ്ദംകൊണ്ടുള്ള യോജിപ്പു്
- മേളക്കാരുടെ താളം
- കൂട്ടം
- ഒരുമിപ്പു്
- വാദ്യക്കാർക്കു കൊടുക്കുന്ന കൂലി
- വാദ്യക്കാരുടെ കൂട്ടം
- ആട്ടക്കൊട്ടു്
- സന്തോഷം, സല്ലാപം
- കൂടുക
- ചേരുക
- നല്ലവണ്ണം
- തമ്മിൽ കൂടിച്ചേരുക
- അമരി
- ഒരുമിപ്പു്
- കൂട്ടം
- മഷി
- ഉല്ലാസം
- സന്തോഷം
- യോജിക്കുന്നു
- സന്തോഷിക്കുന്നു
- വിശേഷണം:
- യോജിപ്പിക്കപ്പെട്ട
- യോജിപ്പു്
- സന്തോഷം
- കലപ്പയുടെ പുച്ഛം
- മഷി
- കറുത്ത നിറം
- സ്ത്രീ
- സുന്ദരി
- ഇരുണ്ട തലമുടിയുള്ളവൾ
- സുന്ദരി
- ഒപ്പനിരപ്പുള്ള നിലം
- ലഭിക്കുക
- അദ്ധ്വാനം
- മിടുക്കു്
- ജാഗ്രത
- വേല
- അദ്ധ്വാനപ്പെടുന്നു
- വിശേഷണം:
- മിത്രത്തെ സംബന്ധിച്ച
- ശുദ്ധ (പരമാർത്ഥ) ബ്രാഹ്മണൻ
- സ്നേഹിതൻ
- സ്നേഹം
- അനിഴം
- ബന്ധുത്വം
- അഗസ്ത്യൻ
- എന്നു മാത്രമായാലും പര്യായം തന്നെ. മിത്രാവരുണന്മാരുടെ രേതസ്സിനെ ഉർവശി കലശത്തിൽ ഭദ്രമായി വെച്ചു എന്നും തദനന്തരം ആ കലശത്തിൽ നിന്നും അഗസ്ത്യൻ ജനിച്ചു എന്നും പുരാണപ്രസിദ്ധം.
- വാല്മീകി
- വസിഷ്ഠൻ
- പര്യായപദങ്ങൾ:
- ‘വാരുണി’
- വാല്മീകി
- അഗസ്ത്യൻ
- വസിഷ്ഠൻ
സ്യാന്മൈത്രാവരുണിശ്ചസഃ
എന്നു പ്രമാണം.
- മിത്രത്തിന്റെ ഭാവം (കർമ്മം)
- സ്നേഹം
- കഷാരുവിന്റെ മകനും പരാശരന്റെ ശിഷ്യനുമായ ഒരു ഋഷി
- ഓരോ മന്വന്തരത്തിൽ ഓരോ മഹർഷി വ്യാസപദവിയെ കൈക്കൊള്ളുന്നു. ഹിന്ദുമതം സ്ഥാപിച്ച വ്യാസൻ കൃഷ്ണദ്വൈപായനൻ എന്ന മഹർഷിയായിരുന്നു. കൃഷ്ണദ്വൈപായനന്റെ ശേഷം വ്യാസപദത്തെ സ്വീകരിച്ചതു മൈത്രേയ മഹർഷിയാണു്. വ്യാസപദം വഹിക്കുന്ന മഹർഷിമാർ വിഷ്ണുവിന്റെ അംശമാകുന്നു. പാണ്ഡവരോടു കലഹിക്കരുതെന്നു ധൃതരാഷ്ട്രരെ ഉപദേശിച്ചവരിൽ മൈത്രേയമഹർഷിയുമുണ്ടു്. ഇദ്ദേഹം ഇപ്പോൾ ബദരികാശ്രമത്തിന്നു സമീപം സ്വന്ത ആശ്രമത്തിൽ വസിക്കുന്നു. ഇപ്പോഴും വ്യാസപൗർണ്ണമി ദിവസം ‘ശാർങ’ വനത്തിൽ വച്ചു ഒരുപന്യാസം ഈ ധീമാൻ ചെയ്യാറുണ്ടുപോലും. (കൗഷാരവി എന്നതു നോക്കുക).
- യാജ്ഞവല്ക്യന്റെ ഭാര്യ
- വിശേഷണം:
- മിഥിലയെ സംബന്ധിച്ച
- സീത
- വിശേഷണം:
- ഇരട്ടയായ
- വിവാഹംകൊണ്ടു യോജിച്ച
- സ്ത്രീയും പുരുഷനും കൂടിയുള്ള ചേർച്ച, സ്ത്രീസംഗം
- സ്ത്രീപുരുഷന്മാരുടെ പ്രവൃത്തി എന്നർത്ഥം.
- ഭാര്യാദി സംബന്ധം
- മിഥുനത്തിന്റെ (സ്ത്രീപുരുഷന്മാരുടേ)തു് എന്നർത്ഥം. ഇവരുടെ കർമ്മം എന്നുമാവാം.
- പര്യായപദങ്ങൾ:
- വ്യവായം
- ഗ്രാമ്യധർമ്മം
- നിധുവനം
- രതം.
- വണ്ടാരങ്കോഴി
- ബുദ്ധി
- ഒരു പർവതം
- കൈലാസത്തിനു വടക്കു സ്ഥിതി ചെയ്യുന്നു. ഇന്ദ്രൻ പർവതങ്ങളുടെ ചിറകു മുറിച്ചപ്പോൾ മൈനാകം മാത്രം രക്ഷയെ പ്രാപിച്ചു. മൈനാകം എന്ന പർവതം സദാ സമുദ്രമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നു. ഇപ്പോൾ ‘ശിവാലിക്’ എന്നു പറയുന്നതു് ഇതാണെന്നു ചിലരുടെ മതം. മൈനാകം ഹിമവാന്റെ പുത്രനും പാർവതിയുടെ സഹോദരനുമാണത്രെ.
- ഒരുവക പക്ഷി
- അലക്കുകാരന്നു ചില ദിക്കിൽ പറയുന്ന ഒരു പേർ
- മുക്കുവൻ
- മകൻ
- ബാലൻ
- ഒരസുരൻ
- കൃഷ്ണനാൽ വധിക്കപ്പെട്ടു.
- ഇരുൾമയക്കം
- മയക്കം
- മോഹം
- വലിയ കള്ളൻ
- ഒരുവക മദ്യം
- ശർക്കര കൂട്ടിച്ചമച്ച മദ്യം
- കരിമ്പിൻനീർ മുതലായതു കൊണ്ടുണ്ടാക്കിയ മദ്യം എന്നും കാണുന്നു. മിരയിൽ ഉണ്ടായതു എന്നർത്ഥം. മിര എന്നതിനു ദേശവിശേഷമെന്നും ഔഷധവിശേഷമെന്നും അർത്ഥം കാണുന്നു. കൃമി, ഗുല്മം മുതലായവക്കു നന്നു്. മൈരേയം എന്നതു താതിരിപ്പൂവു്, ശർക്കര, വറുത്തയവം, ജലം ഇവകൊണ്ടുണ്ടാക്കിയ മദ്യമാണെന്നാണു് മാധവാചാര്യരുടെ അഭിപ്രായം.
- ഒരുവക വൃക്ഷം
- വെളുപ്പും കറുപ്പും കൂടിയ നിറം
- ഒരുമാതിരി നല്ല മഞ്ഞൾ
- ഒരുവക വൃക്ഷം
- ഒരുവക ചെടി
- ഒരു രാജ്യം. Mysore
- വണ്ടു്
- കുതിരക്കു തീറ്റിയിട്ടു കൊടുക്കുവാനുള്ള ചാക്കുസഞ്ചി
- വലിയ കൊട്ടുവടി
- കുരങ്ങു്
- കരിങ്കുരങ്ങു്
- ഒരുമാതിരി തൈ
- മൊച്ചയുടെ കായ്
- കോപം
- അഴകു്
- വേഗത്തിൽ കോപിക്കുന്നവൻ
- നല്ല ബലമുള്ളവൻ, മിടുക്കൻ
- വിടിരാത്ത പൂവു്
- പക്ഷികളും മറ്റും പ്രസവിച്ച സാധനം
- ചിരച്ച തല
- കഷണ്ടിത്തല
- മൂർച്ചയില്ലാത്ത ഒരുമാതിരി അമ്പു്
- ചിരക്കുന്നു
- പക്ഷി പാമ്പു മുതലായ ചില ജന്തുക്കൾ പ്രസവിക്കുന്നു
- വാളേറു കളിക്കുള്ള വാൾ. (നീണ്ടിരിക്കും
- പിച്ചളപ്പിടി കാണും)
- കുഴയില്ലാത്ത ഒരുമാതിരി സൂചി
- മുഴുവൻ
- മുഖം
- മുഞ്ഞി
- അധികം പുസ്തകങ്ങളിലും ഞാൻ കണ്ടിട്ടുള്ളതു ‘മുഞ്ഞി’ എന്നാണു്. മൊത്തി എന്നല്ല.
കർണ്ണാദികളുടെ മൊത്തികറുത്തു്’
- പാത്രം ചൊടിയിൽവെച്ചു വലിച്ചു കുടിക്കുന്നു
- ചുംബിക്കുന്നു
- പുരോഹിതന്മാർ
- പിച്ചളയും മറ്റും കൊണ്ടുണ്ടാക്കിയ ഒരുമാതിരി ചെറിയ കുടം
- കാട്ടുപന്നി കിടക്കുന്ന സ്ഥലം
- കാര്യത്തിനു കൊള്ളാത്ത ആൾ
- ഒരു വക പഴം
- മുരളുക
- മുരചു്
- ഒരു വാദ്യം
- വൃക്ഷത്തിന്റെ ഉണങ്ങിയ തൊലി
- ദേഹത്തിലുണ്ടാകുന്ന ഒരു ഉണക്കു
- വൃക്ഷത്തിന്റേയും മറ്റും തൊലിയുടെ ഉണക്കു്
- ഉണങ്ങിയ തൊലി
- ദേഹത്തിലുണ്ടാകുന്ന ഒരു മാതിരി ചുണങ്ങു്
- ശരീരത്തിൽ മൊരിയുള്ളവൻ
- തൊലിയിൽ ഉണക്കുണ്ടാകുന്നു
- നല്ലവണ്ണം വറളുന്നു (പൊരിയുന്നു)
- ഒരു നോൻപു്
- മൊഹറം നോമ്പു്—മുഹമ്മദു നിബിയുടെ മകളായ ഫാത്തിമയെ (പാത്തുമ്മായെ) ആലി (അലിയാരുതങ്ങൾ) വിവാഹം കഴിച്ചു. ആലിക്കു ഹസയിൻ, ഹുസയിൻ ഇങ്ങനെ രണ്ടു മക്കൾ ഉണ്ടായി. ഒരു കാമിനിമൂലമുള്ള കലഹത്തിൽ അന്നത്തേ ഒരു യഹൂദരാജാവായ യസീദു് ഹസയിനാരെ നഞ്ചുകൊടുത്തു കൊല്ലുകയും, ഹുസയിനാരെ കെർബലാ എന്ന സ്ഥലത്തുവച്ചു 68 അക്ടോബർ 6-ം തീയതി വെട്ടിക്കൊല്ലുകയും ചെയ്തു. ഹുസയിനാരുടെ മരണദിവസമാണു് മൊഹറം.
- വൃക്ഷത്തിന്റെ കരിന്തൊലി
- തൊലികളിലും മറ്റുമുണ്ടാകുന്ന ഉണക്കു്, മൊരി
- മൊരിച്ചൽ
- കരിയില
- മൂത്രം
- മൂത്രം വീഴ്ത്തുന്നു
- വാക്കു്
- സരസ്വതി
- കൈച്ചീട്ടു്
- വാക്കുവ്യത്യാസം
- പറയുന്നു
- അനുസരണം
- കുടിക്കുക
- മോന്തുക
- വിശേഷണം:
- മോചിക്കുന്ന, ഉപേക്ഷിക്കുന്ന
- അയക്കുന്ന
- അഴിച്ചുവിടുന്ന
- വിശേഷണം:
- വിടുവിക്കുന്ന
- കാഞ്ചിപട്ടണം
- ജ്ഞാനംകൊണ്ടു ആത്മാവിനു കിട്ടുന്ന സ്വാതന്ത്ര്യം, പ്രവൃത്തികൊണ്ടു മോക്ഷം കിട്ടുന്നതല്ല
- ജീവിതത്തിന്റെ ശുഭമായ പരിണാമത്തെ ‘മോക്ഷം’ എന്നു തത്വജ്ഞാനികൾ വ്യവഹരിക്കുന്നു. ദു:ഖനിവൃത്തിക്കും അതിന്റെ ഫലമായ പരമാനന്ദപ്രാപ്തിക്കും മോക്ഷം എന്നു അവർ പേർ പറയുന്നു. ബ്രഹ്മാനന്ദം.
- മരണം
- പാടലി വൃക്ഷം
- (മോക്ഷം എന്നതിനു സംസാരദു:ഖത്തിന്റെ അവസാനം എന്നർത്ഥം. അവിദ്യാപാശത്തിൽ നിന്നു ആത്മാവിനെ മോചിപ്പിക്കുന്നതു എന്നുമാവാം.)
- സാലോക്യം
- സാമീപ്യം
- സാരൂപ്യം
- സായൂജ്യം ഇവ നാലും. ഓരോന്നും നോക്കുക
- വിടുതൽ
- ശാന്ത
- സന്തോഷം
- സാധുസംഗമം
- വിചാരണ ഇവ നാലും
- മരിച്ച മൂന്നാംനാളത്തെ വിശേഷം
- വിശേഷണം:
- വ്യർത്ഥമായ
- വിടപ്പെട്ട
- നിഷ്ഫലമായിട്ടുള്ളതു്
- ഇതിൽ ബുദ്ധി ക്ഷയിക്കുന്നതുകൊണ്ടു ഈ പേരുണ്ടായി. മറ്റൊരു
- പര്യായപദങ്ങൾ:
- -നിരർത്ഥകം.
- പൂപ്പാതിരി
- വിഴാൽ, ഇലവു്
- വേലി
- കുര
- (പട്ടിയുടെ ശബ്ദം).
- വാഴ
- പട്ടകളെ മോചിക്കുന്നതു് എന്നർത്ഥം.
- ഇലവു് (വി)
- മരം. പശ പുറപ്പെടുവിക്കുന്നതു് എന്നർത്ഥം.
- അമരി
- ഈന്തിൽ
തന്നിൽ മോചാകദംബം’
- വാഴ
- ഒരു സന്യാസി
- മുരിങ്ങ
- വാഴ
- ഇലവിൻപശ
- മുഷ്കകവൃക്ഷം
- വിടുക
- വാഴപ്പഴം
- കരിമുരിങ്ങ
- പ്ലാവു്
- വിടുന്നു
- ഉപേക്ഷിക്കുന്നു
- മോണ
- മോണയിലെ ഒരു രോഗം
- മുകളിലേ ഭാഗം
- ഒരുമാതിരി വള്ളി
- ഒരുവക നെല്ലു്
- വെടിപ്പ്
- ഭംഗി
- കൺകെട്ടുവിദ്യ
- ഉല്ലാസം
- ഭംഗിക്കാരൻ
- ഉല്ലാസക്കാരൻ
- മോടിവിദ്യക്കാരൻ
- കൺകെട്ടുവിദ്യ
- ചെപ്പടിവിദ്യ
- അഹംകാരം
- നായികമാർക്കു യൗവനാവസ്ഥയിൽ സത്വോദ്രേകം കൊണ്ടുണ്ടാകുന്നതായ 28 അലങ്കാരങ്ങളിൽ ഒന്നു്
- മനസ്സിൽ പ്രിയതമന്റെ രൂപം, ശീലം മുതലായവയെത്തന്നെ വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കഥതന്നെ കേൾപ്പാനിടയായി. അനന്തരം ചെയ്യുന്ന കർണ്ണകണ്ഡൂയനം, വിരൽപൊട്ടിക്കുക, കോട്ടവായിടുക മുതലായ ചേഷ്ടാവിശേഷങ്ങൾക്കു മോട്ടായിതം എന്നു പേർ.
വല്ലഭസ്യ കഥാദിഷു
മെട്ടായിതമിതിപ്രാഹുഃ
കർണ്ണകണ്ഡൂയനാദിതം’
(വിലാസങ്ങൾ എന്നതു നോക്കുക)
- പല്ലിന്റെ ചുവട്ടിലെ മാംസം
- എലഞ്ഞിത്തൊലി ചുട്ടകരിയും ഉമിക്കരിയും സമംവീതം എടുത്തു ജാതിക്കപ്പൊടിയും കാത്തും കുരുംമുളകുപൊടിയും കുറേശ്ശെ ചേർത്തു പല്ലുതേച്ചാൽ മോണ പഴുപ്പു്, പല്ലിനിടയിൽ രക്തംവരുക ഇവ ശമിപ്പിക്കും.
- ചീങ്കണ്ണി
- പാമ്പുകളെ വയ്ക്കുന്ന കൊട്ട (കുട്ട)
- ഒരു ശകാരവാക്കു്
- (സ്ത്രീ-മോണച്ചി).
- ഒരുവക നെല്ലു്
- മുഖമണ്ഡപം
- തിരപൊങ്ങുക
- ഒരുവക മീൻ
- ഒരുമാതിരി തൈ
- ഇരുമ്പുകൊണ്ടും മറ്റുമുള്ള ചെറിയ വളയം
- കാൽവിരലിന്റെ മുട്ടു്
- ചെറിയ ഊരാഞ്ചുളക്കു്
- വിരലിൽ ഇടുന്ന ഒരാഭരണം
- ഒരുമാതിരി വള്ളി
- അണിവിരൽ
- മുട്ടുക
- തട്ടുക
- അപ്പം
- (പലഹാരവിശേഷം). മോദിപ്പിക്കുന്നതു് എന്നർത്ഥം. കൊഴക്കട്ടയുടെ ആകൃതിയിലുള്ള ഒരു വക പലഹാരം. അട എന്നു ചിലർ.
- അംപഴം
- സന്തോഷം, (സുഖം)
- അമ്പഴം
- പരിമളം, സുഗന്ധം
- കാട്ടുമുല്ല
- സന്തോഷിക്കുന്നു. (സകര്‍മ്മകക്രിയ:മോദിപ്പിക്കുന്നു.
- വിശേഷണം:
- സന്തോഷിപ്പിക്കപ്പെട്ട
- ഒരു പദത്തിന്റെ പ്രഥമഖണ്ഡത്തിലേ ആദ്യക്ഷരത്തോടു അതിലെ രണ്ടാംഖണ്ഡത്തിലെ ആദ്യക്ഷരത്തിനു വരുന്ന സാമ്യം
- ‘എതുക’ എന്നതു നോക്കുക.
- മോനയുടെ പ്രാബല്യം എഴുത്തച്ഛന്റെ കാലത്തോടുകൂടി ക്ഷയിച്ചു. എതുകയ്ക്കും മോനയ്ക്കും അക്ഷരസാമ്യം മാത്രമല്ലാതെ അക്ഷരൈകരൂപ്യം ആവശ്യമുള്ളതല്ല.
- മകൻ
- മുഖം
- പാത്രം മുഖത്തു ചേർത്തു് വലിച്ചുകുടിക്കൽ
- പുരയുടെ കഴുക്കോൽ പിടിപ്പിക്കുന്ന ഒരു നീളമുള്ള തടി
- പാത്രം എടുത്തു വായിൽ തൊടുവിച്ചു വലിച്ചുകുടിക്കുന്നു
- വെണ്ണ എടുത്ത തൈരു്
- തൈരിൽ വെള്ളം ചേർത്തതു്
- വിഷം, വീക്കം, മഹോദരം, അർശസ്സ്, ഗ്രഹണി മുതലായവക്കു നന്നു്. ഇതു പാൽപ്പായസത്തിന്റെ പിന്നാലെ കുടിച്ചാൽ വിരുദ്ധം. മോരു സേവിച്ചുണ്ടാകുന്ന അജീർണ്ണത്തിൽ ചുക്കുവെള്ളം സേവിക്കുക. സംസ്കൃതം: തക്രം. തമിഴ്: മോരു. ഇംഗ്ലീഷ്: Butter-milk.
- കരിമ്പിൻവേർ.
- ചുറ്റിപ്പിണഞ്ഞിരിക്കുന്നതു് എന്നർത്ഥം
- പെരുംകുരുമ്പ
- പെരുംകുരുമ്പ.
- ചുറ്റിപ്പിണയുന്നതു് എന്നർത്ഥം.
- വസൂരി പതിനെട്ടിൽ ഒന്നു്.
- 18-ാം ദിവസം കുളിപ്പിക്കാം.
- ഒരുമാതിരി വഴനവൃക്ഷം
- ഭോഷൻ
- ഹീനൻ
- ദരിദ്രൻ
- കുറവു്
- ചേതം
- ദാരിദ്ര്യം
- അപകടം
- മൂഢത്വം
- കുറ്റം
- കള്ളൻ.
- കക്കുന്നവൻ എന്നർത്ഥം. മോഷ്ടിച്ചവൻ.
- കളവു്
- മോഷ്ടിക്കുക
- കള്ളൻ
- കള്ളം
- കവർച്ച
- കള്ളൻ
- മോഷണം ചെയ്യുന്നു
- ഒരുമാതിരി മുല്ല
- വിശേഷണം:
- മോഹിപ്പിക്കുന്ന
- വശീകരിക്കുന്ന
- ചൈത്രമാസം
- മോഹിപ്പിക്കുന്നവൻ
- ശിവൻ
- വശീകരണം
- സംയോഗം
- കാമദേവന്റെ ഒരസ്ത്രം
- ഉമ്മത്തു്
- പൊന്മാല
- വിശേഷണം:
- മോഹിപ്പിക്കത്തക്ക
- വലിയ ആഗ്രഹം
- മോഹാലസ്യം.
- വിചിത്തതാ (ചിത്തനാശം) എന്നർത്ഥം
- അറിവില്ലായ്മ, ഭോഷത്വം
- വ്യാകുലത
- നൊമ്പരം, ദുഃഖം
- തെറ്റ്, പിഴ
- ഐശ്വര്യതിമിരത്താൽ കൃത്യാകൃത്യങ്ങളെ അറിയാതിരിക്ക
- വേദാന്തം വ്യാഖ്യാനിക്കുന്ന ഒരു കാവ്യം
- ഒരു സ്വർണ്ണനാണയം.
- (വില രൂപാ 15).
- ബോധക്കേട്.
- പര്യായപദങ്ങൾ:
- മൂർച്ഛ
- കശ്മലം
- മോഹം.
- വിടൻ
- അത്യാഗ്രഹക്കാരൻ
- ആഗ്രഹിക്കുന്നു
- ബോധംകെടുന്നു, മനസ്സിന്ന് അന്ധത വരുന്നു
- (കാരണക്രിയ:മോഹിപ്പിക്കുന്നു.)
- വിശേഷണം:
- മോഹിപ്പിക്കപ്പെട്ട
- ബോധംകെട്ട
- തേവിടിശ്ശി
- സുന്ദരി
- ഒരപ്സരസ്ത്രീ
- പാലാഴിമഥനത്തിൽ അസുരന്മാരെ ജയിപ്പാൻ വിഷ്ണു എടുത്ത ഒരു വേഷം
- പാലാഴിമഥനത്തിൽ വിഷ്ണു മോഹിനിവേഷത്തെ അവലംബിച്ചതു അമൃതത്തെ അസുരർ കൈവശപ്പെടുത്താതിരിക്കുന്നതിനായിട്ടാണ്.
- വശീകരിക്കുന്നവൾ, മോഹിപ്പിക്കുന്നവൾ
- കഞ്ചാവ്
പീയൂഷംവീണ്ടീടുവാൻ
ദൈത്യാരിപുനരൊരു
മോഹിനീവേഷംപൂണ്ടാൻ’
- തേവിടിശ്ശിയാട്ടംപോലെ കളിക്കുന്ന ഒരു കളി
- ഭോഷത്വം
- കൊമ്പില്ലാത്ത കാളയോ പശുവോ
- വഞ്ചിക്കുന്നു
- സ്വർണ്ണവള
- മുഖം
- കഴുകുക
- കത്തിയുടേയൊ വടിയുടേയൊ പിടി
- വെടിപ്പാക്കുന്നു
- കഴുകുന്നു
- കാക്ക
- കാക്ക.
- ‘മൂകലഃ പ്രേത ഭർത്താസ്യാന്മൂകുലഃ കാനനേചരഃ’ എന്നു യമപര്യായം (ശബ്ദാർണ്ണവം). യമനോടു സംബന്ധപ്പെട്ടത് എന്നു ശബ്ദാർത്ഥം.
- ഒരു വൃത്തം
- ഒരു വൃത്തം
- മുത്തുച്ചിപ്പി
- മുത്തുമണി.
- ശുക്തിസംപുടത്തിൽ നിന്നു മോചിക്കുന്നത് എന്നർത്ഥം.
- ഒരു വൃത്തം.
- (ഇതിന്നു ‘ശ്രീ’ എന്നും പേരുണ്ട്).
- മുത്തുച്ചിപ്പി
- നിന്ദ
- ബ്രഹ്മചാരിയുടെ അരയിൽ കെട്ടുന്ന ഒരു ചരട്
- ഒരുമാതിരി പുല്ലുകളെക്കൊണ്ട് പിരിച്ചുണ്ടാക്കുന്ന അരഞാൺ
- മൂഢത
- അറിവില്ലായ്മ
- മുണ്ഡിത്വം
- ചെറുപയറു വിളയുന്ന സ്ഥലം
- മുനി
- മിണ്ടാതെയിരിക്ക
- വ്രതങ്ങൾ നിമിത്തമായി മിണ്ടാതിരിക്കുക
- മുനിയുടെ ഭാവം (കർമ്മം) എന്നർത്ഥം.
- മിണ്ടാതെയിരുന്നു അനുഷ്ഠിക്കുന്ന വ്രതം
- മനസ്സില്ലാത്ത അനുവാദം
- അനുവാദത്തിനു പകരം മിണ്ടാതിരിക്കുക
- വിശേഷണം:
- മിണ്ടാതെയിരിക്കുന്ന
- സന്യാസി
- മഹർഷി
- കശ്യപന്റെ മക്കളായ ഒരു കൂട്ടം ഗന്ധർവന്മാർ
- ഇവർ നാഗങ്ങളെ തോല്പിച്ചു അവരുടെ ലോകം പിടിച്ചടക്കി. ഈ സന്ദർഭത്തിൽ നാഗങ്ങൾ വിഷ്ണുവിനേടു സഹായിക്കണമെന്നു പ്രാർത്ഥിച്ചു. വിഷ്ണു പുരുകുത്സനെ അയച്ചു അവരെ നശിപ്പിച്ചു.
- മൃദംഗക്കാരൻ
- മുരജം ശില്പമായിട്ടുള്ളവൻ. മിഴാവടിക്കുന്നവൻ എന്നും പക്ഷമുണ്ടു്.
- മൂർഖത
- മൂഢത്വം
- പാടലീപുത്രത്തിൽ ചന്ദ്രഗുപ്തൻ സ്ഥാപിച്ച രാജവംശം
- ഈ വംശത്തിൽ ചന്ദ്രഗുപ്തൻ, ബിന്ദുസാരൻ, അശോകവർദ്ധനൻ, സുയശസ്സൻ, ദശരഥൻ, സംഗതൻ, ശാലിശുകൻ, സോമശർമ്മാവു്, ശശധർമ്മാവു്, ബൃഹദ്രഥൻ ഇപ്രകാരം പത്തു രാജാക്കന്മാരുണ്ടായിരുന്നു. ചില പുസ്തകങ്ങളിൽ ഈ പേരുകൾ മാറിയും കാണുന്നുണ്ടു്.
- വില്ലിന്റെ ഞാൺ
- മൂർവയുടെ (പെരുംകുരുമ്പയുടെ) വികാരം എന്നർത്ഥം
- വിശേഷണം:
- മൂലത്തിൽ നിന്നുണ്ടായ
- വേരിൽ നിന്നുണ്ടായ
- കിരീടം
- ശിരസ്സ്
- കെട്ടിയ തലമുടി
- കുടുമ്മ
- മൂലത്തിന്റെ അദൂരത്തിൽ ഭവിച്ചതു എന്നർത്ഥം.
- ഭ്രമി
- അശോകം
- മൗലിയിൽ അലങ്കരിക്കുന്ന മാല
- ഒരു മുനി
- (നാളായണീ ചരിതം തുള്ളൽ നോക്കുക).
- ഉഴുന്നു വിളയുവാൻ യോഗ്യമായ കണ്ടം
- മുഷ്കരത
- കാവതിക്കാക്ക
- മുഷ്ടിയുദ്ധം
- ജ്യോതിഷക്കാരൻ
- മുഹൂർത്തത്തെ അറിയുന്നവൻ എന്നർത്ഥം. മുഹൂർത്തഗ്രന്ഥത്തെ പഠിച്ചവൻ എന്നുമാവാം.
- പാകുന്ന സ്ഥലം
- മഴകൊണ്ടു നനയുന്ന സ്ഥലം
- ഒരുമാതിരി പേരാൽ വൃക്ഷം
- നേരംപോക്ക്
- വിശേഷണം:
- വാടിയ
- മലിനമായ
- ക്ഷീണം
- മലിനത
- വാട്ടം, ഉണക്കം
- ഒരുവക കാട്ടുമൃഗം
- (സംസ്കൃതം:-ശ്രീകാരി.ഇംഗ്ലീഷ്:-Elk എൽക്ക്)
- വിശേഷണം:
- വ്യക്തമില്ലാത്ത
- ആലസ്യമുള്ള
- വ്യക്തമില്ലാത്ത വാക്കു്
- കൊഞ്ഞിക്കൊണ്ടു പറയുക
- വ്യക്തമായി കേൾക്കപ്പെടാത്തതു് എന്നർത്ഥം.
- വെള്ളുള്ളി
- മ്ലേച്ചദേശത്തു പാർക്കുന്ന പല ജാതിക്കാർ
- ഹീനത
- വെറുപ്പു്
- ഇൻഡ്യക്കു തെക്കും വടക്കുമുള്ള ദേശം.
- കാമരൂപാദികൾ ഒക്കയും മ്ലേച്ഛദേശങ്ങളാകുന്നു. മ്ലേച്ഛദേശലക്ഷണം—
- എന്നതുകൊണ്ടു അറിയേണ്ടതാകുന്നു. ഇതിന്റെ അർത്ഥം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ ഇങ്ങനെയുള്ള ജാതിനിയമത്തോടു കൂടാത്തതുകളായ ദേശങ്ങളെ ‘മ്ലേച്ഛദേശ’ങ്ങൾ എന്നു പറയുന്നു. മ്ലേച്ഛദേശങ്ങളിൽ ചേരാത്തതായ ദേശത്തെ ‘ആര്യാവർത്തം എന്നു പറയുന്നു.
- പര്യായപദങ്ങൾ:
- പ്രത്യന്തം.
യസ്മിന്ദെശേന വിദ്യതേ
തംമ്ലേച്ഛവിഷയംപ്രാഹു
രാര്യാവർത്തമതഃപരം’
‘ഗോമാംസഭക്ഷകോയസ്തു
ലോകബാഹ്യഞ്ചഭാഷതേ,
സർവാചാരവിഹീനോസൗ
മ്ലെച്ഛഇത്യഭിധീയതേ.’
- സംസ്കൃതം ഒഴികെ മറ്റു ഭാഷപറയുന്ന ചില ജാതിക്കാർക്കു പറയുന്ന പേർ
- പാപി
- കുറ്റക്കാരൻ
- (മ്ലേച്ഛന്മാർ എന്നതിനു അവ്യക്തമായി പറയുന്നവർ എന്നർത്ഥം.)
- അനുദ്രുഹ്യുവിന്റെ പരമ്പര
മ്ലേച്ഛജാതികളല്ലൊ’
- കോതമ്പു്
- ചായില്യം
- ചെമ്പു്
- മ്ലേച്ഛദേശത്തിലുണ്ടായതു് എന്നർത്ഥം. മ്ലേച്ഛന്മാരുടെ മുഖംപോലെയുള്ളതു് എന്നുമാവാം.
- ചീത്തസ്ഥലം